<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-1298755399232685939</id><updated>2012-01-09T07:06:13.453+05:30</updated><category term='സ്വതന്ത്ര സോഫ്റ്റ്വെയര്‍'/><category term='പെട്രോള്‍ വില'/><category term='പുതിയ ബ്ളോഗ്'/><category term='കൃഷി'/><category term='സിനിമ'/><category term='പ്രവേശനപ്പരീക്ഷ'/><category term='സൂര്യന്‍'/><category term='കമന്‍റ്'/><category term='ബ്ളോഗ് പ്രതികരണം'/><category term='വാര്‍ത്ത അവലോകനം'/><category term='വിജ്ഞാനം'/><category term='ഗ്രഹണം'/><category term='സാങ്കേതികം'/><category term='ലിംഗസമത്വം'/><category term='ഇന്‍റര്‍നെറ്റ്'/><category term='സാമൂഹികം'/><category term='പരീക്ഷണം'/><category term='ചന്ദ്രഗ്രഹണം'/><category term='ബഹിരാകാശം'/><category term='രാഷ്ടീയം'/><category term='ആശംസകള്‍'/><category term='സമൂഹികവിമര്‍ശനം'/><category term='രാഷ്ട്രീയം'/><category term='അന്ധവിശ്വാസം'/><category term='സമകാലികം'/><category term='സമാധാനം'/><category term='സാമൂഹികവിമര്‍ശനം'/><category term='സാമൂഹികപ്രതികരണം'/><category term='സ്വാതന്ത്ര്യദിനാഘോഷം'/><category term='പലവക'/><category term='പാഠപുസ്തകം'/><category term='മതം'/><category term='സാമൂഹ്യവിമര്‍ശനം'/><category term='ഉപഗ്രഹം'/><category term='ഗാന്ധിജി'/><category term='വിദ്യാഭ്യാസം'/><category term='അഹിംസാ ദിനം'/><category term='സൌരപ്പായ'/><category term='മാധ്യമം'/><category term='ഏഴാം ക്ളാസ് പാഠപുസ്തകം'/><category term='സ്വാതന്ത്ര്യദിന സന്ദേശം'/><category term='സാമൂഹ്യം'/><category term='ശാസ്ത്രം'/><category term='ബാലസാഹിത്യം'/><category term='ബ്ളോഗ് പരിചയം'/><category term='വാര്‍ത്ത'/><category term='ഗൂഗിള്‍'/><category term='ആണവക്കരാര്‍'/><category term='രാജ്യം'/><category term='സൂര്യഗ്രഹണം'/><category term='കഥ'/><category term='ഹിരോഷിമ ദിനം'/><title type='text'>കിഴക്കുനോക്കിയന്ത്രം</title><subtitle type='html'>The East Pointing Machine ......Science,Stories,Letters,Ideas,Thoughts  Etc.......&lt;br&gt;

ആദ്യം മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചു..
പിന്നീടാ ദൈവം മനുഷ്യനെ സൃഷ്ടിച്ചു...</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default?max-results=100'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default?start-index=101&amp;max-results=100'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>102</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-1298755399232685939.post-7562083615683601359</id><published>2011-08-23T22:53:00.001+05:30</published><updated>2011-08-24T11:04:14.321+05:30</updated><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വലിയ മാങ്ങയും കണ്ണിമാങ്ങയും പിന്നെ അയിഷയും!</title><content type='html'>&lt;span style="font-size: large;"&gt;അയിഷ സ്കൂള്‍ വിട്ടു വന്നതാണ്. അച്ഛനും അനിയനും മുറ്റത്തു നിന്നും മാവിന്റെ മുകളിലേക്കുനോക്കി നില്‍ക്കുന്നുണ്ട്. നോക്കിയപ്പോള്‍ മാങ്ങ പറിക്കാനായി മുണ്ടും മടക്കിക്കുത്തി അമ്മ മാവിന്റെ മുകളില്‍. അച്ഛന്‍ താഴെ നിന്നും ആ മാങ്ങ, ഈ മാങ്ങ എന്നൊക്കെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. അമ്മയതൊക്കെ പറിച്ചു താഴേക്കിടുന്നുമുണ്ട്. അതു കണ്ടതോടെ അയിഷയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ തുടങ്ങി. നിര്‍ദ്ദേശങ്ങള്‍ക്കിടയില്‍ അവളുടെ കണ്ണുചെന്നു നിന്നത് അമ്മയുടെ ഇടതുവശത്തുള്ള കൊമ്പിലെ വലിയ മാങ്ങയിലാണ്. "അമ്മേ അതൊന്നു പറിച്ചു തരുമോ?" അവള്‍ ചോദിച്ചു.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;"നിനക്കെന്തിനാ ഇത്രയും വലിയ മാങ്ങ? വേണമെങ്കില്‍ ഒരു കണ്ണിമാങ്ങ പറിച്ചു തരാം". അമ്മയവളെ കളിയാക്കി. "ങ്ഹും..." അവള്‍ ഒന്നു ചിണുങ്ങിക്കാണിച്ചു. പക്ഷേ പെട്ടെന്നാണ് അവളുടെ മുഖം വിടര്‍ന്നത്, ഉടന്‍ ഒരാവശ്യവും. "എനിക്കു രണ്ടു മാങ്ങയും വേണം. പറിച്ചിട്ടു താഴെക്കിടണ്ട. അമ്മയുടെ കയ്യില്‍ വച്ചാല്‍ മതി".&amp;nbsp; "എന്റെ കയ്യില്‍ വച്ചാല്‍ എങ്ങിനെയാ നിനക്കു മാങ്ങ കിട്ടുക?" അമ്മയുടെ മറുചോദ്യം. "അമ്മ മാങ്ങ പറിക്കൂ എന്നിട്ടു പറയാം." അവള്‍ ഇത്തിരി ശുണ്ഠിയോടെ ചിണുങ്ങിപ്പറഞ്ഞു.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;എന്തായാലും അവളുടെ ശുണ്ഠി തീര്‍ക്കാനായി ഒരു കണ്ണിമാങ്ങയും ഒരു വലിയ മാങ്ങയും പറിച്ചെടുത്ത് അമ്മ കയ്യില്‍ വച്ചു. "ഇനി അതു രണ്ടും ഒരുമിച്ചു പിടിച്ചു നിലത്തേക്കിട്ടേ.." അയിഷയുടെ അടുത്ത ആവശ്യം! "ന്തെല്ലാം ആവശ്യങ്ങളാ കുട്ട്യേ നിനക്ക്." അമ്മ ചോദിച്ചു. "അതു രണ്ടും ഒരുമിച്ചു താഴേക്കിടൂ..." അമ്മ പറഞ്ഞതു കേട്ടില്ലെന്ന മട്ടില്‍ അവള്‍ വീണ്ടും പറഞ്ഞു. "അവളു പറഞ്ഞതല്ലേ , ചെയ്തുകൊടുത്തേരെ" അതു പറയുമ്പോള്‍ അച്ഛന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു. അമ്മ രണ്ടുമാങ്ങയും ഒരുമിച്ചു താഴേക്കിട്ടു. അയിഷയുടെ മുന്നിലായി രണ്ടു മാങ്ങയും ഒരുമിച്ചു നിലത്തുവീണു. "അമ്മ ഗലീലിയോയായേ.....രണ്ടു മാങ്ങയും ഒരുമിച്ചു താഴെ വീണേ.." അയിഷയുടെ ആഹ്ലാദം വളരെ ഉച്ചത്തില്‍ തന്നെയായിരുന്നു.&amp;nbsp; മരത്തിനു മുകളില്‍ നിന്നും താഴെ നിന്നും ഒരേ സമയം പൊട്ടിച്ചിരികളുയര്‍ന്നു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അനിയനും കൈകൊട്ടിച്ചിരിച്ചു. "ഗലീലി അങ്ങിനെ ചെയ്തോ എന്നൊന്നും അറിയില്ല, പക്ഷെ വലിയ മാങ്ങ, ചെറിയ മാങ്ങ എന്നൊന്നുമില്ല, ഒരുമിച്ചു നിലത്തേക്കിട്ടാല്‍ അവ ഒരുമിച്ചേ നിലത്തുവീഴൂ.." ചിരിയടക്കാന്‍ പാടുപെട്ടിട്ടാണെങ്കിലും അച്ഛന്‍ അവളെ അടുത്തു വിളിച്ചിട്ടു പറഞ്ഞു. "മാങ്ങ വേണോന്നു പറഞ്ഞിട്ട് അതെടുക്കുന്നില്ലേ?" മുകളില്‍ നിന്നും അമ്മയുടെ ശബ്ദം. പരീക്ഷണം കഴിഞ്ഞ മാങ്ങയെടുക്കാന്‍ തിരിഞ്ഞു നോക്കിയ അയിഷ കണ്ടത് മാങ്ങ വായ്ക്കുള്ളിലാക്കി പുതിയ പരീക്ഷണത്തിനൊരുമ്പെടുന്ന കുഞ്ഞനിയനെയാണ്. &lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;span class="Apple-style-span" style="background-color: #dddddd; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 15px;"&gt;&lt;b style="background-color: white; color: blue;"&gt;&lt;span style="font-size: x-small;"&gt;&lt;i&gt;&lt;u&gt;&amp;nbsp;അയിഷയുടെ പഴയ കുസൃതികള്‍ താഴെയുള്ള ലിങ്കുകളില്‍&lt;/u&gt;&lt;/i&gt;&lt;/span&gt;&lt;/b&gt;&amp;nbsp;&lt;span style="font-size: x-small;"&gt;&lt;br /&gt;&lt;a href="http://kizhakkunokkiyandram.blogspot.com/2010/05/blog-post_29.html" style="color: #992211; text-decoration: none;"&gt;http://kizhakkunokkiyandram.blogspot.com/2010/05/blog-post_29.html&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://kizhakkunokkiyandram.blogspot.com/2011/04/blog-post.html" style="color: #992211; text-decoration: none;"&gt;http://kizhakkunokkiyandram.blogspot.com/2011/04/blog-post.html&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://kizhakkunokkiyandram.blogspot.com/2007/11/blog-post_12.html" style="color: #992211; text-decoration: none;"&gt;http://kizhakkunokkiyandram.blogspot.com/2007/11/blog-post_12.html&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://kizhakkunokkiyandram.blogspot.com/2008/10/blog-post_23.html%20" style="color: #992211; text-decoration: none;"&gt;http://kizhakkunokkiyandram.blogspot.com/2008/10/blog-post_23.html&lt;/a&gt;&lt;/span&gt;&lt;span&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-7562083615683601359?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/7562083615683601359/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=7562083615683601359' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/7562083615683601359'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/7562083615683601359'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2011/08/blog-post.html' title='വലിയ മാങ്ങയും കണ്ണിമാങ്ങയും പിന്നെ അയിഷയും!'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-7847091836254945822</id><published>2011-05-16T22:02:00.001+05:30</published><updated>2011-05-16T22:14:27.288+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='പരീക്ഷണം'/><title type='text'>അയിഷയുടെ കണ്ണാടിയും മഴവില്ലും</title><content type='html'>&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;span style="font-size: large;"&gt;&lt;u&gt;&lt;b&gt;&amp;nbsp;അയിഷയുടെ കണ്ണാടിയും മഴവില്ലും&lt;/b&gt;&lt;/u&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: large;"&gt;സ്കൂള്‍ വിട്ടു വന്ന അയിഷ ആവേശത്തോടെ ഓടിച്ചെന്നത് പറമ്പിന്റെ മൂലയില്‍ കൂട്ടിയിട്ടിരുന്ന ആക്രി സാധനങ്ങളുടെ അടുത്തേക്കായിരുന്നു. "&lt;i&gt;ഇന്നെന്താ ഇവിടെ പരിപാടി&lt;/i&gt;" അവിടെ വാഴക്ക് കുഴിയെടുത്തുകൊണ്ടിരുന്ന അമ്മ ചോദിച്ചു. അമ്മയുടെ ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ അവിടെ നിന്നും പൊട്ടിയ ഒരു കണ്ണാടിക്കഷണവും എടുത്ത് അവള്‍ വീടിന് പുറകിലേക്കോടി. "&lt;i&gt;വേഗം വന്നാല്‍ ഒരൂട്ടം കാണിച്ചു തരാം.&lt;/i&gt;" ഓടുന്നതിനിടയില്‍ അവള്‍ വിളിച്ച് പറയാനും മറന്നില്ല. വീടിന് പുറകില്‍ പാത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്ന അച്ഛന്റെ അടുത്ത് നിന്നും ഒരു പരന്ന പാത്രവും കൈക്കലാക്കി അവള്‍ ഓടിച്ചെന്നത് കുഞ്ഞനിയന്‍ കളിച്ചുനടക്കുന്ന വീട്ടുമുറ്റത്തേക്കായിരുന്നു. പൈപ്പില്‍ നിന്നും വെള്ളം നിറച്ച് അവള്‍ പാത്രം മുറ്റത്ത് വച്ചു. അതോടെ അനിയന്റെ ശ്രദ്ധ ആ പാത്രത്തിലേക്കായി മാറി.&amp;nbsp; പൊട്ടിയ കണ്ണാടിച്ചില്ല് വെള്ളത്തില്‍ മുക്കിപ്പിടിച്ച് അതില്‍ വീണ സൂര്യപ്രകാശത്തെ അവള്‍ ഭിത്തിയിലേക്കടിച്ചു. "&lt;i&gt;നമ്മുടെ വീട്ടില്‍ മഴവില്ലെത്തിയതു കണ്ടോ?&lt;/i&gt;” വെളുത്ത ചായം പൂശിയ ഭിത്തിയില്‍ മഴവില്ലിന്റെ നിറങ്ങള്‍ ഓളം വെട്ടുന്നത് കണ്ട് അവള്‍ വിളിച്ചുകൂവി. അപ്പോഴേക്കും അവിടേക്കെത്തിയ അച്ഛനും അമ്മയ്ക്കും മഴവില്ലുണ്ടാക്കിയ അവളുടെ പുതിയ സൂത്രം കണ്ടിട്ട് അവളെ അഭിനന്ദിക്കാതിരിക്കാനായില്ല. ഒന്നുകൂടി മഴവില്ല് കാണാന്‍ ഭിത്തിയിലേക്ക് നോക്കിയ അവര്‍ക്ക് കാണാനായത് മഴവില്ലിനെ സ്വന്തം ദേഹത്താക്കി ചിരിച്ചു നില്‍ക്കുന്ന കുഞ്ഞനിയനെയാണ്.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;b style="background-color: white; color: blue;"&gt;&lt;span style="font-size: small;"&gt;&lt;i&gt;&lt;u&gt;&amp;nbsp;അയിഷയുടെ പഴയ കുസൃതികള്‍ താഴെയുള്ള ലിങ്കുകളില്‍&lt;/u&gt;&lt;/i&gt;&lt;/span&gt;&lt;/b&gt; &lt;span style="font-size: small;"&gt;&lt;br /&gt;&lt;a href="http://kizhakkunokkiyandram.blogspot.com/2010/05/blog-post_29.html"&gt;http://kizhakkunokkiyandram.blogspot.com/2010/05/blog-post_29.html&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://kizhakkunokkiyandram.blogspot.com/2011/04/blog-post.html"&gt;http://kizhakkunokkiyandram.blogspot.com/2011/04/blog-post.html&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://kizhakkunokkiyandram.blogspot.com/2007/11/blog-post_12.html"&gt;http://kizhakkunokkiyandram.blogspot.com/2007/11/blog-post_12.html&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://kizhakkunokkiyandram.blogspot.com/2008/10/blog-post_23.html%20"&gt;http://kizhakkunokkiyandram.blogspot.com/2008/10/blog-post_23.html &lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-7847091836254945822?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/7847091836254945822/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=7847091836254945822' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/7847091836254945822'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/7847091836254945822'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2011/05/blog-post.html' title='അയിഷയുടെ കണ്ണാടിയും മഴവില്ലും'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-183299114126228220</id><published>2011-04-26T22:14:00.001+05:30</published><updated>2011-04-28T08:14:23.800+05:30</updated><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='പരീക്ഷണം'/><title type='text'>കുഞ്ഞുവായില്‍ മഴവില്ലുമായി അയിഷ....</title><content type='html'>&lt;div style="text-align: justify;"&gt;&lt;span style="font-size: large;"&gt;രാവിലെ വെയില്‍കണ്ടു തുടങ്ങിയപ്പോള്‍ തന്നെ അയിഷ കിടക്കവിട്ടെണീറ്റു. പല്ലു പോലും തേയ്ക്കാതെ നേരേ അവള്‍ ഓടിയത് സൂര്യനെ നോക്കാനായിരുന്നു. വായില്‍ വെള്ളമെടുത്ത് സൂര്യനെതിരേ തിരിഞ്ഞുനിന്ന് ഒറ്റത്തുപ്പ്. വായില്‍ നിന്നും സ്പ്രേ പോലെ വെള്ളം അയിഷയുടെ മുന്നില്‍ വീണു.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; "&lt;i&gt;മഴവില്ല് കണ്ടേ മഴവില്ല് കണ്ടേ&lt;/i&gt;" , അവള്‍ അഹ്ലാദമടക്കാനാകാതെ വിളിച്ച് പറഞ്ഞു. രാവിലെ അടുക്കളയില്‍ പണിയിലായിരുന്ന അച്ഛനും അമ്മയും അവിടെ കളിയിലായിരുന്ന കുഞ്ഞനിയനും അവളുടെ ആഹ്ലാദപ്രകടനം കേട്ട് പുറത്തേക്കിറങ്ങി നോക്കി.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt; "&lt;i&gt;എന്റെ വായില്‍ നിന്നും വരുന്ന വെള്ളത്തുള്ളികളിലേക്ക് നോക്കിക്കോ മഴവില്ല് കാണാം.&lt;/i&gt;" അവള്‍ പറഞ്ഞു.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;പിന്നീട് അമ്മയേയും അച്ഛനേയും കാണിക്കാനായി അവള്‍ വീണ്ടും വാ നിറയെ വെള്ളമെടുത്ത് പഴയപോലെ തന്നെ സ്പ്രേ ചെയ്തു.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;"&lt;i&gt;നീയെന്താ മഴവില്ലിനെ നിന്റെ വായിലാണോ ഒളിപ്പിച്ച് വച്ചിരിക്കുന്നേ?&lt;/i&gt;" വായില്‍ നിന്ന് പുറത്തേക്ക് വന്ന ജലത്തുള്ളികളില്‍ മഴവില്‍ നിറങ്ങള്‍ കണ്ട അമ്മ കൌതുകത്തോടെ ചോദിച്ചു.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;"&lt;i&gt;ഇന്നലെ സ്കൂളില്‍ വച്ച് നിഷ കാണിച്ചതാ ഈ സൂത്രം. സൂര്യനെതിരേ വെള്ളം ചീറ്റിച്ചാല്‍ മതിയത്രേ!&lt;/i&gt;" അവള്‍ വിശദമാക്കി.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഇടയ്ക്ക്&amp;nbsp; സ്വന്തം ദേഹത്ത് വെള്ളം വീണപ്പോള്‍ അയിഷ തിരിഞ്ഞു നോക്കി. ചേച്ചിയെപ്പോലെ തന്നെ മഴവില്ലുണ്ടാക്കാനുള്ള കുഞ്ഞനിയന്റെ ശ്രമമാണ്.&amp;nbsp; പക്ഷേ വെള്ളം മുഴുവന്‍ വന്ന് വീണത് അയിഷയുടെ ദേഹത്താണെന്ന് മാത്രം.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;"&lt;i&gt;ഹഹ നീയല്ലേ പഠിപ്പിച്ച് കൊടുത്തത് ഇനി അനുഭവിച്ചോ!&lt;/i&gt;" അച്ഛന്റെ കമന്റ്.&amp;nbsp; കമന്റ് പൂര്‍ത്തിയാവുന്നതിന് മുന്‍പേ അയിഷ തന്റെ പരീക്ഷണവും നിര്‍ത്തി സ്ഥലം കാലിയാക്കി. മറ്റൊന്നും കൊണ്ടല്ല,&amp;nbsp; മഴവില്ല് കണ്ടില്ലേലും ചേച്ചിയെ കുളിപ്പിച്ച സന്തോഷത്തില്‍ നിന്ന കുഞ്ഞനിയന്‍ അപ്പോഴേക്കും അടുത്ത കവിള്‍ നിറയ്ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു!!&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-183299114126228220?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/183299114126228220/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=183299114126228220' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/183299114126228220'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/183299114126228220'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2011/04/blog-post.html' title='കുഞ്ഞുവായില്‍ മഴവില്ലുമായി അയിഷ....'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-2700934937680339110</id><published>2011-01-21T14:41:00.001+05:30</published><updated>2011-01-21T15:23:18.812+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത'/><category scheme='http://www.blogger.com/atom/ns#' term='സമകാലികം'/><category scheme='http://www.blogger.com/atom/ns#' term='അന്ധവിശ്വാസം'/><category scheme='http://www.blogger.com/atom/ns#' term='മതം'/><title type='text'>മകരജ്യോതി എന്ന സിറിയസ് നക്ഷത്രത്തെ കാണേണ്ടതെങ്ങിനെ?</title><content type='html'>&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: large;"&gt;മകരജ്യോതി ഈ വര്‍ഷവും വിവാദമായിരിക്കുകയാണ്. പ്രത്യേകിച്ചും 104 ശബരിമല തീര്‍ത്ഥാടകരുടെ അപകടമരണത്തിന് ശേഷം. മകരവിളക്കും മകരജ്യോതിയും രണ്ടും രണ്ടാണെന്ന് മിനിട്ടിന് മിനിട്ടിന് പലരും വിളിച്ച് പറയുന്നുണ്ട്. അപ്പോഴാണ് കോടതിയും ഇതില്‍ ഇടപെടുന്നത്. മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണോ അല്ലയോ എന്നുള്ളതാണ് ഇപ്പോഴത്തെ ചോദ്യം? ദേവസ്വം ബോര്‍ഡിനോട് വാക്കാല്‍ ചോദിക്കുക മാത്രമാണ് കോടതി ചെയ്തിട്ടുള്ളതെന്നാണ് മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞത്. ദേവസ്വം ബോര്‍ഡിലെ ഇദ്യോഗസ്ഥരാണേല്‍ ടി.വി. ചര്‍ച്ചകളിലും അഭിമുഖങ്ങളിലും നന്നായിത്തന്നെ ഉരുണ്ട് കളിക്കുന്നുണ്ട്. എന്ത് ചോദ്യം ചോദിച്ചാലും അത് വിശ്വാസത്തിന്റെ പ്രശ്നമാണ് അതില്‍ ഇടപെടേണ്ടതില്ല എന്നാണ് അവരുടെ നയം. മകരജ്യോതിക്ക് ദിവ്യപരിവേഷം നല്‍കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ല എന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. എന്നാല്‍ ആരാണ് ഇത് കത്തിക്കുന്നതെന്നോ എന്താണ് അവിടെ സംഭവിക്കുന്നതെന്നോ തുറന്ന് പറയാന്‍ അവരും തയ്യാറല്ല. എന്തായാലും ഇപ്പോഴത്തെ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ ബഹഭൂരിപക്ഷം പേര്‍ക്കും ഇത് മനുഷ്യനിര്‍മ്മിതമായ ഒന്നാണ് എന്നറിയാമെന്നാണ്.. &lt;br /&gt;&lt;br /&gt;&amp;nbsp;എന്തായാലും ആ ചര്‍ച്ചകള്‍ അതിന്റെ വഴിക്ക് നടക്കട്ടെ. നമുക്ക് മകരജ്യോതി എന്ന നക്ഷത്രത്തിലേക്ക് വരാം. പൊന്നമ്പലമേട്ടില്‍ മകരവിളക്കിനോടൊപ്പം കാണുന്ന നക്ഷത്രമാണ് ഈ മകരജ്യോതി. അത് നക്ഷത്രമാണ് എന്നത് എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍ ഇതിന് അന്നേദിവസം മാത്രമാണ് ഈ ദിവ്യപരിവേഷം ഉള്ളത്. മകരവിളക്കിന്റെ തലേദിവസവും അടുത്ത ദിവസവും അതിനടുത്ത ദിവസവും എല്ലാം ആ നക്ഷത്രം&amp;nbsp; ഉദിക്കുന്നുണ്ട്. പക്ഷേ അപ്പോള്‍ ഒന്നും അത് മകരജ്യോതി ആണ് എന്ന് പറയാറില്ല എന്ന് മാത്രം.&amp;nbsp; &lt;br /&gt;&lt;br /&gt;&lt;br /&gt;മകരവിളക്ക് എന്ന മനുഷ്യനിര്‍മ്മിതമായ തീ കാണാന്‍ ശബരിമലയില്‍ പോകണം എങ്കിലും മകരജ്യോതി കാണാന്‍ അത് വേണ്ട. ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും ഈ നക്ഷത്രത്തെ നിരീക്ഷിക്കാവുന്നതാണ്. സിറിയസ്സ് എന്നാണ് ഈ നക്ഷത്രത്തിന്റെ പേര്. ചന്ദ്രനും ശുക്രനും ചിലപ്പോള്‍ വ്യാഴവും കഴിഞ്ഞാല്‍ രാത്രി ആകാശത്ത് കാണാവുന്ന ഏറ്റവും പ്രഭയേറിയ ജ്യോതിര്‍ഗോളമാണിത്. നഗ്നനേത്രങ്ങളാല്‍ കാണാവുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും പ്രഭയേറിയതും ഇതേ നക്ഷത്രത്തിനു തന്നെ. അതു കൊണ്ടു തന്നെ ആരുടേയും കണ്ണില്‍പെടാതെ പോകാന്‍ ഈ നക്ഷത്രത്തിനാവില്ല.&amp;nbsp; &lt;br /&gt;&lt;br /&gt;സിറിയസ്സിനെ കാണാനും തിരിച്ചറിയാനും ആര്‍ക്കും സാധിക്കും. സ്വന്തം വീട്ടിലെ മട്ടുപ്പാവിലോ അല്പം തുറസ്സായ സ്ഥലത്തോ നിന്നോ നോക്കിയാല്‍ സിറിയസ്സിനെ കണ്ട് സായൂജ്യമടയാവുന്നതാണ്!.&amp;nbsp;&amp;nbsp; ചിത്രം നോക്കുക. വേട്ടക്കാരന്‍ എന്ന ഓറിയോണ്‍ നക്ഷത്രഗണത്തെ മിക്കവര്‍ക്കും പരിചയമുണ്ടാകും. ആ നക്ഷത്രഗണത്തിന്റെ അടുത്തായി വേട്ടക്കാരന്റെ നായ എന്നറിയപ്പെടുന്ന മറ്റൊരു നക്ഷത്രഗണമുണ്ട്. കാനിസ്സ് മേജര്‍ അഥവാ വലിയനായ എന്നാണ് ഇത് അറിയപ്പെടുന്നത്. ആ നക്ഷത്രഗണത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണ് സിറിയസ്സ്.&amp;nbsp; ഒരു നക്ഷത്രമായിട്ടാണ് തോന്നുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതൊരു ഇരട്ട നക്ഷത്രമാണ്. സിറിയസ് A യും സിറിയസ്സ് B യും. സിറിയസ്സ് ബി ഒരു വെള്ളക്കുള്ളനക്ഷത്രമാണ്. നാം നഗ്നനേത്രങ്ങളാല്‍ കാണുന്നത് സിറിയസ്സ് A നെ ആണ് എന്ന് മാത്രം. 8.6 പ്രകാശവര്‍ഷം മാത്രം അകലെയാണ് സിറയസ്സ് നില്‍ക്കുന്നത്. ഇത്രയും പ്രകാശം തോന്നുവാനുള്ള കാരണവും ഈ അടുപ്പമാണ്.&amp;nbsp;&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;span style="font-size: large;"&gt;&amp;nbsp;&lt;/span&gt;&lt;a href="http://4.bp.blogspot.com/_hkeSPEDPKE4/TTlNHxv6ZPI/AAAAAAAABoY/9_FeeNcCBxM/s1600/makara.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="226" src="http://4.bp.blogspot.com/_hkeSPEDPKE4/TTlNHxv6ZPI/AAAAAAAABoY/9_FeeNcCBxM/s320/makara.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;span style="color: blue;"&gt;(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാം)&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: large;"&gt;സിറിയസ് ഉദിക്കുന്നത് കിഴക്കന്‍ ചക്രവാളത്തിലാണ്. ജനുവരി മാസം സന്ധ്യക്ക് കിഴക്കന്‍ ചക്രവാളം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും പോയി നില്‍ക്കുക (കേരളത്തില്‍ ആകണം. സമയവും മറ്റും കേരളത്തിനനുസരിച്ചാണ് ഇനി പറയുന്നത്. ) . സൂര്യന്റെ പ്രകാശം കുറയുന്നതിനനുസരിച്ച് ഓരോരോ നക്ഷത്രങ്ങളായി തെളിഞ്ഞുവരും. ഒട്ടും സംശയിക്കേണ്ട അല്പം തെക്ക് മാറി ആദ്യം തെളിഞ്ഞ് വരുന്ന ആ നക്ഷത്രമാണ് സിറിയസ്സ്. സിറിയസ്സിനെ കണ്ടതിന് ശേഷമേ മറ്റേത് നക്ഷത്രത്തേയും നിങ്ങള്‍ക്ക് അപ്പോള്‍ കാണുവാന്‍ കഴിയൂ. കാരണം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണത്.&amp;nbsp; &lt;br /&gt;&lt;br /&gt;ഇപ്പോഴത്തെ അവസ്ഥയില്‍ (2011 ജനുവരി 20 - ഫെബ്രുവരി 10) ഏതാ​ണ്ട് എട്ട് - എട്ടരയോട് കൂടി 45ഡിഗ്രി ഉയരത്തിലായി സിറിയസ്സിനെ കാണാം. ഏതാണ്ട് തലയ്ക്ക് മീതേ അപ്പോള്‍ ഓറിയോണ്‍ നക്ഷത്രഗണത്തേയും കാണാവുന്നതാണ്.&amp;nbsp; &lt;br /&gt;&lt;br /&gt;കേരളത്തില്‍ ഏതാണ്ട് 8-9 മാസത്തോളം സിറിയസ്സ് എന്ന നക്ഷത്രത്തെ വലിയ അധ്വാനം കൂടാതെ കാണാന്‍ കഴിയുന്നതാണ്. ഉദിക്കുന്ന സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കും എന്ന് മാത്രം. കേരളത്തില്‍ സിറിയസ് ഉദിക്കുന്ന സമയവിവരപ്പട്ടിക നോക്കുക.&amp;nbsp; &lt;br /&gt;&amp;nbsp;&lt;/span&gt;&lt;style type="text/css"&gt;td p { margin-bottom: 0cm; }p { margin-bottom: 0.21cm; }&lt;/style&gt;  &lt;/div&gt;&lt;div align="JUSTIFY" style="margin-bottom: 0cm;"&gt;(സിറിയസ് നക്ഷത്രം കേരളത്തിലെ ഉദയാസ്തമയങ്ങള്‍ - സമയവിവരപ്പട്ടിക. എല്ലാ മാസവും 15 ആം തീയ്യതിയോടനുബന്ധിച്ച ദിവസങ്ങളിലെ സമയമാണിത്. സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം. )&lt;/div&gt;&lt;dl&gt;&lt;dl&gt;&lt;dd&gt;&lt;table cellpadding="4" cellspacing="0"&gt;&lt;col width="61*"&gt;&lt;/col&gt;    &lt;col width="36*"&gt;&lt;/col&gt;    &lt;col width="113*"&gt;&lt;/col&gt;    &lt;col width="45*"&gt;&lt;/col&gt;    &lt;tbody&gt;&lt;tr valign="TOP"&gt;     &lt;td style="border-color: rgb(0, 0, 0) -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: solid none solid solid; border-width: 1px medium 1px 1px; padding: 0.1cm 0cm 0.1cm 0.1cm;" width="24%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;&lt;b&gt;മാസം&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div align="LEFT" style="font-weight: normal;"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;(&lt;b&gt;15&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;ആം      തീയ്യതി&lt;/span&gt;&lt;/span&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;)&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: rgb(0, 0, 0) -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: solid none solid solid; border-width: 1px medium 1px 1px; padding: 0.1cm 0cm 0.1cm 0.1cm;" width="14%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;&lt;b&gt;ഉദയം&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: rgb(0, 0, 0) -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: solid none solid solid; border-width: 1px medium 1px 1px; padding: 0.1cm 0cm 0.1cm 0.1cm;" width="44%"&gt;&lt;div align="LEFT"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;&lt;b&gt;നന്നായി      കാണുവാന്‍ കഴിയുന്ന സമയം      &lt;/b&gt;&lt;/span&gt;&lt;/span&gt;      &lt;/div&gt;&lt;/td&gt;     &lt;td style="border: 1px solid rgb(0, 0, 0); padding: 0.1cm;" width="18%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;&lt;b&gt;അസ്തമയം&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;    &lt;/tr&gt;&lt;tr valign="TOP"&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="24%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;ജനുവരി&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="14%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;6      PM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="44%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;8      PM  &lt;/span&gt;&lt;/span&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;മുതല്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none solid solid; border-width: medium 1px 1px; padding: 0cm 0.1cm 0.1cm;" width="18%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;5      AM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;    &lt;/tr&gt;&lt;tr valign="TOP"&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="24%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;ഫെബ്രുവരി&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="14%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;4      PM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="44%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;7PM      &lt;/span&gt;&lt;/span&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;മുതല്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none solid solid; border-width: medium 1px 1px; padding: 0cm 0.1cm 0.1cm;" width="18%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;3      AM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;    &lt;/tr&gt;&lt;tr valign="TOP"&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="24%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;മാര്‍ച്ച്&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="14%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;2      PM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="44%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;7PM      &lt;/span&gt;&lt;/span&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;മുതല്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none solid solid; border-width: medium 1px 1px; padding: 0cm 0.1cm 0.1cm;" width="18%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;1      AM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;    &lt;/tr&gt;&lt;tr valign="TOP"&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="24%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;ഏപ്രില്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="14%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;12      NOON&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="44%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;7PM      &lt;/span&gt;&lt;/span&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;മുതല്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none solid solid; border-width: medium 1px 1px; padding: 0cm 0.1cm 0.1cm;" width="18%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;11      PM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;    &lt;/tr&gt;&lt;tr valign="TOP"&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="24%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;മെയ്&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="14%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;10      AM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="44%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;6PM      &lt;/span&gt;&lt;/span&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;മുതല്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none solid solid; border-width: medium 1px 1px; padding: 0cm 0.1cm 0.1cm;" width="18%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;9      PM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;    &lt;/tr&gt;&lt;tr valign="TOP"&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="24%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;ജൂണ്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="14%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;8      AM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="44%"&gt;&lt;div align="JUSTIFY"&gt;&lt;br /&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none solid solid; border-width: medium 1px 1px; padding: 0cm 0.1cm 0.1cm;" width="18%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;7      PM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;    &lt;/tr&gt;&lt;tr valign="TOP"&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="24%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;ജൂലായ്&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="14%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;6      AM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="44%"&gt;&lt;div align="JUSTIFY"&gt;&lt;br /&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none solid solid; border-width: medium 1px 1px; padding: 0cm 0.1cm 0.1cm;" width="18%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;5      PM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;    &lt;/tr&gt;&lt;tr valign="TOP"&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="24%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;ആഗസ്റ്റ്&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="14%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;4      AM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="44%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;5.30AM      &lt;/span&gt;&lt;/span&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;മുതല്‍      &lt;/span&gt;&lt;/span&gt;      &lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none solid solid; border-width: medium 1px 1px; padding: 0cm 0.1cm 0.1cm;" width="18%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;3      PM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;    &lt;/tr&gt;&lt;tr valign="TOP"&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="24%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;സെപ്റ്റംബര്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="14%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;2      AM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="44%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;4      AM &lt;/span&gt;&lt;/span&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;മുതല്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none solid solid; border-width: medium 1px 1px; padding: 0cm 0.1cm 0.1cm;" width="18%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;1      PM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;    &lt;/tr&gt;&lt;tr valign="TOP"&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="24%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;ഒക്ടോബര്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="14%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;12      MID NIGHT&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="44%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;2      AM&lt;/span&gt;&lt;/span&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;മുതല്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none solid solid; border-width: medium 1px 1px; padding: 0cm 0.1cm 0.1cm;" width="18%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;11      AM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;    &lt;/tr&gt;&lt;tr valign="TOP"&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="24%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;നവംബര്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="14%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;10      PM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="44%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;12      AM&lt;/span&gt;&lt;/span&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;മുതല്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none solid solid; border-width: medium 1px 1px; padding: 0cm 0.1cm 0.1cm;" width="18%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;9      AM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;    &lt;/tr&gt;&lt;tr valign="TOP"&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="24%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;ഡിസംബര്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="14%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;8      PM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none none solid solid; border-width: medium medium 1px 1px; padding: 0cm 0cm 0.1cm 0.1cm;" width="44%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;10      PM &lt;/span&gt;&lt;/span&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;മുതല്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;     &lt;td style="border-color: -moz-use-text-color rgb(0, 0, 0) rgb(0, 0, 0); border-style: none solid solid; border-width: medium 1px 1px; padding: 0cm 0.1cm 0.1cm;" width="18%"&gt;&lt;div align="JUSTIFY"&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: medium;"&gt;7      AM&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/td&gt;    &lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;/dd&gt;&lt;/dl&gt;&lt;/dl&gt;&lt;div align="JUSTIFY" style="margin-bottom: 0cm;"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;മകരജ്യോതി എന്ന നക്ഷത്രം എല്ലാവര്‍ക്കും സ്വന്തം വീട്ടിലിരുന്ന് കാണാവുന്ന ഒന്നാണ്. അത് ശബരിമലയിലെ പൊന്നമ്പലമേടിന് മുകളില്‍ ഉദിക്കുമ്പോള്‍ മാത്രം ദിവ്യത്വം കല്പിക്കപ്പെടുന്നു. ഒരു നക്ഷത്രത്തെ ആരാധിക്കാനും വണങ്ങനും എല്ലാം എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഈ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തരത്തിലേക്ക് ദേവസ്വം ബോര്‍ഡ് ഉള്‍പ്പടെയുള്ളവര്‍ അതിനെ ഉപയോഗപ്പെടുത്തുന്നതു കൊണ്ടാണ് ശബരിമലയില്‍ അന്നേ ദിവസം ഇത്രയധികം തിരക്ക് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാരിനും മറ്റ് അധികാരികള്‍ക്കും കടമയുണ്ട്. അതിന് അനുയോജ്യമായ വഴികള്‍ ചര്‍ച്ചയിലൂടെയും മറ്റും കണ്ടെത്തുക. ഭക്തര്‍ നല്‍കുന്ന പണം കൊണ്ട് അവര്‍ക്കാവശ്യമായ സൌകര്യങ്ങളും ചെയ്തു കൊടുക്കണം. പക്ഷേ അത് നിലവിലുള്ള വനനിയമങ്ങള്‍ക്കും പരിസ്ഥിതിനിയമങ്ങള്‍ക്കും എതിരാകരുത്...&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-2700934937680339110?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/2700934937680339110/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=2700934937680339110' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/2700934937680339110'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/2700934937680339110'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2011/01/blog-post.html' title='മകരജ്യോതി എന്ന സിറിയസ് നക്ഷത്രത്തെ കാണേണ്ടതെങ്ങിനെ?'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_hkeSPEDPKE4/TTlNHxv6ZPI/AAAAAAAABoY/9_FeeNcCBxM/s72-c/makara.jpg' height='72' width='72'/><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-5802549823394451568</id><published>2010-06-20T11:03:00.001+05:30</published><updated>2010-06-20T11:04:50.931+05:30</updated><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><title type='text'>അന്റാര്‍ട്ടിക്കയിലെ മിന്നാമിനുങ്ങ്...</title><content type='html'>&lt;div style="text-align: justify;"&gt;&lt;b&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;b&gt;&lt;span style="font-size: large;"&gt;അന്റാര്‍ട്ടിക്കയിലെ മിന്നാമിനുങ്ങ്...&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;സാധാരണഗതിയില്‍ അന്റാര്‍ട്ടിക്കയില്‍ ഒരു മിന്നാമിനുങ്ങിനെ കാണേണ്ട സാഹചര്യം ഇല്ല. പക്ഷേ അവിടെയും ഉണ്ട് പ്രകാശം പുറപ്പെടുവിക്കുന്ന ഒരു കക്ഷി. പറന്നുനടക്കുന്ന മിന്നാമിനുങ്ങിനു പകരം നീന്തിനടക്കുന്ന മിന്നാമിനുങ്ങ് ആണെന്നു മാത്രം. അന്റാര്‍ട്ടിക്കന്‍ സമുദ്രത്തില്‍ കാണപ്പെടുന്ന ഒരിനം ചെമ്മീനാണ് പ്രകാശം പുറപ്പെടുവിക്കുന്നത്. ജൈവദീപ്തി എന്ന പേര് മിന്നാമിനുങ്ങുമായി ബന്ധപ്പെട്ടാണ് നാം കൂടുതലും കേള്‍ക്കാറ്. പക്ഷേ ഈ പ്രതിഭാസം കാണിക്കുന്ന ജീവികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് സമുദ്രത്തിലാണ്. &lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_hkeSPEDPKE4/TB2nkkMl6GI/AAAAAAAABEQ/heUt7tEDarg/s1600/627px-Krilleyekils.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://3.bp.blogspot.com/_hkeSPEDPKE4/TB2nkkMl6GI/AAAAAAAABEQ/heUt7tEDarg/s320/627px-Krilleyekils.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="color: blue; text-align: center;"&gt;&lt;i&gt;(അന്റാര്‍ട്ടിക്കന്‍ ചെമ്മീനിന്റെ കണ്ണ് - ഒരു മൈക്രോസ്കോപ്പിക്ക് ചിത്രം)&lt;/i&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: large;"&gt;Euphausia superba എന്ന ശാസ്ത്രനാമമുള്ള ഇവ അന്റാര്‍ട്ടിക്ക് ചെമ്മീനുകള്‍ എന്നു വിളിക്കുന്നു. വലിയ സമൂഹമായിട്ടാണ് ഇവ കാണപ്പെടുന്നത്. ഒരു മീറ്റര്‍ ഉയരവും വീതിയും നീളവുമുള്ള സമുദ്രജലത്തില്‍ ചിലപ്പോള്‍ 10000 മുതല്‍ 30000 വരെ എണ്ണം ചെമ്മീനുകള്‍ കാണപ്പെട്ടേക്കാം. ആറുവര്‍ഷത്തോളം ജീവിതകാലമുള്ള ഈ ചെമ്മീനുകള്‍ക്ക് ആറു സെന്റീമീറ്ററോളം നീളവും 2 ഗ്രാം ഭാരവും ഉണ്ടായിരിക്കും. അന്റാര്‍ട്ടിക്കന്‍ ജൈവവ്യവസ്ഥയിലെ അതിപ്രധാനിയാണ് ഈ ചെമ്മീനുകള്‍. സൂര്യപ്രകാശത്തില്‍ നിന്നും ഊര്‍ജ്ജംസ്വീകരിക്കുന്ന സൂഷ്മസസ്യങ്ങളായ പ്ലാക്ടനുകളാണ് ഇവയുടെ പ്രിയപ്പെട്ട ആഹാരം. അതായത് ഭക്ഷ്യശ്രംഘലയിലെ രണ്ടാമത്തെ കണ്ണിയായി അന്റാര്‍ട്ടിക്ക് ചെമ്മീനുകള്‍ മാറുന്നു. ഈ ചെമ്മീനുകളെ ആഹാരമാക്കിയാണ് അവിടത്തെ മറ്റ് പല ജലജീവികളുടേയും നിലനില്‍പ്പ്. എന്തിനേറെ ചില പക്ഷികള്‍ പോലും ഈ ചെമ്മീനുകളെ ആശ്രയിച്ച് നിലനില്‍ക്കുന്നുണ്ട്. ഈ ചെമ്മീന്‍ ഇല്ലാതായാല്‍ മറ്റ് നിരവധി സമുദ്രജീവികളും ഇല്ലാതാകും എന്ന് സാരം. പക്ഷേ ആഗോളതാപനത്തില്‍ ഈ ജീവവര്‍ഗ്ഗവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ കൊണ്ട് 80% വരെ ഇവയുടെ അളവില്‍ കുറവുണ്ടായതായി ചില ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു.&lt;/span&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/_hkeSPEDPKE4/TB2n52dA4mI/AAAAAAAABEY/IlQcugB3Hak/s1600/Krill666.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://3.bp.blogspot.com/_hkeSPEDPKE4/TB2n52dA4mI/AAAAAAAABEY/IlQcugB3Hak/s320/Krill666.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;i&gt;&lt;span style="color: blue;"&gt;(അന്റാര്‍ട്ടിക്കന്‍ ചെമ്മീന്‍ - ഇനിയുമെത്രനാള്‍..?)&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-5802549823394451568?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/5802549823394451568/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=5802549823394451568' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/5802549823394451568'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/5802549823394451568'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2010/06/blog-post.html' title='അന്റാര്‍ട്ടിക്കയിലെ മിന്നാമിനുങ്ങ്...'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_hkeSPEDPKE4/TB2nkkMl6GI/AAAAAAAABEQ/heUt7tEDarg/s72-c/627px-Krilleyekils.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-4099882891246162944</id><published>2010-05-29T15:09:00.004+05:30</published><updated>2010-05-31T11:23:52.192+05:30</updated><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഫോണ്‍ വിളിക്കാന്‍ അയിഷ റെഡിയാണ്...</title><content type='html'>&lt;div style="text-align: center;"&gt;&lt;span style="font-weight: bold;font-size:130%;" &gt;അയിഷയുടെ ഫോണ്‍യന്ത്രം&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;അയിഷയുടേയും കൂട്ടുകാരന്‍ ബാബുവിന്റേയും വരവു കണ്ടാലറിയാം ഇന്നും എന്തിനോ ഉള്ള പുറപ്പാടാണെന്ന്. വന്ന വഴി അവര്‍ പുറത്തെടുത്തത് രണ്ട് സ്പീക്കറുകളായിരുന്നു. "ഇതെവിടുന്നാ ഈ സ്പീക്കറുകള്‍?" അമ്മയാണ് ആദ്യം ചോദിച്ചത്. "പഴയ നമ്മുടെ ടേപ്പ് റെക്കോര്‍ഡര്‍ നന്നാക്കാന്‍ കൊടുത്തിരുന്നില്ലേ, നിഷച്ചേച്ചിയുടെ കയ്യില്‍. അതിനി ശരിയാവില്ല എന്നു പറഞ്ഞു. അതിന്റെ സ്പീക്കര്‍ രണ്ടെണ്ണവും ഞങ്ങള്‍ ചേച്ചിയെക്കൊണ്ട് ഊരിയെടുപ്പിച്ചതാ". "അതിരിക്കട്ടെ ഇനി എന്താ ഇതുവച്ചുള്ള പരിപാടി?" ദോശയുടെ ചട്ടുകവും പിടിച്ച് അച്ഛന്റെ ചോദ്യം. "ഞാന്‍ ഫോണ്‍ ചെയ്യുമ്പോഴൊക്കെ ഫോണ്‍ കാശ് കൂടും ഫോണ്‍ കാശ് കൂടും എന്നും പറഞ്ഞ് സമ്മതിക്കാറില്ലല്ലോ.. ഇനി നോക്കിക്കോ ഞങ്ങള്‍ ഇതും വച്ച് ഫോണുണ്ടാക്കാന്‍ പോകുവാ." കുട്ടിത്തത്വത്തിന്റെ വാശിയോടുകൂടി തന്നെ അയിഷ പറഞ്ഞു. പരസ്പരം നോക്കി പുഞ്ചിരിച്ച് , ഫോണ്‍ ഉണ്ടാക്കിക്കഴിയുമ്പോ വിളിക്കണേ എന്നും പറഞ്ഞ് അമ്മയും അച്ഛനും അടുക്കളയിലേക്ക് നടന്നു.  ബാബുവും അയിഷയും കൂടി തങ്ങളുടെ പണിയാരംഭിച്ചു. അതു വരെ അവിടെ കളിച്ചു കൊണ്ടിരുന്ന കുഞ്ഞനിയന്‍ എന്തൊക്കയോ സംഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി പതിയേ കൌതുകത്തോടെ അവരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. അകത്തെ മുറിയില്‍പ്പോയി തന്റെ പെട്ടിയില്‍ നിന്ന് അല്പം നീളമുള്ള രണ്ടു വയറും എടുത്ത് അയിഷ തിരിച്ചുവന്നു. ബാബു ശ്രദ്ധാപൂര്‍വ്വം വയറുകള്‍ ഉപയോഗിച്ച് സ്പീക്കറുകളെ പരസ്പരം കണക്റ്റ് ചെയ്തു. ഒരു സ്പീക്കറുമായി അയിഷയും മറ്റേതുമായി ബാബുവും രണ്ടു മുറികളിലേക്ക് പോയി നിന്നു. ബാബു സ്പീക്കര്‍ വായോട് ചേര്‍ത്ത് വച്ച് "ഹലോ കേള്‍ക്കുന്നുണ്ടോ" എന്നൊരു ചോദ്യം. അയിഷ സ്പീക്കര്‍ ചെവിയോട് ചേര്‍ത്ത് വച്ചിരിക്കുകയായിരുന്നു. "ഹേയ് കേള്‍ക്കുന്നുണ്ടേ.. ഫോണ്‍ ശരിയായേ... " അവളുടെ ആഹ്ലാദം അല്പം ഉറക്കെത്തന്നെയാണ് പുറത്തുവന്നത്.  ഇത്രയുമായപ്പോഴേക്കും അമ്മയും അച്ഛനും അവരുടെ സൂത്രം കാണാന്‍ അരികിലെത്തി. പരസ്പരം സംസാരിച്ചുനോക്കിയ ശേഷം അമ്മ പറഞ്ഞു "ഇതു കൊള്ളാല്ലോ.. ഓരോരോ സൂത്രങ്ങളേ.." "മിടുമിടുക്കര്‍ " അച്ഛനും അവരെ അഭിനന്ദിക്കാതിരിക്കാനായില്ല. അനിയനേയും  അമ്മയേയും അച്ഛനേയും ഒക്കെ കേള്‍പ്പിച്ച് കുറേ നേരം 'ഫോണില്‍' സംസാരിച്ചിട്ടും തീരാത്ത കൌതുകം ദോശയുടെ മണമടിച്ചതോടെയാണ് അയിഷ അവസാനിപ്പിച്ചത്. സ്പീക്കറുകള്‍ താഴെവച്ച് ബാബുവിനേയും കൂട്ടി അയിഷ അടുക്കളയിലേക്കോടി. വിശപ്പും തീര്‍ത്ത് അനിയനായി രണ്ട് ദോശയുമെടുത്താണ്  ബാബുവും അയിഷയും പൂമുഖത്തേക്ക് തിരിച്ചു വന്നത്. പക്ഷേ സ്പീക്കറുകള്‍ കൊണ്ട് ഇലത്താളം കൊട്ടുന്ന അനിയനെ കണ്ട് അന്തം വിട്ടു നില്‍ക്കാനേ ഇരുവര്‍ക്കും കഴിഞ്ഞുള്ളൂ..&lt;br /&gt;&lt;br /&gt;&lt;br /&gt;അയിഷയുടെ പഴയ ചില കുസൃതികള്‍&lt;br /&gt;&lt;a href="http://kizhakkunokkiyandram.blogspot.com/2007/11/blog-post_12.html"&gt;http://kizhakkunokkiyandram.blogspot.com/2007/11/blog-post_12.html&lt;/a&gt;&lt;br /&gt;&lt;a href="http://kizhakkunokkiyandram.blogspot.com/2008/10/blog-post_23.html"&gt;http://kizhakkunokkiyandram.blogspot.com/2008/10/blog-post_23.html&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hkeSPEDPKE4/TADh6JvWB9I/AAAAAAAABCI/BYA1StC3e7g/s1600/speaker.jpg"&gt;&lt;img style="cursor: pointer; width: 400px; height: 249px;" src="http://1.bp.blogspot.com/_hkeSPEDPKE4/TADh6JvWB9I/AAAAAAAABCI/BYA1StC3e7g/s400/speaker.jpg" alt="" id="BLOGGER_PHOTO_ID_5476625536045680594" border="0" /&gt;&lt;/a&gt;&lt;br /&gt;(താത്പര്യമുള്ളവര്‍ക്ക് ഒരു രേഖാചിത്രം)&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-4099882891246162944?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/4099882891246162944/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=4099882891246162944' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/4099882891246162944'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/4099882891246162944'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2010/05/blog-post_29.html' title='ഫോണ്‍ വിളിക്കാന്‍ അയിഷ റെഡിയാണ്...'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_hkeSPEDPKE4/TADh6JvWB9I/AAAAAAAABCI/BYA1StC3e7g/s72-c/speaker.jpg' height='72' width='72'/><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-6073520524790447468</id><published>2010-05-23T19:24:00.001+05:30</published><updated>2010-05-23T19:25:49.640+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലിംഗസമത്വം'/><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത'/><category scheme='http://www.blogger.com/atom/ns#' term='മാധ്യമം'/><title type='text'>പരീക്ഷാഫലങ്ങളിലെ ലിംഗവിവേചനം ?</title><content type='html'>&lt;span style="font-size:130%;"&gt;എസ്.എസ്.എല്‍.സി ഫലം, ഹയര്‍സെക്കന്ററി ഫലം, ബിരുദ ഫലം, എന്‍ട്രന്‍സ് ഫലം ഇതെല്ലാം ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു.  കുട്ടിക്കാലം മുതല്‍ക്കേ കേള്‍ക്കുന്ന വാര്‍ത്തകളാണിവ. വളരെ ആവേശത്തോടെയാണ് ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോഴെല്ലാം ഈ വാര്‍ത്തകള്‍ വായിക്കുന്നത്. അന്ന് പരീക്ഷാഫലങ്ങളുടെ തലക്കെട്ടുകള്‍ ഇങ്ങിനെയാണ് വരാറ്. "പരീക്ഷാഫലം പ്രഖ്യാപിച്ചു. പെണ്‍കുട്ടികള്‍ ആദ്യറാങ്കുകള്‍ കരസ്ഥമാക്കി, ആണ്‍കുട്ടികള്‍ പിന്നില്‍" എന്‍ട്രന്‍സ് പോലുള്ളവയില്‍ അതിങ്ങനെയും ആയിരിക്കും. "റിസല്‍ട്ട് പ്രഖ്യാപിച്ചു. ആദ്യനൂറില്‍ ഭൂരിഭാഗവും ആണ്‍കുട്ടികള്‍." ഇതേ തലക്കെട്ടുകള്‍ ഇന്നും തുടരുന്നു. സ്ത്രീപുരുഷ വിവേചനങ്ങളുടെ അടിസ്ഥാനങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം തലക്കെട്ടുകള്‍ എന്നത് ആരും തിരിച്ചറിയുന്നില്ല. സ്കൂളിലെ കുട്ടികളെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി വേര്‍തിരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ചെറിയ ക്ലാസുകള്‍ മുതലേ ഞങ്ങളെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്. ക്ലാസിലെ സഹപാഠികളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ പരസ്പരം വാചകങ്ങള്‍ കൊണ്ടുള്ള തല്ലുപിടികള്‍ക്ക് ഈ വാര്‍ത്തകള്‍ എന്നും പ്രേരണയായിരുന്നു. അധ്യാപകരും സമൂഹവും പെണ്‍കുട്ടികളെന്നും ആണ്‍കുട്ടികളെന്നും വേര്‍തിരിച്ച ഞങ്ങളില്‍ ഈ വേര്‍തിരിവ് കൂടുതല്‍ ശക്തമാക്കാന്‍ ഈ വാര്‍ത്തകള്‍ കാരണമായിട്ടുണ്ട്. ലിംഗവിവേചനത്തിന് നല്ല വളമായിരുന്നു ഈ വാര്‍ത്തകള്‍.&lt;br /&gt;&lt;br /&gt;പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ വരവും മറ്റും പെണ്‍കുട്ടികള്‍ എന്നും ആണ്‍കുട്ടികള്‍ എന്നു ഉള്ള വേര്‍തിരിവിനെ അല്പമെങ്കിലും കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. പക്ഷേ മാധ്യമങ്ങളുടെ വിവേചനങ്ങള്‍ ഇന്നും വാര്‍ത്തകളിലൂടെ തുടരുന്നു. പരീക്ഷയെഴുതിയത് കുട്ടികളാണ്. ഇത്ര ശതമാനം പേര്‍ യോഗ്യത നേടി എന്ന് പൊതുവായി പറഞ്ഞാല്‍ അത് മനസ്സിലാക്കാം. പക്ഷേ പെണ്‍കുട്ടികള്‍ മുന്നില്‍ ആണ്‍കുട്ടികള്‍ മുന്നില്‍ എന്ന രീതിയിലുള്ള ഈ വാര്‍ത്തകള്‍ ആര്‍ക്ക് വേണ്ടിയാണ് ? ഇതു കൊണ്ട് ആര്‍ക്കാണ് പ്രയോജനം?&lt;br /&gt;റിസല്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ ഹിന്ദുക്കള്‍ മുന്നില്‍, ക്രിസ്ത്യാനികള്‍ മുന്നില്‍ ഇസ്ലാമുകള്‍ മുന്നില്‍ എന്ന രീതിയില്‍ വാര്‍ത്ത വന്നാല്‍ സാമുദായികപരമായി സംഭവിക്കാവുന്നതിനേക്കാള്‍ കൂടിയ വിവേചനമാണ് ഇവിടെ ലിംഗവിവേചനത്തിന്റെ രൂപത്തില്‍ സംഭവിക്കുന്നത്.&lt;br /&gt;റിസല്‍ട്ടിന്റെ വാര്‍ത്താശൈലി മാറ്റിയതു കൊണ്ട് മാത്രം ലിംഗസമത്വം കൈവരിക്കും എന്നൊന്നും പറയുന്നില്ല. പക്ഷേ  പരീക്ഷയെഴുതുന്നത് പെണ്‍കുട്ടികളും ആണ്‍കുട്ടികളുമല്ല മറിച്ച് കുട്ടികളാണെന്ന് തിരിച്ചറിയാന്‍ സമൂഹത്തിന് കഴിയണം എന്നേ ആഗ്രമുള്ളൂ. ഞങ്ങളാണ് പരീക്ഷയെഴുതിയത് എന്ന് നമ്മുടെ കുട്ടികള്‍ക്ക് തോന്നാന്‍ ഒരു മാറ്റം സഹായിക്കും,  അത്രമാത്രം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-6073520524790447468?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/6073520524790447468/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=6073520524790447468' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/6073520524790447468'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/6073520524790447468'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2010/05/blog-post.html' title='പരീക്ഷാഫലങ്ങളിലെ ലിംഗവിവേചനം ?'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-5385833916964232457</id><published>2010-04-01T12:53:00.018+05:30</published><updated>2010-04-16T12:06:54.217+05:30</updated><category scheme='http://www.blogger.com/atom/ns#' term='സാങ്കേതികം'/><category scheme='http://www.blogger.com/atom/ns#' term='സമകാലികം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><title type='text'>ചക്രങ്ങളില്‍ വൈദ്യുതി കയറുന്ന കാലം.....</title><content type='html'>&lt;div style="text-align: center;"&gt;&lt;span style="font-weight: bold; color: rgb(51, 51, 255);font-size:130%;" &gt;ചക്രങ്ങളില്‍ വൈദ്യുതി കയറുന്ന കാലം.....&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;പിന്നോട്ടും മുന്നോട്ടും സഞ്ചരിക്കാം.. ജീവിതം നീട്ടിക്കിട്ടാനും പിന്നെ ജീവിക്കാനും..&lt;/span&gt;&lt;br /&gt;&lt;br /&gt;ആഗോളതാപനം, മഞ്ഞുരുകല്‍, അതിവൃഷ്ടി, വരള്‍ച്ച... കുറച്ച് വര്‍ഷങ്ങളായി ഇതൊക്കെയാണ് ചര്‍ച്ചാവിഷയങ്ങള്‍‌. കാരണങ്ങള്‍ കൊണ്ട് ഭൂമിയും പ്രതിവിധികളും നിര്‍ദ്ദേശങ്ങളും കൊണ്ട് ചര്‍ച്ചകളും ചൂടുപിടിക്കുന്നു. അങ്ങിനെ ചൂടാവാനുള്ള വിഷയങ്ങളില്‍ വാഹനങ്ങള്‍ പ്രധാനപ്പെട്ടതു തന്നെയാണ്.  എന്തായാലും വാഹനങ്ങള്‍ ഒഴിവാക്കാന്‍ പറ്റില്ല. കാരണം ആഗോളതാപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പോകാന്‍ വാഹനങ്ങള്‍ തന്നെ ശരണം. പിന്നെ ചര്‍ച്ച ചെയ്യാനും പ്രതിവിധി കാണാനും എളുപ്പം അതിന്റെ പരിസ്ഥിതി ആഘാതങ്ങളാണ്. അവിടെയാണ് പെട്രോളിയം കടന്നുവരുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഊര്‍ജ്ജദാതാക്കളായതോടെ ഉണ്ടായ വിപ്ലവം  അതിന്റെ പാരമ്യത്തിലെത്തിയതാണ് ഈ ചര്‍ച്ചകള്‍ക്ക് നിദാനം. ഹരിതഗൃഹവാതകങ്ങളുടെ പ്രധാന സ്രോതസ്സുകളിലൊന്നാണ് ഇവ ഉപയോഗിക്കുന്നവ വാഹനങ്ങള്‍. ആഗോളതാപനവും മഞ്ഞുരുകലുമെല്ലാം 'ആഗോളപ്രശ്നങ്ങള്‍'  മാത്രം ആയി അവശേഷിക്കുന്ന സമൂഹത്തില്‍ വാഹനങ്ങളോടുള്ള  കമ്പത്തിന് കുറവു വരും എന്നു പ്രതീക്ഷിക്കാന്‍ വയ്യ.  അതു കൊണ്ട് വാഹനത്തിന്റെ ഇന്ധനത്തില്‍ ഒരു മാറ്റം വരുത്താം. അതിനായി ഒരു നൂറ്റാണ്ടാണ് നമുക്ക് പുറകോട്ട് പോകേണ്ടത്.  വൈദ്യുതിയും മോട്ടോറുകളും ഉപയോഗിച്ചോടിയ വൈദ്യുതവാഹനങ്ങളുടെ ലോകത്തേക്ക്. പിന്നീട് അവിടെനിന്നും സ്വാംശീകരിക്കുന്ന സാങ്കേതികവിദ്യയില്‍ ആധുനികത കൂട്ടിക്കലര്‍ത്തി മുന്നോട്ടും. ജീവിതം നീട്ടിക്കിട്ടാനുള്ള പിന്നോട്ടു പോകലും ജീവിച്ചു തീര്‍ക്കാനുളള മുന്നോട്ടുപോകലും...&lt;br /&gt;&lt;br /&gt;&lt;span style="font-style: italic; font-weight: bold;"&gt;ചക്രങ്ങളില്‍ വൈദ്യുതി കയറിയ കാലം&lt;/span&gt;&lt;br /&gt;&lt;br /&gt;ചക്രം കണ്ടെത്തിയ മനുഷ്യന് മനസ്സുനിറഞ്ഞ് ഒരു നന്ദി പറഞ്ഞിട്ട് ചരിത്രം പറയാന്‍ തുടങ്ങാം. സ്വയം വലിച്ചും മറ്റുള്ളവരെക്കൊണ്ട് വലിപ്പിച്ചും ഒക്കെയാണ് എന്തായാലും ആദ്യകാല വാഹനങ്ങള്‍ ഊര്‍ജ്ജം കണ്ടെത്തിയത്. മറ്റുള്ളവര്‍ എന്നു പറയുമ്പോള്‍ കുതിരയും കാളയും ആനയും എല്ലാം പെടും. സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ ഈ അന്വേഷണത്തിന്റെ ശേഷിപ്പുകള്‍ ഇന്നും പലയിടങ്ങളിലും കാണാം, കുതിരവണ്ടിയായും റിക്ഷാവണ്ടിയായും കാളവണ്ടിയായും മറ്റും.  അതായത് വാഹനങ്ങള്‍ക്കായുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചിട്ട് സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഊര്‍ജ്ജരൂപങ്ങളെ മെരുക്കിയെടുക്കലും മനുഷ്യന്റെ വികാസത്തിന്റെ ഭാഗമായിരുന്നു. ഓരോ ഊര്‍ജ്ജരൂപത്തെ മെരുക്കിയെടുത്തപ്പോഴും അവയെ ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കാനും ശ്രമിച്ചിരുന്നു. കാറ്റും , ഒഴുക്കും , നീരാവിയും , കല്‍ക്കരിയും എല്ലാം ഈ വാഹനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.  അല്പം വൈകിയെങ്കിലും, വൈദ്യുതിയുടെ കണ്ടെത്തലിന് ശേഷവും കാര്യങ്ങള്‍ മറിച്ചായിരുന്നില്ല.   വൈദ്യുതമോട്ടോറിന്റെ കണ്ടെത്തല്‍ ഈ അന്വേഷണങ്ങല്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു. 1828 ല്‍ അന്യോസ് ജെഡ്ലിക്ക് എന്ന ഹംഗേറിയന്‍ പൌരന്‍ ഒരു വൈദ്യുതമോട്ടറിന് രൂപം നല്‍കി. അതു കൊണ്ടും അദ്ദേഹം പരീക്ഷണങ്ങള്‍ നിര്‍ത്തിയില്ല. വൈദ്യുതമോട്ടര്‍ ഉപയോഗിച്ച് ഒരു ഇലക്ട്രിക്ക് കാറിന്റെ പ്രാഗ് രൂപം  കൂടി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.  രണ്ടുവര്‍ഷത്തിനു ശേഷം 1834 ല്‍ തോമസ്സ് ഡാവന്‍പോര്‍ട്ട് ഒരു പടികൂടി കടന്ന് വൈദ്യുത റെയിലിന്റെ ആദ്യരൂപം അവതരിപ്പിച്ചു. വൈദ്യുതമോട്ടോര്‍ പിടിപ്പിച്ച കാര്‍ ഒരു വൃത്താകാരമായ റെയിലിലൂടെ ഓടിച്ചുകാണിക്കുകയായിരുന്നു. വൈദ്യുതീകരിച്ച റെയിലില്‍ നിന്നുമാണ്  ഈ  'കാറിന്' വേണ്ട വൈദ്യുതി എടുത്തത്.  ഒന്നോ രണ്ടോ പേര്‍ ഓടിത്തുടങ്ങിയാല്‍ മതി. ബാക്കിയുള്ളവര്‍ പുറകേ വന്നു കൊള്ളും. അങ്ങിനെയാണ് 1835 ല്‍ നെതര്‍ലന്റിലെ Sibrandus Stratingh ഉം അദ്ദേഹത്തിന്റെ അസിസ്റ്റന്റ്  Christopher Becker ഉം കൂടി പുതിയ ഒരാശയം പ്രായോഗികമാക്കിത്. ഇത്തവണ അവശ്യം വേണ്ട വൈദ്യുതി നല്‍കിയത് കാറിനുള്ളില്‍ തന്നെ ഉറപ്പിച്ച ഒരു തവണമാത്രം ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററിയാണ്. വീണ്ടും ചാര്‍ജ് ചെയ്യാന്‍ കഴിയില്ല എന്ന ന്യൂനത അപ്പോഴും ബാക്കി നിന്നിരുന്നു. തുടര്‍ന്നങ്ങോട്ട് വിവിധ മാതൃകകള്‍ പുറത്തിറക്കാനുള്ള ബഹളത്തിലായിരുന്നു വ്യക്തികളും കമ്പനികളും..&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hkeSPEDPKE4/S7RNRX51uxI/AAAAAAAAA9k/a7jLAgsb1Vo/s1600/800px-Ramanscattering.svg.png"&gt;&lt;img style="cursor: pointer; width: 400px; height: 304px;" src="http://1.bp.blogspot.com/_hkeSPEDPKE4/S7RNRX51uxI/AAAAAAAAA9k/a7jLAgsb1Vo/s400/800px-Ramanscattering.svg.png" alt="" id="BLOGGER_PHOTO_ID_5455070009522240274" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 51, 255);font-size:130%;" &gt;(1828 ലെ വൈദ്യുതവാഹനം)&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;19ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തോടെയാണ് ബാറ്ററി സാങ്കേതികവിദ്യകളിലും വൈദ്യുതവാഹനങ്ങളിലും കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നത്. അതോടെ നിരത്തുകളില്‍ വൈദ്യുതവാഹനങ്ങളെ അധികമായി കണ്ടു തുടങ്ങി. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതവാഹനങ്ങള്‍ പ്രചാരത്തിലാവാന്‍ പിന്നീട് താമസം നേരിട്ടില്ല. കല്‍ക്കരിയുടെ കാലഘട്ടം കൂടിയായിരുന്ന അത്. ആഴത്തിലുള്ള ഖനികള്‍ക്കുള്ളില്‍ നിന്നുമാണ്  ഈ ഖനനം.  ഓക്സിജന്‍ ഇവിടെ കുറവാണ്.  ഖനികള്‍ക്കുള്ളില്‍ നിന്നും കല്‍ക്കരിയും മറ്റും പുറത്തെത്തിക്കാന്‍ ഉപയോഗിക്കുന്ന ട്രയിനുകളില്‍ കല്‍ക്കരിയോ മറ്റോ ഇന്ധനമായി ഉപയോഗിച്ചാല്‍ പ്രശ്നങ്ങള്‍ പലതാണ്. തീപിടുത്തമുണ്ടാം, ഓക്സിജന്‍ തീര്‍ന്നുപോകാം അങ്ങിനെ പലതും. അവിടെയാണ് വൈദ്യുതി രക്ഷക്കെത്തിയത്. ഖനിക്കുള്ളിലെ ഓക്സിജന്‍ ഉപയോഗിക്കാതെ ഓടുന്ന വൈദ്യുതട്രയിനുകള്‍ അതോടെ പെട്ടെന്ന് പ്രിയപ്പെട്ടതായി മാറി.&lt;br /&gt;&lt;br /&gt;പതിവുകള്‍ ആരും തെറ്റിക്കില്ല. അതു കൊണ്ടു തന്നെ ആദ്യകാലങ്ങളില്‍ വളരെ വേഗതകുറഞ്ഞ വാഹനങ്ങളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. കാലം പുരോഗമിച്ചതോടെ പുതിയ സാങ്കേതിവിദ്യകള്‍ വികസിച്ചു. അങ്ങിനെ കൂടുതല്‍ വേഗമേറിയ വാഹനങ്ങളും നിരത്തിലിറങ്ങിത്തുടങ്ങി.  1899 ഏപ്രിലിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള  ഒരു വൈദ്യുതവാഹനം 105.88 km/hr എന്ന വേഗം കൈവരിച്ചത്.  പരീക്ഷണം പക്ഷേ പരീക്ഷണമായിത്തന്നെ അവശേഷിച്ചു. പ്രായോഗികതയ്ക്ക് അത്രപെട്ടെന്ന് അത്രവേഗം കൈവരിക്കാനാവില്ലല്ലോ.&lt;br /&gt;&lt;br /&gt;യൂറോപ്പായിരുന്നു വൈദ്യുതവാഹനങ്ങളുടെ പറുദീസ്സ. ഇന്ന് എല്ലാക്കാര്യങ്ങളും ആദ്യം വേണം എന്ന് ശഠിക്കുന്ന അമേരിക്കക്ക് വൈദ്യുതവാഹനങ്ങളുടെ കാര്യത്തില്‍ പക്ഷേ ഒത്തിരി കാത്തിരിക്കേണ്ടി വന്നു. 18 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണ് അമേരിക്കയില്‍ വൈദ്യുതവാഹനങ്ങള്‍  രംഗപ്രവേശം ചെയ്തത്. യൂറോപ്പ് എന്നാല്‍ ഇക്കാര്യത്തില്‍ പതിനഞ്ചുവര്‍ഷത്തിലധികം മുന്നോട്ടുപോയിരുന്നു. എന്നിരുന്നാലും 1897 ഓടു കൂടി ന്യൂയോര്‍ക്ക് നഗരത്തില്‍ ഇലക്ട്രിക്കല്‍ ടാക്സികള്‍  രംഗപ്രവേശനം നടത്തി. നിരവധി കമ്പനികള്‍ ഇതോടെ വൈദ്യുതവാഹനങ്ങള്‍ ഇറക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരുന്നു. വലിയ നഷ്ടമില്ലാതെ ആദ്യകാലങ്ങളില്‍ മുന്നോട്ടു പോകാന്‍ പല കമ്പനികള്‍ക്കും കഴിഞ്ഞു. എന്നാല്‍ 1917 ല്‍  ഇറക്കിയ ഹൈബ്രിഡ് കാര്‍ സാമ്പത്തികമായി പരാജയപ്പെടുകയാണ് ഉണ്ടായത്.&lt;br /&gt;&lt;br /&gt;നേരത്തേ പറഞ്ഞ പോലെ പരീക്ഷണങ്ങളും പ്രായോഗികതയും തമ്മില്‍ കുറച്ചുകാലത്തിന്റെ വിടവുണ്ടാകും. അതു കൊണ്ടുതന്നെ പരീക്ഷണാടിസ്ഥാനത്തില്‍ വലിയ വേഗതകള്‍ താണ്ടിയെങ്കിലും നിരത്തിലെ വാഹനങ്ങള്‍ 32km/h എന്ന പരിധിക്കുള്ളില്‍ വേഗത സൂക്ഷിച്ചു. വലിയ ദൂരങ്ങള്‍ ഒരുമിച്ച് താണ്ടാന്‍ കഴിവില്ല എന്നൊരു പ്രശ്നവും ഈ വാഹനങ്ങള്‍ക്ക് ഉണ്ടായിരുന്നു. എങ്കിലും പെട്രോളിയം ഉപയോഗിച്ചോടുന്ന വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പല കാര്യങ്ങളിലും ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ മികവു പുലര്‍ത്തി. പുകയും മണവും കാര്യമായ കുലുക്കവും ഒന്നുമില്ലാത്തതായിരുന്നു ഇലക്ടിക്കല്‍ വാഹനങ്ങള്‍ പ്രിയപ്പെട്ടതാകാന്‍ കാരണം. ബോട്ടുകള്‍ പോലും  വൈദ്യുതിയിലോടിയ കാലമായിരുന്നു അന്ന്. 1912 ഓടെ അമേരിക്കയിലെ 38% കാറുകളും വൈദ്യുതി ഉപയോഗിച്ച് ഓടുന്നവയായി മാറി. ബാക്കി 40% നീരാവി എന്‍ജിനും 22% പെട്രോളിയം എന്‍ജിനും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt; &lt;/span&gt; &lt;span style="font-weight: bold; font-style: italic;"&gt;വൈദ്യുതിയെ പെട്രോളിയം വിഴുങ്ങിയാല്‍...&lt;/span&gt;&lt;br /&gt;&lt;br /&gt;വികസനം റോഡില്‍കൂടിയാണ് എന്ന് കളിയായും കാര്യമായും പറയാറുണ്ട്. എന്തായാലും അമേരിക്കയിലും മറ്റും റോഡുകള്‍ വികസിച്ചു തുടങ്ങി. റോഡുകള്‍ മാത്രം വലുതായാല്‍ പോരല്ലോ. അതിലൂടെ ഓടുന്ന വാഹനങ്ങളും അങ്ങിനെ ആയിരിക്കണം. കൂടുതല്‍ ദൂരം ഒറ്റയടിക്ക് സഞ്ചരിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികം.  ഏതാണ്ട് ഇതേ സമയത്ത് പെട്രോളിയത്തിന്റെ വന്‍ ശേഖരങ്ങള്‍ പലയിടത്തായി കണ്ടെത്തിത്തുടങ്ങി. ആന്തരദഹന എന്‍ജിനുകളുടെ മികവുറ്റ സാങ്കേതികവിദ്യകള്‍ കൂടിയായപ്പോള്‍ അമേരിക്കക്കാരുടെ നോട്ടം പതിയേ പെട്രോളിയം കാറുകള്‍ക്ക് നേരേയായി. അത്തരം കാറുകള്‍ ഓടിക്കുന്നതിനു മുന്‍പ് അല്പം വ്യായാമം വേണ്ടതുണ്ട്. കാരണം വലിയ ലിവറുകള്‍ കറക്കിയായിരുന്നു അന്ന് കാറുകളെ ഉണര്‍ത്തിയിരുന്നത്. ഈ വ്യായാമം വൈദ്യുതമോട്ടോറിന് വിട്ടു കൊടുത്താലോ എന്ന് ചിലര്‍ ചിന്തിക്കാതിരുന്നില്ല. ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് സങ്കേതങ്ങള്‍ അവിടെ പിറവിയെടുത്തു. ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് സങ്കേതം പെട്രോള്‍ വാഹനങ്ങളുടെ പ്രചാരത്തിന് ആക്കം കൂട്ടി. അപ്പോഴും ശബ്ദം എന്ന പ്രശ്നം നിലനിന്നിരുന്നു. സൈലന്‍സറുകളുടെ കണ്ടെത്തല്‍ ശബ്ദംകുറഞ്ഞ വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് തുടക്കം കുറിച്ചു. അങ്ങിനെ ആ പ്രശ്നത്തിനും ഒരു പരിഹാരമായി. ആവശ്യവും ഉല്‍പ്പാദനവും തമ്മില്‍ ബന്ധമുണ്ട്. ആവശ്യക്കാര്‍ കൂടിയതോടെ പെട്രോളിയം വാഹനങ്ങളുടെ ഉത്പാദനവും വര്‍ദ്ധിച്ചു. അത് വിലകുറയലിലേക്കും കൂടുതല്‍ പ്രചാരത്തിലേക്കും വളിതളിച്ചു. ഇലക്ട്രിക്ക് വാഹനങ്ങളേക്കാള്‍ മൂന്നിരട്ടിയോളം വിലക്കുറവാണ് അന്ന് പെട്രോളിയം വാഹനങ്ങള്‍ക്ക് ഉണ്ടായിരുന്നത്. പിന്നീടുള്ള കാലം പെട്രോളിയം വാഹനങ്ങളുടേതായിരുന്നു. ഒരു കാറില്ലാത്ത അമേരിക്കന്‍ പൌരന്‍ തികഞ്ഞ പരാജയമാണ് എന്ന അവസ്ഥവരെ എത്തിക്കാന്‍ പെട്രോളിയം വാഹനകമ്പനികള്‍ക്ക് സാധിച്ചു. അപൂര്‍വ്വമായി ഒരു പരസ്യം എന്ന നിലയ്ക്ക് ഇടയ്ക്ക് ചില കമ്പനികള്‍ വൈദ്യുതവാഹനങ്ങള്‍ ഇറക്കാന്‍ ശ്രദ്ധകാണിച്ചിരുന്നത് മാത്രമാണ് പിന്നീട് ആ മേഖലയിലുണ്ടായ ചില കാല്‍വയ്പ്പുകള്‍ എന്നു പറയാവുന്നത്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;പഴമയെ പുതുമയും പുതുമയെ പരിസ്ഥിയും ആക്രമിക്കുമ്പോള്‍...&lt;/span&gt;&lt;br /&gt;&lt;br /&gt;ഒരു നൂറ്റാണ്ടിനു മുന്‍പ് നിരത്തില്‍ നിന്നും വിടപറഞ്ഞ വൈദ്യുതവാഹനങ്ങള്‍ക്ക് ഒരു തിരിച്ചുവരവിനായി 1990 കള്‍ വരെ കാത്തിരിക്കേണ്ടിവന്നു. പ്രകൃതിയുടെ പ്രകൃതം മാറിയതോടെ കാലിഫോര്‍ണിയ എയര്‍ റിസോഴ്സ് ബോര്‍ഡ് കൊണ്ടുവന്ന ഒരു നിബന്ധനയാണ് വൈദ്യുതകാര്‍ നിര്‍മ്മാണരംഗത്തേക്ക് വീണ്ടും കമ്പനികളെ എത്തിച്ചത്. മലിനീകരണം തീരെയില്ലാത്ത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ZEV( zero-emissions vehicles ) മാന്‍ഡേറ്റ് പല കാര്‍നിര്‍മ്മാതാക്കളേയും ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനായി നിര്‍ബന്ധിക്കുകയായിരുന്നു. ജനറല്‍ മോട്ടോഴ്സ് ഉള്‍പ്പടെയുള്ള പല വന്‍കിട കമ്പനികളും ZEV നിര്‍ദ്ദേശത്തിനനുസരിച്ച് വൈദ്യുതകാറുകള്‍ ഇറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എങ്കിലും കുറഞ്ഞ ദൂരപരിധിയും കൂടിയ വിലയും ഉപഭോക്താക്കളെ നേടാനുള്ള കമ്പനികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. പഴയതെങ്കിലും പുതിയതായ ഈ സാങ്കേതികവിദ്യയെ സംശയത്തോടെ നോക്കിക്കണ്ട ഉപഭോക്താക്കളും ഈ തിരിച്ചടിയില്‍ പങ്കാളികളായി.  പക്ഷേ അവരേക്കാളും എല്ലാം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് എണ്ണകമ്പനികളായിരുന്നു.  തങ്ങളുടെ 'അന്നന്നത്തെ ആഹാരത്തില്‍' മണ്ണുവാരിയിടാന്‍ ശ്രമിച്ച CARB ന്റെ വ്യവസ്ഥകള്‍ സര്‍ക്കാരിനെ സ്വാധീനിച്ച്  പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ എണ്ണകമ്പനികള്‍ ഊര്‍ജ്ജിതമാക്കി.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hkeSPEDPKE4/S7RN6NULhiI/AAAAAAAAA9s/w02sEDs6_Y8/s1600/GM_EV.jpg"&gt;&lt;img style="cursor: pointer; width: 400px; height: 297px;" src="http://2.bp.blogspot.com/_hkeSPEDPKE4/S7RN6NULhiI/AAAAAAAAA9s/w02sEDs6_Y8/s400/GM_EV.jpg" alt="" id="BLOGGER_PHOTO_ID_5455070711054566946" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 102, 255);font-size:130%;" &gt;(ജനറല്‍ മോട്ടോഴ്സിന്റെ EV1 എന്ന ഇലക്ട്രിക്ക് കാര്‍)&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;‌ജനറല്‍ മോട്ടോഴ്സിന്റെ EV1 എന്ന വൈദ്യുതകാര്‍ കരാര്‍പ്രകാരം മാത്രമേ പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നുള്ള. ഉടമ്പടി കാലയളവ് അവസാനിക്കുമ്പോള്‍ വാഹനം തിരിച്ച് GM നെ ഏല്‍പ്പിക്കണം എന്നതായിരുന്നു വ്യവസ്ഥ. പക്ഷേ ഇതിനിടക്ക് ZEV നിര്‍ദ്ദേശത്തെ ഫെഡറല്‍ കോടതിയില്‍ ചോദ്യം ചെയ്ത് അനുകൂലമായ വിധി നേടിയെടുക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞു. 2002 ഓടെ ഏതാണ്ട് എല്ലാ വൈദ്യുതകാറുകളും നിരത്തുകളില്‍ നിന്ന് പിന്‍വലിപ്പിച്ചു കൊണ്ട് GM ഇതാഘോഷിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;പക്ഷേ അപ്പോഴേക്കും ചെറുകമ്പനികള്‍ പലരും ഒരു മികച്ച ഭാവി മുന്നില്‍കണ്ടു കൊണ്ട് ഇലക്ട്രിക്ക് വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.   ഇന്ത്യയിലെ രേവ പോലുള്ള കമ്പനികള്‍ ഇതിനിടയ്ക്ക് വൈദ്യുതകാറുകള്‍ പുറത്തിറക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.&lt;/span&gt;&lt;span style="font-size:130%;"&gt; കേരളവും മോശമായിരുന്നില്ല. 1990 കളില്‍ രേവക്കു മുന്‍പേതന്നെ ചാലക്കുടിയിലെ എഡി കറണ്ട് കണ്‍ട്രോള്‍സ് എന്ന സ്ഥാപനം ലൌബേര്‍ഡ് എന്ന പേരില്‍ വൈദ്യുതകാറുകള്‍ ഇറക്കിയിരുന്നു. &lt;/span&gt;&lt;span style="font-size:130%;"&gt; ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് കാര്‍ ലൌബേര്‍ഡ് ആണ് എന്നു പറയാം. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഉള്ള കാര്‍കമ്പനികള്‍ ഇന്ന് ഇക്കാര്യത്തില്‍ ഒരു തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്നു. പെട്രോളിയം ലോബികളുടെ ഇടപെടലുകള്‍ക്കിടയിലും അവരെ നിലനില്‍ക്കാന്‍‌ സഹായിക്കുന്നത് പല പരിസ്ഥിതി സംഘടനകളും സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളാണ് എന്നത് നാം മറന്നു പോകരുത്..&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/S7RRH7KS2kI/AAAAAAAAA-U/1WS3F7TkIEE/s1600/800px-Vectrix_blue.jpg"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://4.bp.blogspot.com/_hkeSPEDPKE4/S7RRH7KS2kI/AAAAAAAAA-U/1WS3F7TkIEE/s400/800px-Vectrix_blue.jpg" alt="" id="BLOGGER_PHOTO_ID_5455074245234317890" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 51, 255);font-size:130%;" &gt;(ഇലക്ട്രിക്ക് സ്കൂട്ടര്‍ ഇനത്തില്‍ ഏറ്റവും പ്രശസ്തമായ വെക്ട്രിക്സ്)&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;രഥങ്ങളുരുണ്ട നാട്ടിലേക്ക് വൈദ്യുതിയുരുളുമ്പോള്‍...&lt;/span&gt;&lt;br /&gt;&lt;br /&gt;സംസ്കാരത്തെ മാത്രമല്ല ഉല്‍പ്പന്നങ്ങളേയും സാങ്കേതികവിദ്യയേയും എല്ലാം അടിച്ചകത്താക്കാന്‍ കഴിയുന്നവരാണത്രേ ഇന്ത്യാക്കാര്‍. എങ്കിലും ഇന്ത്യയില്‍ വൈദ്യുതവാഹനങ്ങള്‍ എത്തിത്തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. തുടക്കം പക്ഷേ അത്ര ആശാവഹമായിരുന്നില്ല. പുതിയ സാങ്കേതികവിദ്യകളെ സംശയത്തോടെ വീക്ഷിക്കുന്ന പ്രകൃതം ഇന്ത്യാക്കാര്‍ക്ക് അല്പം കൂടുതലായതും അതിന് കാരണമാകാം.  തുടക്കത്തില്‍ വൈദ്യുതവാഹനങ്ങളോട് ഉണ്ടായിരുന്ന അകല്‍ച്ച ഇപ്പോള്‍ പതിയേ മാറിത്തുടങ്ങിയിട്ടുണ്ട്. ഇലക്ട്രിക്ക് സ്കൂട്ടര്‍, ഇലക്ട്രിക്ക് കാര്‍, ഇലക്ട്രിക്ക് ബൈസിക്കില്‍ എന്നിങ്ങനെയുള്ള  വൈദ്യുതവാഹനങ്ങളാണ് ഇന്ത്യയില്‍ ഇന്ന് പ്രചാരത്തിലിരിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇവയില്‍ ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് കൂടുതല്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നത്. ലൈസന്‍സ് നയങ്ങളിലുള്ള അയഞ്ഞ സമീപനവും വൈദ്യുതസ്കൂട്ടറുകളോടുള്ള ആഭിമുഖ്യം കൂടാന്‍ കാരണമായിട്ടുണ്ട്. ARAI (Automotive Research Association of India) യുടെ നിര്‍വ്വചനമനുസരിച്ച് 250W പവ്വറില്‍ കൂടാത്ത മോട്ടറും  മണിക്കൂറില്‍ 25 kmല്‍ കൂടാത്ത വേഗതയും ഉള്ള വൈദ്യുതവാഹനങ്ങളെ മോട്ടോര്‍ വാഹനങ്ങള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതു കൊണ്ടു തന്നെ അത്തരം വാഹനങ്ങള്‍ ഓടിക്കുവാന്‍ ലൈസന്‍സ്, ഇന്‍ഷുറന്‍സ് , റോഡ് ടാക്സ് തുടങ്ങിയവയുടെ ആവശ്യമില്ല. ഈ സൌകര്യമാണ് പലരേയും ആകര്‍ഷിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 40 മുതല്‍ 110 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന സ്കൂട്ടറുകളാണ് ലൈസന്‍സ് വേണ്ടാത്ത ഗണത്തില്‍ കൂടുതലും. കുറഞ്ഞ ദൂരപരിധിക്കുള്ളില്‍ യാത്രചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും സൌകര്യപ്രദമാണ് ഇത്തരം വാഹനങ്ങള്‍. 48 വോള്‍ട്ട് ലെഡ്-ആസിഡ് ബാറ്ററികളാണ് സാധാണ സ്കൂട്ടറുകളുടെ ഊര്‍ജ്ജദാതാക്കള്‍.   സീല്‍ഡ് ലെഡ് ആസിഡ് (SLA), വാല്‍വ് റെഗുലേറ്റഡ് ലെഡ് ആസിഡ് (VRLA) ഇനത്തില്‍ പെട്ട ബാറ്ററികളാണ് ഇന്ത്യയിലിറങ്ങുന്ന ബഹുഭൂരിപക്ഷം സ്കൂട്ടറുകളിലും ഉപയോഗിക്കുന്നത്. ലെഡ്-ആസിഡ് ബാറ്ററികള്‍ പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാന്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ സമയം എടുക്കും എന്നത് ഒരു പരിമിതയാണ്. എങ്കിലും ഒരു ദിവസത്തെ ആവശ്യങ്ങള്‍ നിറവേറാന്‍ ഇത് ധാരാളം മതിയാകും. 20AH റേറ്റിംഗ് ഉള്ള ഒരു ബാറ്ററിയില്‍ ഏതാണ്ട് 50 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കും. 48വോള്‍ട്ടില്‍ 20AH മുതല്‍ 40AH വരെയുള്ള ബാറ്ററികള്‍  ഉപയോഗിച്ച് ഓടുന്ന ലൈസന്‍സ് വേണ്ടാത്ത സ്കൂട്ടറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. 60kg മുതല്‍ 80kg വരെ മാത്രമാണ് ഇത്തരം സ്കൂട്ടറുകളുടെ പേലോഡ് കപ്പാസിറ്റി. വളരെ ഉയര്‍ന്ന കയറ്റങ്ങള്‍ കയറുവാന്‍ പലപ്പോഴും ആദ്യകാല മോഡലുകള്‍ പ്രശ്നങ്ങള്‍ കാണിക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത്തരം പ്രശ്നങ്ങള്‍ ഏതാണ്ട് പരിഹരിക്കപ്പെട്ടിട്ടുണ്ട്. 250W കൂടുതല്‍ പവ്വര്‍ ഉള്ള മോട്ടറുകള്‍ ഉപയോഗിക്കാനുള്ള നിയമതടസ്സം മൂലം കൂടുതല്‍ ഭാരം വഹിക്കാന്‍ ഇവയ്ക്ക് ശേഷിയില്ല.  രണ്ടുപേര്‍ യാത്ര ചെയ്യുമ്പോള്‍ നിരപ്പായ റോഡില്‍ വലിയ പ്രശ്നങ്ങള്‍ കാണിക്കാറില്ലെങ്കില്‍ക്കുടിയും  കയറ്റങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. 20000 രൂപ മുതല്‍ 40000 രൂപവരെയാണ് ഇത്തരം സ്കൂട്ടറുകളുടെ വിലനിലവാരം&lt;br /&gt;&lt;br /&gt;വേഗതകൂടിയ സ്കൂട്ടറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. 40km/h മുതല്‍ 65km/h വരെ വേഗതയുള്ള സ്കൂട്ടറുകള്‍ വിവിധ കമ്പനികള്‍ നിര്‍മ്മിച്ചു വരുന്നു. 500 മുതല്‍ 2200 വാട്ട് വരെ ശക്തിയുള്ള മോട്ടോറുകളാണ് ഇവയില്‍ ഉപയോഗിക്കുന്നത്.  പെട്രോളിയം വാഹനങ്ങള്‍ക്കൊപ്പം തന്നെ മികവ് കാണിക്കാന്‍ ഇത്തരം സ്കൂട്ടറുകള്‍ക്കാവുന്നുണ്ട്.  സഞ്ചരിക്കാവുന്ന ദൂരം പക്ഷേ ഇവയിലും പരിമിതമാണ്. 50 മുതല്‍ 80 കിലോമീറ്റര്‍ വരെയാണ്  സാധാരണഗതിയിലുള്ള ദൂരപരിധി.  ലിത്തിയം-അയോണ്‍ ബാറ്ററികള്‍ വ്യാപകമാവുന്നതോടെ ഈ ദൂരപരിധി ഇനിയും വര്‍ദ്ധിക്കും. വളരെ കൂടുതല്‍ പവ്വര്‍ ഉപയോഗിക്കുന്ന സ്കൂട്ടറുകള്‍ വിദേശങ്ങളില്‍ ലഭ്യമാണെങ്കിലും ഇതുവരെ ഇന്ത്യയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. അത്തരം സ്കൂട്ടറുകള്‍ ഹൈറേഞ്ച് പ്രദേശങ്ങളിലും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളവയാണ്.&lt;br /&gt;&lt;br /&gt;സ്കൂട്ടറുകള്‍ക്കു പുറമേ വൈദ്യുതകാറുകളും നിരത്തിലിറങ്ങിയിട്ടുണ്ട്. ബാംഗ്ലൂര്‍ ആസ്ഥാനമായ രേവ എന്ന കാര്‍കമ്പനിയാണ് ഇന്ത്യയില്‍ ഇത്തരത്തിലുള്ള കാറുകള്‍ ആദ്യമായി നിര്‍മ്മിച്ച് തുടങ്ങിയത്.  80 കിലോമീറ്ററോളം ദൂരപരിധി ആദ്യകാല കാറുകള്‍ക്ക് ലഭ്യമായിരുന്നു. ഇപ്പോള്‍ മറ്റ് കമ്പനികളുടെ കൂടി ആവിര്‍ഭാവത്തോടെ 160 കിലോമീറ്റര്‍ വരെ ദൂരപരിധി സാധ്യമായിട്ടുണ്ട്. വളരെ ഉയര്‍ന്ന പവ്വര്‍ ഉള്ള എ.സി, ഡി.സി മോട്ടോറുകള്‍ ആണ് ഇത്തരം കാറുകള്‍കളില്‍ ഉപയോഗിക്കുന്നത്.&lt;br /&gt;&lt;br /&gt;ഇതല്ലാതെ ഇലക്ട്രിക്ക് ബൈസിക്കിളുകള്‍ എന്ന ഒരു വിഭാഗം വൈദ്യുതവാഹനങ്ങളും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. സാധാരണ സൈക്കിളുകളില്‍ മോട്ടോറും ബാറ്ററിയും ഘടിപ്പിച്ച ചെറുവാഹനങ്ങളാണിവ. ചവിട്ടാനുള്ള പെഡലും മറ്റും അതേ പടി നിലനിര്‍ത്തിയിരിക്കുന്നതിനാല്‍ ദൂരപരിധി എന്ന പരിമിതി ഒരു പരിധി വരെ മറികടക്കാനാവും. .&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;നീലഗോളത്തില്‍ വൈദ്യുതചക്രമുരുട്ടുന്നവര്‍...&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ലോകം മുഴുവന്‍ ഇന്ന് വൈദ്യുതവാഹനങ്ങളുടെ സാധ്യതയെ അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ടെന്നസിയിലെ വലിയ പട്ടണങ്ങളിലൊന്നാണ് ചാറ്റനൂഗ (Chattanooga). 1992 മുതല്‍ ഓടുന്ന ഒന്‍പത് ബസ്സുകളില്‍ പണം മുടക്കാതെ ജനങ്ങള്‍ യാത്ര ചെയ്യാമായിരുന്നു. വൈദ്യുതബസ്സുകളായിരുന്നു ഈ ബസ്സുകള്‍. 2008 ലെ ബീജിംഗ് ഒളിമ്പിക്സിലും ഇത്തരം ഒരു സേവനം ലഭ്യമായിരുന്നു. 50 വൈദ്യുതബസ്സുകളായിരുന്നു സേവനരംഗത്ത് ഉണ്ടായിരുന്നത്. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ ഓടിയിരുന്ന ഈ ബസ്സുകള്‍ 24 മണിക്കൂറും സേവനം നല്‍കിയിരുന്നു. ചാര്‍ജ്ജിംഗ് സ്റ്റേഷനില്‍ വച്ച് ബാറ്ററി തന്നെ മാറ്റിവച്ചാണ്  ഈ നേട്ടം കൈവരിച്ചത്. ഇങ്ങനെ മാറ്റിവയ്ക്കുന്ന ലിത്തിയം-അയണ്‍ ബാറ്ററകള്‍ സ്റ്റേഷനില്‍ വച്ച് ചാര്‍ജ്ജ് ചെയ്യുകയും അടുത്ത ബസ്സുകള്‍ക്കായി ഉപയോഗിക്കുകയുമായിരുന്നു. ചൈനയിലെ തണ്ടര്‍ സ്കൈ എനര്‍ജി ഗ്രൂപ്പും ഇത്തരത്തില്‍ ബസ്സുകള്‍ നിര്‍മ്മിച്ച് വിജയിച്ചവരാണ്. 43 യാത്രക്കാരുമായി 300 കിലോമീറ്റര്‍ സഞ്ചരിക്കുന്ന EV-2008 ഹൈവേ ബസ്സും ഇവരുടെ സംഭാവനയില്‍ പെടുന്നു. യൂറോപ്പില്‍ പ്രചാരത്തിലിരുന്ന മറ്റൊരു വൈദ്യുതവാഹനമാണ് മില്‍ക്ക് ഫ്ലോട്ട്. ചെറിയ വേഗതമാത്രമുണ്ടായിരുന്ന ഈ വാഹനം പാല്‍വിതരണത്തിനായാണ് ഉപയോഗിച്ചിരുന്നത്. കൂടുതല്‍ മികച്ച ബസ്സുകളുമായി പല കമ്പനികളും വിപണിയിലേക്കെത്തിത്തുടങ്ങിയിട്ടുണ്ട്.&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_hkeSPEDPKE4/S7RQF7tZTWI/AAAAAAAAA-M/4g5qWP2No6s/s1600/771px-Tecnobus_Pantheon_1.jpg"&gt;&lt;img style="cursor: pointer; width: 400px; height: 311px;" src="http://3.bp.blogspot.com/_hkeSPEDPKE4/S7RQF7tZTWI/AAAAAAAAA-M/4g5qWP2No6s/s400/771px-Tecnobus_Pantheon_1.jpg" alt="" id="BLOGGER_PHOTO_ID_5455073111510175074" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 51, 255);font-size:130%;" &gt;(ഇംഗ്ലണ്ടില്‍ ഓടുന്ന വൈദ്യുതബസ്സ്)&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;വൈദ്യുത കാര്‍രംഗത്താണ് വന്‍ വിപ്ലവങ്ങള്‍ നടക്കാന്‍ പോകുന്നത്. ലോകത്തെ പല കാര്‍കമ്പനികളും വൈദ്യുതകാറുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ ടാറ്റ അവതരിപ്പിച്ച നാനോ കാറിന്റെ ഇലക്ട്രിക്ക് പതിപ്പ് ഉടന്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഹുണ്ടായിയുടെ വൈദ്യുതകാറും അടുത്ത വര്‍ഷങ്ങളില്‍ തന്നെ ഇന്ത്യന്‍ നിരത്തിലേക്ക് ടിക്കറ്റെടുത്തു കഴിഞ്ഞു. മിസ്തുബുഷി, നിസ്സാന്‍, ടോയോട്ടോ, ഹോണ്ട, ഷെവര്‍ലെറ്റ് തുടങ്ങിയവരും ഈ നിരയിലേക്ക് കടക്കാനുള്ള ശ്രമങ്ങളില്‍ തന്നെയാണ്. പ്രൊട്ടോടൈപ്പുകള്‍ പല കാര്‍ഷോകളിലും അവതരിപ്പിച്ചു കഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ പല തരത്തിലുള്ള വൈദ്യുതകാറുകളും ഇറങ്ങിക്കഴിഞ്ഞു. ഒരു മാറ്റം നമുക്ക് മുന്നില്‍ തന്നെയുണ്ടെന്ന് ചുരുക്കം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;പഴമയും പുതുമയും കൈകോര്‍ത്ത്.....&lt;/span&gt;&lt;br /&gt;&lt;br /&gt;ഉത്തരത്തിലുള്ളത് എടുക്കുകയും വേണം കക്ഷത്തിലുള്ളത് കളയാനും വയ്യ എന്നു കേട്ടിട്ടില്ലേ. വാഹനങ്ങളുടെ കാര്യത്തിലും അങ്ങിനെയുണ്ടായി. പരിസ്ഥിതിയെ സംരക്ഷിക്കുകയും വേണം എന്നാല്‍ പെട്രോളിയം വാഹനങ്ങളെ ഉപേക്ഷിക്കാനും വയ്യ എന്ന അവസ്ഥ. അങ്ങിനെയാണ് ഹൈബ്രിഡ് ഇ.വി കളുടെ പിറവി. ബാറ്ററിയിലോടുന്ന ഒരു വണ്ടിയുമായി ഒരു ദൂരയാത്രക്കിറങ്ങിയാല്‍ ചിലപ്പോള്‍ വഴിയില്‍ കിടക്കും. അല്പം പെട്രോള്‍ കത്തിച്ചാണെങ്കിലും പിന്നെ ലക്ഷ്യസ്ഥാനത്തെത്തിയാല്‍ സന്തോഷമായി. പരിസ്ഥിതിദൂഷ്യം അത്രയും കുറച്ചല്ലോ. അവിടെയാണ് ഹൈബ്രിഡ് ഇ.വികളുടെ പ്രസക്തി. ആന്തരദഹന എന്‍ജിനുകള്‍ക്കൊപ്പം വൈദ്യുതമോട്ടോറും കൂടി ഘടിപ്പിച്ചാല്‍ ഇത്തരം വാഹനമായി. കുറഞ്ഞദൂരങ്ങള്‍ ബാറ്ററിയിലും കൂടിയ ദൂരങ്ങള്‍ പെട്രോളിയത്തിലും. പിന്നെ ഇതത്ര പുതിയ സാങ്കേതികവിദ്യയൊന്നുമല്ല. 1900 ല്‍ Ferdinand Porsche ആണ് ആദ്യമായി ഒരു ഹൈബ്രിഡ് സാങ്കേതികതക്ക് ജന്മം നല്‍കിയത്.&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/S7ROZNaNF1I/AAAAAAAAA90/q7id-lO_DrI/s1600/800px-Toyota_Prius_III_20090710_front.JPG"&gt;&lt;img style="cursor: pointer; width: 400px; height: 268px;" src="http://4.bp.blogspot.com/_hkeSPEDPKE4/S7ROZNaNF1I/AAAAAAAAA90/q7id-lO_DrI/s400/800px-Toyota_Prius_III_20090710_front.JPG" alt="" id="BLOGGER_PHOTO_ID_5455071243655780178" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 102, 255);font-size:130%;" &gt;(ടോയോട്ട പ്രിയൂസ് എന്ന ഹൈബ്രിഡ് കാര്‍)&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;പഴയകാലഘട്ടത്തില്‍ നിന്നും ഒത്തിരി മാറ്റങ്ങളോടെയാണ് പുതിയകാലഘട്ടത്തിന്റെ ഹൈബ്രിഡുകള്‍. മൂന്നു തരത്തിലുള്ള സാങ്കേതികവിദ്യകള്‍ ഇവയില്‍ കണ്ടുവരുന്നു. സമാന്തരഹൈബ്രിഡ് എന്നൊരിനമുണ്ട്. ഒരേ സമയം വൈദ്യുതമോട്ടോറും ആന്തരദഹനഎന്‍ജിനും മെക്കാനിക്കല്‍ സംവിധാനങ്ങള്‍ വഴി ഊര്‍ജ്ജം പകരുന്ന വാഹനങ്ങളാണിവ. ഹൈവേകളില്‍ കൂടി ഒരേ വേഗതയിലുള്ള യാത്രകള്‍ക്കാണ് ഇവ അനുയോജ്യം. ശ്രേണീ ഹൈബ്രിഡ് എന്ന അടുത്ത ഇനം പക്ഷേ പൂര്‍ണ്ണമായും വൈദ്യുതമോട്ടോറാണ് ചക്രങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. ആന്തരദഹനഎന്‍ജിന്‍ ഈ മോട്ടോറിന് വൈദ്യുതിപകരാനും ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുമായി ഉപയോഗിക്കുന്നു. പട്ടണങ്ങളിലെ ഇടക്കിടക്ക് നിര്‍ത്തിയുള്ള യാത്രകള്‍ക്ക് കൂടുതല്‍ അഭികാമ്യം ഈ വാഹനമാണ്. ഈ രണ്ടും കൂടി ഒരു വാഹനത്തിലേക്ക് ഒരുമിപ്പിച്ചാലോ, കൂടുതല്‍ മികച്ച വാഹനമായി. അങ്ങിനെ സമാന്തര-ശ്രേണീ ഹൈബ്രിഡുകളും പിറവിയെടുത്തു. ടോയോട്ടയും നിസ്സാനും ഫോര്‍ഡും എല്ലാം ഇന്ന് ഇതിന്റെ പുറകിലാണ്.&lt;br /&gt;&lt;br /&gt;ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും വളരെ പെട്ടെന്ന് ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യകളും പ്രചാരത്തിലാകുന്ന വരെയേ ഹൈബ്രിഡ് ഇ.വി. കള്‍ക്ക് ആയുസ്സുണ്ടാകാന്‍ വഴിയുള്ളൂ. മൊബൈല്‍ ഫോണുകള്‍ക്ക് മുന്‍പ് വന്ന പേജര്‍ എന്ന ഉപകരണത്തിന്റെ അവസ്ഥയുമായി HEV യെ താരാതമ്യം ചെയ്യാവുന്നതാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;എതു തരത്തിലുള്ള മലിനീകരണമാണ് നല്ലത്?&lt;/span&gt;&lt;br /&gt;പരിസ്ഥിതിക്ക് യഥാര്‍ത്ഥത്തില്‍ ഇ.വി ഗുണം ചെയ്യുന്നുണ്ടോ? വൈദ്യുതവാഹനങ്ങളെ സംബന്ധിച്ചിടത്തോളം പലരും ഉയര്‍ത്തുന്ന ചോദ്യമാണിത്. വൈദ്യുതവാഹനങ്ങള്‍ അവയുടെ പ്രവര്‍ത്തനത്തില്‍ പരിസ്ഥിതിക്കിണങ്ങിയ രീതിയാണ് നിലനിര്‍ത്തുന്നത്. എങ്കിലും വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ട വൈദ്യുതി ഏതു തരത്തില്‍ നിര്‍മ്മിക്കുന്നു എന്നതാണ് പ്രശ്നം. താപവൈദ്യുതനിലയങ്ങളില്‍ പെട്രോളിയം ഇന്ധനങ്ങള്‍ കത്തിച്ചാണ് പലയിടത്തും വൈദ്യുതോത്പാദനം.  വൈദ്യുതവാഹനങ്ങള്‍ വ്യാപകമാവുമ്പോള്‍ ഇവിടങ്ങളിലെ വൈദ്യുതോത്പാദനം കൂട്ടേണ്ടിവരും. ഇത് മലിനീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.  പെട്രോളിയം വാഹനങ്ങള്‍ ലോകത്തെ മുഴുവന്‍ ഓടിനടന്ന് മലിനപ്പെടുത്തുമ്പോല്‍ താപവൈദ്യുതനിലയങ്ങള്‍ ഒരു സ്ഥലത്തിരുന്ന് മലിനീകരണം നടത്തുന്നു എന്നു മാത്രം.  പുതിയതും പുതുക്കപ്പെടാവുന്നതുമായ ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്നുമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എങ്കില്‍ വൈദ്യുതവാഹനങ്ങള്‍ പൂര്‍ണ്ണമായും പരിസ്ഥിതിക്ക് അനുയോജ്യമാണ് എന്ന് തന്നെ പറയാം. ജലവൈദ്യുതപദ്ധതികള്‍,കാറ്റ്, സൂര്യപ്രകാശം തുടങ്ങിയ ഊര്‍ജ്ജരൂപങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ വൈദ്യുതവാഹനങ്ങള്‍ കൊണ്ട് പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കുകയുള്ളൂ. ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷനും മറ്റും വരുന്നതോടെ ഇത് കൂടുതല്‍ പ്രാവര്‍ത്തികമാവുകയും ചെയ്യും. 12 മുതല്‍ 20 ശതമാനം വരെ മാത്രം ദക്ഷതയുള്ള പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ 80% ത്തിന് മുകളില്‍ ദക്ഷതയുള്ള വൈദ്യുതവാഹനങ്ങള്‍ ഊര്‍ജ്ജം സംരക്ഷിക്കുന്നതിലും മുന്‍പന്തിയില്‍ തന്നെയാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;പണത്തിനു മീതേ....&lt;/span&gt;&lt;br /&gt;പരിസ്ഥിതിയെക്കുറിച്ച് വേവലാതിപ്പെടാത്തവരും പണത്തെക്കുറിച്ച് വേവലാതിപ്പെടും. അത്തരക്കാര്‍ക്കും വൈദ്യുതവാഹനങ്ങള്‍ അനുയോജ്യം തന്നെ. സാമ്പത്തികനേട്ടം നല്‍കാന്‍ ഇ.വി.കള്‍ സഹായിക്കും എന്നു സാരം. ബാറ്ററിയുടെ വിലകൂടി ഉള്‍പ്പെടുത്തി കണക്കാക്കിയാല്‍പ്പോലും ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 30-50പൈസയിലധികം ചിലവ് സ്കൂട്ടറുകള്‍ക്ക് വരുന്നില്ല. മെയിന്റനന്‍സ് ചിലവുകളും താരതമ്യേന കുറവാണ്. പുതുയതായി മേടിക്കുന്ന വാഹനങ്ങളെ സംബന്ധിച്ചിടത്തോളം മൂന്നോ നാലോ രൂപയ്ക്ക് 50 കിലോമീറ്ററോളം സഞ്ചരിക്കാന്‍ സാധിക്കും. കാരണം ഏതാണ്ട് 15000 ത്തോളം കിലോമീറ്ററോളം ഓടിക്കാനുള്ള ഇന്ധനശേഖരിണിയുമായിട്ടാണ് ഓരോ ഇലക്ട്രിക്ക് സ്കൂട്ടറും ഉപഭോക്താക്കളെ തേടിയെത്തുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;Who Killed the Electric car?&lt;/span&gt;&lt;br /&gt;&lt;br /&gt;ആരാണ് വൈദ്യുതകാറുകളെ ഇല്ലാതാക്കിയത് എന്ന ചോദ്യവുമായി സോണി പിക്ചേഴ്സ് ഒരു വീഡിയോ ഡോക്യുമെന്ററി ഇറക്കിയിരുന്നു. വൈദ്യുതവാഹനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതാരാണ്, വൈദ്യുതവാഹനങ്ങളുടെ ഭാവി എന്ത്? തുടങ്ങിയ വിഷയങ്ങളായിരുന്നു ഈ ഡോക്യുമെന്ററി പ്രധാനമായും ചര്‍ച്ച ചെയ്തത്. ജനറല്‍ മോട്ടോഴ്സ് പുറത്തിറക്കിയ EV1 എന്ന ഇലക്ട്രിക്ക് കാറിനെ കേന്ദ്രീകരിച്ച് ഫിലിം മുന്നോട്ടു നീങ്ങുന്നു.&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/S7RRvsgfKyI/AAAAAAAAA-c/bwD7TqXoSmE/s1600/Who_Killed_The_Electric_Car_cover.jpg"&gt;&lt;img style="cursor: pointer; width: 249px; height: 359px;" src="http://4.bp.blogspot.com/_hkeSPEDPKE4/S7RRvsgfKyI/AAAAAAAAA-c/bwD7TqXoSmE/s400/Who_Killed_The_Electric_Car_cover.jpg" alt="" id="BLOGGER_PHOTO_ID_5455074928495635234" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt; വൈദ്യുതവാഹനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതില്‍ സമൂഹത്തിലെ ഓരോ ഘടകങ്ങള്‍ക്കുമുള്ള പങ്ക് ചര്‍ച്ചാവിഷയമാക്കാന്‍ ഡോക്യുമെന്ററിക്ക് കഴിഞ്ഞു. കാര്‍ ഉപഭോക്താക്കള്‍, ബാറ്ററി നിര്‍മ്മാതാക്കള്‍, എണ്ണ കമ്പനികള്‍, കാര്‍ നിര്‍മ്മാതാക്കള്‍, അമേരിക്കന്‍ ഗവണ്‍മേന്റ് , കാലിഫോര്‍ണിയ എയര്‍ റിസോഴ്സ് ബോര്‍ഡ്, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ തുടങ്ങിയ ഘടകങ്ങളെ ഓരോന്നായി ഡോക്യുമെന്ററി പരിശോധിക്കുന്നുണ്ട്. കുറഞ്ഞ ദൂരപരിധിയുമായി പൊരുത്തപ്പെടാനാവാത്ത ജനങ്ങളുടെ മനോഭാവത്തെയും കളിയാക്കുന്നുണ്ട്. അമേരിക്കക്കാരുടെ 90% യാത്രാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കാന്‍ ഇത്തരം വാഹനങ്ങള്‍ക്ക് കഴിയുമായിരുന്നു.  ആധുനികമായ ബാറ്ററികളുടെ വരവോടെ ശേഷിക്കുന്ന ഈ പ്രശ്നവും പരിഹരിക്കാന്‍ സാധിക്കും. 60 മുതല്‍ 70 മൈല്‍ വരെ ദൂരം സഞ്ചരിക്കാന്‍ തന്നെ ആദ്യകാല മോഡലുകള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയിലെ ശരാശരി ഒരാളുടെ യാത്രാ ആവശ്യങ്ങള്‍ 30 മൈലിനുള്ളില്‍ ഒതുങ്ങുന്നു. എന്നിട്ടും വൈദ്യുത കാറുകള്‍ പ്രായോഗികമല്ല എന്നു പറയുന്ന ഒരു വിഭാഗം ജനതയെയാണ് ഡോക്യുമെന്റി കളിയാക്കിയത്.  ലിത്തിയം അയണ്‍ ബാറ്ററികളുടെ ഉപയോഗത്തോടെ ഈ ദൂരപരിധി 300 മൈല്‍ വരെ ആക്കി മാറ്റാന്‍ കഴിയുമായിരുന്നു എന്ന് വിദഗ്ദരുമായി നടത്തിയ അഭിമുഖങ്ങള്‍ വെളിവാക്കുന്നു. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകള്‍ ഉപയോഗിച്ചുള്ള വാഹനങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളേയും പ്രതിക്കൂട്ടില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദൂരമായ ഭാവിയില്‍ മാത്രം സാധ്യമാവുന്ന വിലയേറിയ ഒരു സാങ്കേതിവിദ്യയെ ഉയര്‍ത്തിക്കാണിച്ച് ഉടന്‍ സാധ്യമാകുന്ന താരതമ്യേന എല്ലാവര്‍ക്കും ഉപയോഗപ്രദവും പ്രായോഗികവുമായ വൈദ്യുതവാഹന സാങ്കേതികവിദ്യകളെ ഇല്ലാതാക്കാനുള്ള തന്ത്രമാണ് കാര്‍നിര്‍മ്മാതാക്കളും സര്‍ക്കാരും നടത്തുന്നതെന്ന് ഡോക്യുമെന്ററി സമര്‍ത്ഥിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉള്ളില്‍ എന്തുനടക്കുന്നു?....&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;പ്രവര്‍ത്തനോര്‍ജ്ജം നല്‍കുന്ന വൈദ്യുത മോട്ടോറുകള്‍ &lt;/span&gt;&lt;br /&gt;വൈദ്യുതികൊണ്ട് മാത്രം വണ്ടിയോടില്ല. അതിന് യാത്രികമായ ഊര്‍ജ്ജം തന്നെ വേണം. അവിടെയാണ് വൈദ്യുതമോട്ടോറുകളുടെ സ്ഥാനം. . എ.സിയിലും ഡി.സിയിലും പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ ലഭ്യമാണ്. വൈദ്യുതവാഹനങ്ങള്‍ക്ക് ഈ രണ്ടു തരത്തിലുള്ള മോട്ടോറുകളും ഉപയോഗിക്കാം. എങ്കിലും ഡി.സി മോട്ടറിനോടാണ് കൂടുതല്‍ നിര്‍മ്മാതാക്കള്‍ക്കും പ്രിയം. ഉയര്‍ന്ന ദക്ഷതയുള്ള ബി.എല്‍.ഡി.സി. മോട്ടോറുകളാണ് ഇന്ന് ഉപയോഗിക്കുന്നത്. ബ്രഷുകള്‍ ഇല്ലാത്ത ഡി.സി മോട്ടോറുകളാണിവ. ബ്രഷുകള്‍ ഇല്ലാത്തതിനാല്‍ തന്നെ തേയ്മാനവും സ്പാര്‍ക്കിംഗും മൂലമുള്ള ഊര്‍ജ്ജനഷ്ടം ഒഴിവാകുന്നു. സാധാരണരീതിയിലുള്ള മോട്ടോറുകളേക്കാള്‍ വില കൂടുതലാണ് എന്നതു മാത്രമാണ് ഒരു ന്യൂനത. സ്കൂട്ടറുകള്‍ പോലുള്ള വാഹനങ്ങളുടെ ചക്രങ്ങളില്‍  നേരിട്ടാണ് മോട്ടോറുകള്‍ ഘടിപ്പിക്കുന്നത്. അതിനാല്‍ പരമാവധി ദക്ഷത ലഭിക്കുകയും ചെയ്യുന്നു.  80% ത്തിനു മുകളിലാണ് മിക്ക മോട്ടോറുകളുടേയും ദക്ഷത. 96% വരെ ദക്ഷതയുള്ള ബി.എല്‍.ഡി.സി മോട്ടോറുകളും നിലവിലുണ്ട്. മോട്ടോറുകളുടെ ഉയര്‍ന്ന ഈ ദക്ഷതയാണ് വന്‍തോതില്‍ ഊര്‍ജ്ജം ലാഭിക്കാന്‍ വൈദ്യുതവാഹനങ്ങളെ സഹായിക്കുന്നത്.  ഇരുചക്രവാഹനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കാറുകളിലും മറ്റും എ.സി മോട്ടോറുകളും പ്രയോജനപ്പെടുത്തുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;വ്യത്യസ്ഥമായ ഒരു ബ്രേക്കിംഗ്..&lt;/span&gt;&lt;br /&gt;&lt;br /&gt;വാഹനങ്ങള്‍ക്ക് ഓരോ യാത്രയിലും നിരവധി തവണ ബ്രേക്ക് ചെയ്യേണ്ടിവരുന്നു. ഘര്‍ഷണം നല്‍കിയാണ് ബ്രേക്കിംഗ് സാധ്യമാക്കുന്നത്. ഈ ഘര്‍ഷണം മൂലം അല്പം ഊര്‍ജ്ജം പാഴായിപോകുന്നുണ്ട്. പല തുള്ളി പെരുവെള്ളം എന്ന പോലെ നിരവധി തവണകളാകുമ്പോള്‍ ഇത് പരിഗണനാര്‍ഹമായ ഊര്‍ജ്ജമായി മാറും. ഊര്‍ജ്ജം നഷ്ടപ്പെടും എന്നു കരുതി ബ്രേക്ക് ഉപേക്ഷിക്കാന്‍ കഴിയില്ല. ബ്രേക്കിംഗ് രീതിയില്‍ അല്പം മാറ്റം വരുത്തിയാല്‍ നഷ്ടപ്പെടുന്ന ഊര്‍ജ്ജത്തിന്റെ കുറച്ച് ഭാഗം തിരിച്ചെടുക്കാന്‍ കഴിയും. 'റീജനറേറ്റീവ് ബ്രേക്കിംഗ്' എന്നാണ് ഈ സാങ്കേതത്തിന്റെ പേര്. ബ്രേക്ക് ആവശ്യമായ അവസരത്തില്‍ ചക്രങ്ങളെ ഒരു ഡൈനോമയുമായി ഘടിപ്പിക്കുന്നു. ഈ ഡൈനോമയില്‍ നിന്നും ഉണ്ടാവുന്ന വൈദ്യുതിയ ബാറ്ററിയിലേക്ക് തിരിച്ച് സംഭരിക്കുകയും ചെയ്യുന്നു. ചക്രങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന അതേ മോട്ടറുകള്‍ തന്നെ ഈ വിദ്യക്കായി ഉപയോഗിക്കാം എന്നതാണ് ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ഇങ്ങിനെ തിരിച്ചുണ്ടാക്കുന്ന വൈദ്യുതിയെ നേരിട്ട് ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കാന്‍ സാധിച്ചാല്‍ നല്ലത്. പക്ഷേ ബാറ്ററികള്‍ പെട്ടെന്ന് ചാര്‍ജ്ജ് ചെയ്യപ്പെടുന്നവ ആയിരിക്കണം എന്നു മാത്രം. ഇപ്പോള്‍ അത്തരം ബാറ്ററികള്‍ ലഭ്യമല്ല. അതിനാല്‍ തന്നെ ഇങ്ങിനെ തിരിച്ചെടുക്കുന്ന വൈദ്യുതോര്‍ജ്ജത്തെ ഒരു കപ്പാസിറ്ററില്‍ ശേഖരിച്ച് വച്ച ശേഷം ഉപയോഗിക്കുകയാണ് അഭികാമ്യം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;ഊര്‍ജ്ജം പാഴാക്കാതെ ഒരു യാത്ര....&lt;br /&gt;&lt;br /&gt;&lt;/span&gt;ഊര്‍ജ്ജസംരക്ഷണത്തിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ആധുനികസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെയ്യുന്നുണ്ട്. മോട്ടറിലേക്കുള്ള വൈദ്യുതി നിയന്ത്രിച്ചാല്‍ വാഹനത്തിന്റെ വേഗത നിയന്ത്രിക്കാം. വൈദ്യുതിനിയന്ത്രിക്കാനുള്ള എളുപ്പമാര്‍ഗ്ഗം 'പ്രതിരോധകങ്ങള്‍' ഉപയോഗിക്കുകയാണ്. പക്ഷേ വൈദ്യുതോര്‍ജ്ജം താപമായി നഷ്ടപ്പെടും എന്നുള്ളതാണ് പ്രശ്നം. ഇവിടെയാണ് പള്‍സ് വിഡ്ത്ത് മോഡുലേഷന്‍ (PWM) എന്ന സാങ്കേതികവിദ്യ സഹായത്തിനെത്തുന്നത്. മോട്ടറിലേക്കുള്ള വൈദ്യുതി തുല്യ ഇടവേളകളുള്ള ചെറിയ പള്‍സുകളായാണ് നല്‍കുന്നത്. പള്‍സിന്റെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് വൈദ്യുതികൂടുതല്‍ നേരം മോട്ടറില്‍ എത്തിച്ചേരും. പള്‍സിന്റെ ദൈര്‍ഘ്യം ഇലക്ട്രോണിക്സ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇന്ന് അനായാസമായി നിയന്ത്രിക്കാം. പരമാവധി ദക്ഷതയോടെ ഊര്‍ജ്ജം കൈകാര്യം ചെയ്യാന്‍ ഇത് മൂലം സാധിക്കുന്നു. ഒരു ഇറക്കം ഇറങ്ങുമ്പോള്‍ തീര്‍ച്ചയായും മോട്ടോറിലേക്ക് വൈദ്യുതി എത്തേണ്ടതില്ല. ഇതിനുള്ള സംവിധാനവും ഇന്നത്തെ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു. കൂടാതെ റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനങ്ങളും ഊര്‍ജ്ജം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;ബാറ്ററികള്‍ &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചില കാര്യങ്ങള്‍ക്കെല്ലാം നല്ല പഴക്കമുണ്ടാവാം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ബാറ്ററികള്‍ ഉപയോഗിച്ചിരുന്നതായി കരുതുന്നു. 1936 ല്‍ ചരിത്രപര്യവേഷണത്തിനിടയില്‍  ഇറാക്കിലെ ബാഗ്ദാദില്‍ നിന്നും ചില മണ്‍ഭരണികള്‍ ലഭിക്കുകയുണ്ടായി.  കളിമണ്ണ് പൊതിഞ്ഞ ചെമ്പുപാത്രങ്ങള്‍ക്കുള്ളില്‍ ഇരുമ്പുദണ്ഡുകള്‍ ഉറപ്പിച്ച നിലയിലായിരുന്നു ഇവ. ചെമ്പ് പാത്രവും ഇരുമ്പ് ദണ്ഡും തമ്മില്‍ പരസ്പരം തൊടാത്ത നിലയിലുമായിരുന്നു. നാരങ്ങനീര്, വിനാഗിരി തുടങ്ങിയ അനുയോജ്യമായ ഇലക്ട്രോലൈറ്റുകള്‍ ഉപയോഗിച്ചാല്‍ ഇതിനെ ഒരു വൈദ്യുതരാസസെല്ലാക്കി മാറ്റാനാകും. ഇലക്ടേപ്ലേറ്റിംഗിനായിട്ടാണ് ഇവ ഉപയോഗിച്ചത് എന്ന് സംശയിക്കപ്പെടുന്നു. BC 250 മുതല്‍ AD 224 വരെയുള്ള കാലഘട്ടത്തിനിടയ്ക്കാവാം ഇത് ഉപയോഗിച്ചിരുന്നത് എന്നാണ് ചിലര്‍ അഭിപ്രായം.  ഇത് ശരിയാണെങ്കില്‍ 1800 കളില്‍ അലെസാന്‍ട്രോ വോള്‍ട്ടയാണ് ആദ്യമായി  സെല്‍ ആവിഷ്കരിച്ചത് എന്ന വിശ്വാസം തിരുത്തേണ്ടിവരും. 1859 ലാണ് ആദ്യത്തെ ലെഡ്-ആസിഡ് ബാറ്ററിയുടെ ജനനം. ഒന്നരനൂറ്റാണ്ടിനു ശേഷവും ഇതേ ലെഡ്-ആസിഡ് സാങ്കേതികവിദ്യതന്നെയാണ് വീണ്ടും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററികളിലെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.&lt;br /&gt;&lt;br /&gt;വൈദ്യുതവാഹനങ്ങളുടെ ഊര്‍ജ്ജസംഭരണം ഇന്നും ബാറ്ററികളില്‍ തന്നെയാണ്. 150 വര്‍ഷം മുന്‍പ് ആവിഷ്കരിച്ച സാങ്കേതികവിദ്യയിലധിഷ്ഠിതമായ ലെഡ് - ആസിഡ് ബാറ്ററികളാണ് ഇന്നത്തെ വൈദ്യുതവാഹനങ്ങളില്‍ പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. ലെഡ്-ആസിഡ് ബാറ്റികളില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ നടന്നിട്ടുണ്ട്. 1970കളില്‍ ലെഡ്-ആസിഡ് ബാറ്ററികളില്‍ ഒരു മാറ്റം കൂടി സംഭവിച്ചു. പഴയ ദ്രാവകരൂപത്തിലുള്ള ഇലക്ട്രോലൈറ്റില്‍ നിന്നും ജെല്‍രൂപത്തിലേക്കുള്ള ഇലക്ട്രോലൈറ്റിലേക്കുള്ള മാറ്റമാണിത്. ബാറ്ററികള്‍ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് വലിയ അളവില്‍ കുറയ്ക്കാന്‍ ഇതു മൂലം സാധിച്ചിട്ടുണ്ട്. സീല്‍ഡ്-ലെഡ്-ആസിഡ്, വാല്‍വ്-റെഗുലേറ്റഡ്-ലെഡ്-ആസിഡ് തുടങ്ങിയ ഇനങ്ങളില്‍ പെട്ട ബാറ്ററികളാണ് ഇന്ന് വാഹനങ്ങളില്‍ ഉപയോഗിക്കുന്നവയില്‍ ഭൂരിഭാഗവും. വിലയിലുള്ള കുറവാണ് ലെഡ്-ആസിഡ് ബാറ്ററികളെ ജനപ്രിയമാക്കാന്‍ കാരണം.&lt;br /&gt;&lt;br /&gt;വൈദ്യുതസ്കൂട്ടറുകള്‍ ഉപയോഗിക്കുന്നവരുടെ പ്രധാനപരാതി  ബാറ്ററിയുടെ കാലാവധിയാണ്. എന്നാല്‍ ശരിയായ ഉപയോഗരീതിയാണെങ്കില്‍ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ലെഡ്-ആസിഡ് ബാറ്ററികള്‍ക്ക് കഴിയും എന്നതാണ് സത്യം. ബാറ്ററി ചാര്‍ജ്ജിംഗ് ഏറെ പ്രധാനപ്പെട്ടതാണ്. അമിതമായി ഡിസ്ചാര്‍ജ്ജാവാന്‍ ലെഡ്-ആസിഡ് ബാറ്ററികളെ അനുവദിക്കരുത്.  പൂര്‍ണ്ണമായി ഡിസ്ചാര്‍ജ്ജ് ചെയ്തശേഷം വീണ്ടും ചാര്‍ജ്ജ് ചെയ്യുന്നതാണ് ബാറ്ററികളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ നല്ലതെന്നാണ് എല്ലാവരുടേയും വിശ്വാസം. പക്ഷേ യാഥാര്‍ത്ഥ്യം മറിച്ചാണ്. എല്ലായ്പ്പോഴും പൂര്‍ണ്ണചാര്‍ജ്ജില്‍ ഇരിക്കുന്ന ലെഡ്-ആസിഡ് ബാറ്ററികളുടെ ആയ്യുസ്സ് 20 വര്‍ഷം വരെ നീളാം. വളരെ ആഴത്തില്‍ ഡിസ്ചാര്‍ജ്ജ് നടക്കുകയാണെങ്കില്‍ 200 മുതല്‍ 300 വരെ തവണമാത്രമാണ് സാധാരണ ബാറ്ററികളുടെ ആയ്യുസ്സ്. എന്നാല്‍ 50% ചാര്‍ജ്ജ് തീരുന്നതിനു മുന്‍പ് തന്നെ ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 500 മുതല്‍ 600 വരെ തവണ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. 20% ത്തിന് ഉള്ളില്‍ തന്നെ ചാര്‍ജ്ജിംഗ് നടന്നാല്‍ 1000 ത്തിലധികം തവണ ചാര്‍ജ്ജ്  ചെയ്യാനുള്ള ആയ്യുസ്സ് ബാറ്ററികള്‍ക്ക് ഉണ്ടാകും. വി.ആര്‍.എല്‍.എ തരത്തിലുള്ള ബാറ്ററികളാണ് ഇന്ന് ഇരുചക്രവാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. ചൂട് കൂടിയ കാലാവസ്ഥ ഇത്തരം ബാറ്ററികള്‍ക്ക് അനുയോജ്യമല്ല. ഓരോ 8 ഡിഗ്രിയുടെ വര്‍ദ്ധനവും ബാറ്ററിയുടെ ആയ്യുസ്സ് പകുതിയായി കുറയ്ക്കാന്‍ ഇടവരുത്തും. തണല്‍ ഉള്ള സ്ഥലങ്ങള്‍ തേടിത്തന്നെ വാഹനപാര്‍ക്കിംഗ് നടത്തുന്നതാണ് ഇത്തരം ബാറ്ററികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നല്ലത്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_hkeSPEDPKE4/S7RPAWLr3tI/AAAAAAAAA98/RdIaDB_-xXw/s1600/NASA_Lithium_Ion_Polymer_Battery.jpg"&gt;&lt;img style="cursor: pointer; width: 400px; height: 353px;" src="http://3.bp.blogspot.com/_hkeSPEDPKE4/S7RPAWLr3tI/AAAAAAAAA98/RdIaDB_-xXw/s400/NASA_Lithium_Ion_Polymer_Battery.jpg" alt="" id="BLOGGER_PHOTO_ID_5455071916025700050" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 102, 255);font-size:130%;" &gt;(നാസയുടെ ലിത്തിയം-അയോണ്‍ ബാറ്ററി)&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;ഒട്ടേറെ ഗുണങ്ങള്‍ അവകാശപ്പെടാനുണ്ടെങ്കിലും ലെഡ്-ആസിഡ് ബാറ്ററികളുടെ കുറഞ്ഞ ഊര്‍ജ്ജസാന്ദ്രത ദൂരപരിധിക്ക് ഒരു തടസ്സമായി നില്‍ക്കുന്നുണ്ട്.  കൂടാതെ ഇത്  ബാറ്ററികളുടെ ഭാരത്തിലും വലിപ്പത്തിലും അസൌകര്യങ്ങള്‍ സൃഷ്ടിക്കുന്നു. താരതമ്യേന ഊര്‍ജ്ജസാന്ദ്രത കൂടിയ ലിത്തിയം-അയോണ്‍ ബാറ്ററികള്‍ ആണ് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന മറ്റൊരു തരം. ഇവയുടെ കൂടിയ ഊര്‍ജ്ജസാന്ദ്രത മൂലം വളരെക്കുറച്ച് സ്ഥലം മാത്രം ചിലവഴിച്ച് വാഹനങ്ങളില്‍ ഇവ ഘടിപ്പിക്കാന്‍ സാധിക്കുന്നു. എങ്കിലും ലെഡ് ആസിഡ് സാങ്കേതികതയുമായി തട്ടിച്ചു നോക്കുമ്പോള്‍ വിലയിലുള്ള വര്‍ദ്ധനവ് ലിത്തിയം-അയണ്‍ ബാറ്ററികളുടെ ഉപയോഗത്തെ പുറകോട്ടടിക്കുന്നുണ്ട്. എങ്കിലും ഉയര്‍ന്ന ഊര്‍ജ്ജസാന്ദ്രമൂലം ലിത്തിയം-അയോണ്‍ ബാറ്ററികളിലേക്ക് വൈദ്യുതവാഹനങ്ങള്‍ മാറിത്തുടങ്ങിയിട്ടുണ്ട്.  പുതിയ സാങ്കേതികവിദ്യകളുടെ വരവോടെ കൂടുതല്‍ ഊര്‍ജ്ജസാന്ദ്രതയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങും. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി വ്യാപകമാവുന്നതോടെ മലിനീകരണവിമുക്തമായ യാത്രകള്‍ നമ്മെ തേടിയെത്തും...&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;പ്രതീക്ഷകള്‍ നല്ലതാണ്...&lt;/span&gt;&lt;br /&gt;&lt;br /&gt;ഊര്‍ജ്ജ സംഭരണം തന്നെയാണ് വൈദ്യുതവാഹനങ്ങളിലെ പ്രധാന വെല്ലുവിളി. ഇന്നത്തെ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം അനുയോജ്യം ബാറ്ററികളുമാണ്. എന്നാല്‍ കുറഞ്ഞ ഊര്‍ജ്ജസാന്ദ്രത, ഉയര്‍ന്ന ചാര്‍ജ്ജിംഗ് സമയം, കുറഞ്ഞ ആയ്യുസ്സ് എന്നിവയെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കാര്യമായി നടക്കുന്നുമുണ്ട്. ലിത്തിയം-അയോണ്‍ സാങ്കേതികവിദ്യയിലാണ് ഇന്ന് കൂടുതല്‍ ഗവേഷണങ്ങളും. ലിത്തിയം -അയോണില്‍ ഗവേഷണം നടത്തുന്നതിനായി കോടികള്‍ ചിലവഴിക്കാനും കമ്പനികള്‍ക്ക് ഒരു മടിയുമില്ല. നാനോ സാങ്കേതികവിദ്യയെയാണ് ഇന്ന് ഗവേഷകര്‍ ഉറ്റുനോക്കുന്നത്. ബാറ്ററിയുടെ ആയുസ്സും ഊര്‍ജ്ജസാന്ദ്രതയുമെല്ലാം വര്‍ദ്ധിപ്പിക്കാന്‍ പല പരീക്ഷണങ്ങള്‍ക്കും സാധിച്ചിട്ടുമുണ്ട്. എങ്കിലും അത് വിപണിയില്‍ എന്ന് എത്തുമെന്നതും അതിന്റെ വിലയും എല്ലാം ആകാംഷയോടെ കാത്തിരിക്കാനേ നമുക്ക് കഴിയൂ.&lt;br /&gt;&lt;br /&gt;ഫ്യൂവല്‍ സെല്ലുകള്‍ എന്ന വിഭാഗത്തിലും നിരവധി ഗവേഷണങ്ങള്‍ നടന്നുവരുന്നു. ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതിയും ഒപ്പം ജലവും നിര്‍മ്മിക്കാനുതകുന്ന സാങ്കേതികവിദ്യയാണിത്. ആധുനിക ഗവേഷണങ്ങള്‍ ഹൈഡ്രജനും ഓക്സിജനും പകരം മറ്റ് പല വാതകങ്ങളും പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. 1960 കളില്‍ തന്നെ ജമിനിയുടെ ബഹിരാകാശയാത്രകളില്‍ ഫ്യൂവല്‍സെല്ലുകള്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു.1990 കളില്‍ പരീക്ഷാര്‍ത്ഥം ബസ്സുകളിലും കാറുകളിലും ഇവ ഉപയോഗിച്ചുനോക്കി.  എങ്കിലും വില തന്നെയാണ് ഇവയുടെ വ്യാപനത്തിലെ പ്രധാന തടസ്സം.&lt;br /&gt;&lt;br /&gt;കപ്പാസിറ്ററുകളാണ് ഊര്‍ജ്ജം സംഭരിക്കാനുള്ള മറ്റൊരു ഉപാധി. സാധാരണ കപ്പാസിറ്ററുകള്‍ ഉപയോഗിച്ച് വളരെ കുറഞ്ഞ വൈദ്യുതോര്‍ജ്ജം മാത്രമേ സംഭരിക്കാനാവൂ.  എന്നാല്‍ അള്‍ട്രാകപ്പാസിറ്ററുകള്‍ അല്ലെങ്കില്‍ സൂപ്പര്‍കപ്പാസിറ്ററുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന തോതില്‍ ഊര്‍ജ്ജസംഭരണം സാധ്യമാണ്.  ഉയര്‍ന്ന കപ്പാസിറ്റന്‍സ് ഉള്ള കപ്പാസിറ്ററുകളാണിവ. എന്നാല്‍ നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച സൂപ്പര്‍കപ്പാസിറ്ററിനും ലെഡ്-ആസിഡ് ബാറ്ററികളുടെ ഊര്‍ജ്ജസാന്ദ്രതയുടെ അടുത്തൊന്നും എത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ആയ്യുസ്സിന്റെ കാര്യത്തിലും ചാര്‍ജ്ജിംഗ് സമയത്തിന്റെ കാര്യത്തിലും ഇവ ബഹുദൂരം മുന്നില്‍ത്തന്നെയാണ്. ഒരുലക്ഷം തവണവരെ ചാര്‍ജ്ജിംഗ് നടത്താന്‍ ഇത്തരം കപ്പാസിറ്ററുകള്‍ക്ക് കഴിയും എന്നത് ഇതിന്റെ മേന്മയെ കാണിക്കുന്നു.  പക്ഷേ ഊര്‍ജ്ജസാന്ദ്രതയിലാണ് പരിമിതികള്‍.  ഉയര്‍ന്ന ഊര്‍ജ്ജം സംഭരിക്കണമെങ്കില്‍ വേണ്ട സ്ഥലവും ഭാരവും ആണ് സൂപ്പര്‍കപ്പാസിറ്ററുകള്‍ നേരിടുന്ന വെല്ലുവിളികള്‍. ലെഡ്-ആസിഡ് ബാറ്റികളേക്കാള്‍ 10 ഇരട്ടിയോളം ഭാരം ഇന്നത്തെ സൂപ്പര്‍കപ്പാസിറ്ററുകള്‍ക്ക് വരും. ബാറ്ററികള്‍ക്ക് പകരം വയ്ക്കാവുന്ന നിലയിലേക്ക് അള്‍ട്രാകപ്പാസിറ്ററുകള്‍ എത്തിച്ചേര്‍ന്നാല്‍ ഒരു വലിയ വിപ്ലവമായിരിക്കും ഈ മേഖലയില്‍ നടക്കുക. കപ്പാസിറ്ററുകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. പെട്രോളും മറ്റും നിറയ്ക്കാന്‍ എടുക്കുന്ന സമയം പോലും ഇത്തരം സൂപ്പര്‍കപ്പാസിറ്ററുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടി വരുന്നില്ല എന്നത് വൈദ്യുതവാഹനങ്ങളുടെ വ്യാപനത്തിന് വഴിതെളിക്കും.&lt;br /&gt;&lt;br /&gt;EEstor എന്ന കമ്പനിയാണ് ഈ രംഗത്ത് വലിയ ഒരു പ്രതീക്ഷയുമായി രംഗത്തെത്തിയത്. അവരുടെ നാനോസാങ്കേതികവിദ്യയിലധിഷ്ഠിതമായ ഈ  സൂപ്പര്‍കപ്പാസിറ്ററിനെക്കുറിച്ച് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. ഇതുവരെ ഉള്ള എല്ലാ ഊര്‍ജ്ജസംഭരണ സംവിധാനങ്ങളേക്കാളും മികച്ച ഗുണങ്ങളാണ് അവര്‍ അവകാശപ്പെടുന്നത്. 'Electrical Energy Storage Unit' (EESU) എന്ന് പേരിട്ട് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ചാല്‍ ഒരു കാറിന് 300 മൈല്‍ ഓടാന്‍ കഴിയുമത്രേ.&lt;/span&gt;&lt;span style="text-decoration: underline;font-size:130%;" &gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/S7RPm_3qJbI/AAAAAAAAA-E/fG1tw38VMe0/s1600/Eestor_cell.jpg"&gt;&lt;img style="cursor: pointer; width: 112px; height: 106px;" src="http://4.bp.blogspot.com/_hkeSPEDPKE4/S7RPm_3qJbI/AAAAAAAAA-E/fG1tw38VMe0/s400/Eestor_cell.jpg" alt="" id="BLOGGER_PHOTO_ID_5455072580051019186" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 51, 255);font-size:130%;" &gt;(EESU)&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;1660 കിലോഗ്രാം ഭാരം വരുന്ന ഒരു ലെഡ്-ആസിഡ് ബാറ്ററിക്ക് പകരം വെറും 135 കിലോഗ്രാം മാത്രം ഭാരം വരുന്ന 'ഈസു' മതിയാകും. 3-6 മിനിട്ടുകള്‍ക്കകം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും കഴിയും. അതു മാത്രമല്ല ലെഡ്-ആസിഡ് ബാറ്ററികളേക്കാളും വിലയും കുറവ്. എന്നാല്‍ ഇതു വരെ ഈ സംവിധാനത്തിന്റെ ഒരു പൊതുപ്രദര്‍ശനം നടത്താന്‍ കമ്പനി തുനിഞ്ഞിട്ടില്ല. എന്ന് ഇത് പുറത്തിറക്കും എന്നും കമ്പനി പറയുന്നില്ല. പല തവണ ഈ സംവിധാനം പുറത്തിറക്കുന്ന തീയ്യതികള്‍ പ്രഖ്യാപിച്ചെങ്കിലും ഓരോ തവണയും ആ തീയ്യതികള്‍ മാറ്റിക്കൊണ്ടിരുന്നു. കാനഡ ആസ്ഥാനമാക്കിയ ZENN എന്ന കാര്‍കമ്പനി 2007 ല്‍ EEstor മായി ഒരു കരാര്‍ ഉണ്ടാക്കുകയും ചെയ്തു. 2007 ല്‍ തന്നെ ഈ വാഹനം പുറത്തിറക്കും എന്ന് പറഞ്ഞിരുന്നുവെങ്കിലും അവര്‍ക്കും പലതവണ ഈ പ്രഖ്യാപനങ്ങള്‍ മാറ്റി വയ്ക്കേണ്ടിവന്നു. 2010  ഏപ്രിലോടെ ലെഡ്-ആസിഡ് ബാറ്ററികള്‍ ഉപയോഗിച്ചോടുന്ന വാഹനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കും എന്നാണ് അവസാനമായി ZENN കമ്പനിക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്തായാലും ഈസു എത്ര സുന്ദരമായ നടക്കാത്ത സ്വപനം! എന്ന് ആളുകള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;സൂര്യപ്രകാശത്താല്‍ വൈദ്യുതി ഉത്പാദിപ്പിച്ച് ഓടാന്‍ കഴിയുന്ന വാഹനങ്ങള്‍ക്കായും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. സൌരസെല്ലുകളുടെ വിലയും അവയുടെ ദക്ഷതക്കുറവുമാണ് ഇന്നത്തെ പ്രശ്നം. കരയിലും കടലിലും ആകാശത്തും വൈദ്യുതവാഹനങ്ങള്‍  ഓടിക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. അതും സൌരസെല്ലില്‍ നിന്നും വൈദ്യുതി സ്വീകരിച്ച്. സോളാര്‍ കാറും ബോട്ടും വിമാനവും ഇങ്ങിനെ ഓടിയവയില്‍ പെടുന്നു. എങ്കിലും വലിയ പ്രായോഗികത ഇക്കാര്യത്തില്‍ അവകാശപ്പെടാന്‍ കഴിഞ്ഞിട്ടില്ല. നാനോസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ദക്ഷതകൂടിയ സൌരപാനലുകള്‍ വരുന്നതോടെ ഈ മേഖല കൂടുതല്‍ ഉണരും എന്നാണ് പ്രതീക്ഷ. 'നാനോസോളാര്‍' പോലുള്ള ചിലകമ്പനികള്‍ വിലക്കുറവുള്ള സൌരസെല്ലുകള്‍ ഇറക്കിക്കഴിഞ്ഞു. സ്വപ്നം കാണുക സ്വപ്നം കാണുക സ്വപ്നം കാണുക... അബ്ദുള്‍കലാമിന്റെ വാക്കുകള്‍ മറക്കേണ്ടതില്ല...&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;span style="font-style: italic;"&gt;ലേഖനങ്ങള്‍ ഇഷ്ടമല്ലാത്തവര്‍ക്ക് ഒരു താരതമ്യം...&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;     &lt;style&gt;   &lt;!--    BODY,DIV,TABLE,THEAD,TBODY,TFOOT,TR,TH,TD,P { font-family:"Liberation Sans";  }    --&gt;  &lt;/style&gt;    &lt;table style="width: 560px; height: 762px;" rules="none" border="0" cellspacing="0" cols="6" frame="void"&gt;  &lt;colgroup&gt;&lt;col width="138"&gt;&lt;col width="126"&gt;&lt;col width="86"&gt;&lt;col width="86"&gt;&lt;col width="88"&gt;&lt;col width="128"&gt;&lt;/colgroup&gt;  &lt;tbody&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" width="138" align="left" height="72"&gt;&lt;span style="font-size:100%;"&gt;&lt;b&gt;&lt;span style="font-family:Meera;"&gt;കമ്പനി&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" width="126" align="left"&gt;&lt;span style="font-size:100%;"&gt;&lt;b&gt;&lt;span style="font-family:Meera;"&gt;സ്കൂട്ടറിന്റെ പേര്&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" width="86" align="left"&gt;&lt;span style="font-size:100%;"&gt;&lt;b&gt;&lt;span style="font-family:Meera;"&gt;പവ്വര്‍&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" width="86" align="left"&gt;&lt;span style="font-size:100%;"&gt;&lt;b&gt;&lt;span style="font-family:Meera;"&gt;റേഞ്ച്&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" width="88" align="left"&gt;&lt;span style="font-size:100%;"&gt;&lt;b&gt;&lt;span style="font-family:Meera;"&gt;ബാറ്ററി-സംഭരണ ശേഷി&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" width="128" align="left"&gt;&lt;span style="font-size:100%;"&gt;&lt;b&gt;&lt;span style="font-family:Meera;"&gt;പരമാവധി വേഗത&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ഹീറോ ഇലക്ട്രിക്ക് &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;മാക്സി&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;70km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/20AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ഹീറോ ഇലക്ട്രിക്ക് &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ഒപ്റ്റിമ പ്ലസ്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;70km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/20AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ഹീറോ ഇലക്ട്രിക്ക്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;വേവ് ഡി.എക്സ്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;70km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/24AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ഹീറോ ഇലക്ട്രിക്ക്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;വേവ് ഡി.എക്സ്  2&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;100km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/33AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ഹീറോ ഇലക്ട്രിക്ക്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ഇ-സ്പ്രിന്റ്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;800W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;65km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/33AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;45km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ഹീറോ ഇലക്ട്രിക്ക്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;സിപ്പി&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;70km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/14AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ബി.എസ്.എ &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ഡിവ&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;70km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/22AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ബി.എസ്.എ &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;സ്മൈല്‍ &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;60km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/17AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ബി.എസ്.എ &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;സ്ട്രീറ്റ് റൈഡര്‍&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;70km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/22AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ബി.എസ്.എ &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;റോമര്‍ പ്ലസ്സ്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;800W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;50-65km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/30AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;45km/h - 30km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ബി.എസ്.എ &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;റോമര്‍ NXG&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;500W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;45-60km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/24AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;40km/h - 25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ബി.എസ്.എ &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;എഡ്ജ്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;1250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;45-50km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/33AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;50km/h - 40km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-ബൈക്ക് &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-സ്മാര്‍ട്ട്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;75km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/20AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-ബൈക്ക് &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-ഇലക്ട്രോണ്‍&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;70-75km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/20AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="44"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-ബൈക്ക് &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-ഇലക്ട്രോണ്‍ ER&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;100km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/24AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-ബൈക്ക് &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-എക്സ്പ്ലോറര്‍&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;75-80km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/24AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-ബൈക്ക് &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-എക്സ്പ്ലോറര്‍&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;105km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/33AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-ബൈക്ക് &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-സ്പീഡ്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;750W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;70km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/33AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;45km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-ബൈക്ക് &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-EXL&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;1800W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;60-70km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/40AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;55km/h- 30km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-ബൈക്ക് &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;യൊ-EXL-ER&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;1800W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;65-80km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/46AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;55km/h- 30km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;അള്‍ട്രാമോട്ടോഴ്സ് &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;മാരത്തോണ്‍&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;85km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/24AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;അള്‍ട്രാമോട്ടോഴ്സ് &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;മാരത്തോണ്‍-ലൈറ്റ്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;70km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/20AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;25km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;അള്‍ട്രാമോട്ടോഴ്സ് &lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;വെലോസിറ്റി&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;500W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;50km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/24AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;40km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ടി.വി.എസ്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;സ്കൂട്ടി&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;800W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;50km&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;48V/20AH&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;40km/h&lt;/span&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left" height="23"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;എവണ്‍&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;ഇ-സ്കൂട്ട്&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;250W&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;-------&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;---------------&lt;/span&gt;&lt;/td&gt;    &lt;td style="border: 1px solid rgb(0, 0, 0);" valign="middle" align="left"&gt;&lt;span style=";font-family:Meera;font-size:100%;"  &gt;-----------&lt;/span&gt;&lt;/td&gt;   &lt;/tr&gt;  &lt;/tbody&gt; &lt;/table&gt;  &lt;span style="font-size:130%;"&gt;&lt;span style="font-style: italic;"&gt;(NB: കേരളത്തില്‍ ലഭ്യമായ സ്കൂട്ടറുകളുടെ വിവരങ്ങള്‍ മാത്രം. )&lt;/span&gt;&lt;br /&gt;&lt;br /&gt;ഏതാണ്ട് 25000 മുതല്‍ 42000 രൂപ വരെ ഈ മോഡലുകള്‍ക്ക് വിലയുണ്ട്. സവിശേഷതകളില്‍ ഒരേ പോലെ ഇരിക്കുന്ന മോഡലുകള്‍ പക്ഷേ പലപ്പോഴും അവയുടെ പ്രകടനത്തില്‍ വ്യതിയാനങ്ങള്‍ കാണിക്കാറുണ്ട്. 25km/h മാത്രം വേഗത പറഞ്ഞിരിക്കുന്ന മിക്ക മോഡലുകള്‍ക്കും  അനുയോജ്യമായ സാഹചര്യങ്ങളില്‍  30km/h വരെ  വേഗത ലഭിക്കാറുണ്ട്. വേഗതയുടെ കാര്യത്തില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലഭ്യമാണെങ്കിലും ദൂരപരിധിയുടെ കാര്യത്തില്‍ എല്ലാ മോഡലുകളും പുറകിലാണ്. 70km റേഞ്ച് പറഞ്ഞിരിക്കുന്ന വാഹനങ്ങള്‍ പലപ്പോഴും 50-60km കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ചിലപ്പോള്‍ അതിനേക്കാളും കുറഞ്ഞു എന്നും വരാം. റോഡിന്റെ സാഹചര്യവും ഉയര്‍ച്ച-താഴ്ചകളും വേഗതയും എല്ലാം റേഞ്ചിനെ സ്വാധീനിക്കുന്നുണ്ട്.  കുറഞ്ഞ വേഗതകളില്‍ ഓടിക്കുന്നത് ദൂരപരിധി കൂടാന്‍ സഹായിക്കും. പെട്ടെന്നുള്ള വേഗതവര്‍ദ്ധിപ്പിക്കലും മറ്റും റേഞ്ചിനെ ബാധിക്കും. ഹൈറേഞ്ച് സ്ഥലങ്ങളില്‍ പലപ്പോഴും ഇത്തരം സ്കൂട്ടറുളുടെ ദൂരപരിധിയില്‍ വലിയ കുറവ് കാണപ്പെടാറുണ്ട്. തീരപ്രദേശങ്ങള്‍ പോലുള്ള നിരപ്പായ സ്ഥലങ്ങളില്‍ ചിലപ്പോള്‍ കമ്പനിയുടെ പ്രഖ്യാപിതദൂരപരിധിയേക്കാള്‍ കൂടുതല്‍ കിട്ടിയെന്നും ഇരിക്കും. എല്ലാ ദിവസവും കൃത്യമായി ചാര്‍ജ്ജ് ചെയ്യുക, ടയറിലെ മര്‍ദ്ദത്തിന്റെ അളവ് കുറയാതെ സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളില്‍ വരുത്തുന്ന വീഴ്ച ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കാന്‍ കാരണമായേക്കും.&lt;br /&gt;&lt;br /&gt;&lt;span style="font-style: italic; font-weight: bold;"&gt;ഒറ്റക്ക് യാത്ര ചെയ്യുന്നത് ഏപ്പോഴാണ് നല്ലതല്ലാതാവുന്നത്..?&lt;/span&gt;&lt;br /&gt;&lt;br /&gt;ഒറ്റക്ക് യാത്ര ചെയ്യുന്നത് നല്ലതല്ല എന്ന് പലരും പലപ്പോഴായി പറയാറുണ്ട്. സാമൂഹികവിരുദ്ധരും കൊള്ളക്കാരും എല്ലാമുള്ള നമ്മുടെ സമൂഹത്തില്‍ ഇത് പലപ്പോഴും ശരിയാകുന്നു. പക്ഷേ അതിനേക്കാളേറെ പ്രധാനപ്പെട്ട ഒന്നുണ്ട്. ഒന്നിച്ച് യാത്ര ചെയ്യുമ്പോഴുള്ള ഊര്‍ജ്ജലാഭം. നാലു പേര്‍ക്ക് കയറാവുന്ന കാറില്‍ പലപ്പോഴും ഒരാള്‍ മാത്രമാണ് യാത്ര ചെയ്യുന്നത്. ഒരു മൂന്ന് കാറിന്റെ സ്ഥലമുണ്ടെങ്കില്‍ ഒരു ബസ്സിന് സഞ്ചരിക്കാനാവും. മൂന്ന് കാറില്‍ 12 പേര്‍ യാത്ര ചെയ്യുന്ന സമയത്ത് ഒരു ബസ്സില്‍ 50ഓളം പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഇതാണ് പൊതുഗതാഗതത്തിന്റെ സൌകര്യം. ഈ സൌകര്യം നല്‍കുന്ന ഊര്‍ജ്ജലാഭവും ഒട്ടും കുറവല്ല.&lt;br /&gt;വൈദ്യുതവാഹനങ്ങള്‍ വരുന്നത് തികച്ചും സ്വാഗതാര്‍ഹം തന്നെ. പക്ഷേ പൊതുഗതാഗതത്തോട് അനിഷ്ടം കാണിക്കുന്ന ജനതക്കുമുന്‍പില്‍ മാറ്റങ്ങള്‍ പരിഹസ്യരാവുമോ എന്നത് മാത്രമേ ഇനി കണ്ടറിയാനുള്ളൂ..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-5385833916964232457?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/5385833916964232457/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=5385833916964232457' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/5385833916964232457'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/5385833916964232457'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2010/04/blog-post.html' title='ചക്രങ്ങളില്‍ വൈദ്യുതി കയറുന്ന കാലം.....'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_hkeSPEDPKE4/S7RNRX51uxI/AAAAAAAAA9k/a7jLAgsb1Vo/s72-c/800px-Ramanscattering.svg.png' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-5527177868158638261</id><published>2010-01-15T20:20:00.013+05:30</published><updated>2010-01-15T22:23:34.656+05:30</updated><category scheme='http://www.blogger.com/atom/ns#' term='സമകാലികം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='ഗ്രഹണം'/><title type='text'>കുട്ടികളുടെ ഗ്രഹണക്കാഴ്ചകള്‍ -ഗ്രഹണക്കുട - SBLPS Kidangoor</title><content type='html'>&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;കുട്ടികളെ ആവേശഭരിതരാക്കാന്‍ സൂര്യഗ്രഹണത്തിന് കഴിയും എന്നതില്‍ സംശയമില്ല. എറണാകുളം കിടങ്ങൂര്‍ ശ്രീഭദ്ര എല്‍.പി സ്കൂളിലെ കുട്ടികള്‍ക്കൊപ്പം ഗ്രഹണം കാണാന്‍ കൂടി. സ്കൂളിലെ ടീച്ചറായ നിഖില്‍ മാഷ് എടുത്ത ഫോട്ടോകളിലൂടെ ഒരു യാത്ര...   &lt;/span&gt;&lt;br /&gt;&lt;div style="text-align: center; color: rgb(0, 0, 153);"&gt;&lt;span style="font-size:100%;"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hkeSPEDPKE4/S1CB23DH7CI/AAAAAAAAA7U/dR6lGKZBLlo/s1600-h/pre-class.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://1.bp.blogspot.com/_hkeSPEDPKE4/S1CB23DH7CI/AAAAAAAAA7U/dR6lGKZBLlo/s400/pre-class.JPG" alt="" id="BLOGGER_PHOTO_ID_5426980330471418914" border="0" /&gt;&lt;/a&gt;&lt;br /&gt;(ഗ്രഹണക്കാഴ്ചകള്‍ക്ക് മുന്നോടിയായി തലേ ദിവസം നടന്ന ക്ലാസില്‍ നിന്നും.)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hkeSPEDPKE4/S1CBRae5ZxI/AAAAAAAAA5k/PuKnp9-pMDw/s1600-h/kannada-making.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://1.bp.blogspot.com/_hkeSPEDPKE4/S1CBRae5ZxI/AAAAAAAAA5k/PuKnp9-pMDw/s400/kannada-making.JPG" alt="" id="BLOGGER_PHOTO_ID_5426979687148119826" border="0" /&gt;&lt;/a&gt;&lt;br /&gt;(കുട്ടികള്‍ സ്വന്തമായി സൌരക്കണ്ണട നിര്‍മ്മിക്കുന്നു)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hkeSPEDPKE4/S1CBRjoky1I/AAAAAAAAA5s/ob75henFPx8/s1600-h/kannada-class.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://1.bp.blogspot.com/_hkeSPEDPKE4/S1CBRjoky1I/AAAAAAAAA5s/ob75henFPx8/s400/kannada-class.JPG" alt="" id="BLOGGER_PHOTO_ID_5426979689604631378" border="0" /&gt;&lt;/a&gt;&lt;br /&gt;(ഗ്രഹണം തുടങ്ങുന്നതിന് മുന്‍പ് കണ്ണട വച്ച് ഒരു റിഹേഴ്സല്‍)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/S1CBRz5e45I/AAAAAAAAA50/cpEu581o7KM/s1600-h/kannada-viewing.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://4.bp.blogspot.com/_hkeSPEDPKE4/S1CBRz5e45I/AAAAAAAAA50/cpEu581o7KM/s400/kannada-viewing.JPG" alt="" id="BLOGGER_PHOTO_ID_5426979693970514834" border="0" /&gt;&lt;/a&gt;&lt;br /&gt;(ഇനി ഗ്രഹണം കണ്ടു കളയാം)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hkeSPEDPKE4/S1CBgNyDtKI/AAAAAAAAA6E/1CdEKKulYOM/s1600-h/reflection-arrangement.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://2.bp.blogspot.com/_hkeSPEDPKE4/S1CBgNyDtKI/AAAAAAAAA6E/1CdEKKulYOM/s400/reflection-arrangement.JPG" alt="" id="BLOGGER_PHOTO_ID_5426979941436863650" border="0" /&gt;&lt;/a&gt;&lt;br /&gt;(കണ്ണാടി പിന്‍ഹോള്‍ ഉപയോഗിച്ച് സുരക്ഷിതമായി ഗ്രഹണം കാണാനുള്ള തയ്യാറെടുപ്പ്)&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hkeSPEDPKE4/S1CBfyXcKDI/AAAAAAAAA58/qV7gtXIBB6s/s1600-h/reflect1.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://2.bp.blogspot.com/_hkeSPEDPKE4/S1CBfyXcKDI/AAAAAAAAA58/qV7gtXIBB6s/s400/reflect1.JPG" alt="" id="BLOGGER_PHOTO_ID_5426979934077462578" border="0" /&gt;&lt;/a&gt;&lt;br /&gt;(ഭിത്തിയിലെ പ്രതിഫലനം - ഗ്രഹണം നടക്കുന്നു)&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hkeSPEDPKE4/S1CBQ5p0LII/AAAAAAAAA5c/2EHR5BCFXTo/s1600-h/reflect2.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://2.bp.blogspot.com/_hkeSPEDPKE4/S1CBQ5p0LII/AAAAAAAAA5c/2EHR5BCFXTo/s400/reflect2.JPG" alt="" id="BLOGGER_PHOTO_ID_5426979678335544450" border="0" /&gt;&lt;/a&gt;&lt;br /&gt;(ഭിത്തിയിലെ ഗ്രഹണ സൂര്യന്‍ - മറ്റൊരു കാഴ്ച)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hkeSPEDPKE4/S1CBhKNCFiI/AAAAAAAAA6c/85gyxPW_hhI/s1600-h/reflect-way.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://1.bp.blogspot.com/_hkeSPEDPKE4/S1CBhKNCFiI/AAAAAAAAA6c/85gyxPW_hhI/s400/reflect-way.JPG" alt="" id="BLOGGER_PHOTO_ID_5426979957656131106" border="0" /&gt;&lt;/a&gt;&lt;br /&gt;(ഗ്രഹണം മുന്നേറുന്നു)&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/S1CXb_WS57I/AAAAAAAAA7c/BeMgRz3wmsk/s1600-h/eclipse-ila.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://4.bp.blogspot.com/_hkeSPEDPKE4/S1CXb_WS57I/AAAAAAAAA7c/BeMgRz3wmsk/s400/eclipse-ila.JPG" alt="" id="BLOGGER_PHOTO_ID_5427004058098657202" border="0" /&gt;&lt;/a&gt;&lt;br /&gt;(ഇലച്ചാര്‍ത്തുകള്‍ക്കിടയിലെ ഗ്രഹണനാടകം കണ്ടെത്തിയതോടെ കുട്ടികള്‍ അതിനു പിറകേ ആയി)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/S1CBQre7kbI/AAAAAAAAA5U/8RNleN18TbU/s1600-h/eclipse-umbrella.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://4.bp.blogspot.com/_hkeSPEDPKE4/S1CBQre7kbI/AAAAAAAAA5U/8RNleN18TbU/s400/eclipse-umbrella.JPG" alt="" id="BLOGGER_PHOTO_ID_5426979674531795378" border="0" /&gt;&lt;/a&gt;&lt;br /&gt;(ഗ്രഹണക്കുട - ഗ്രഹണം നടന്നപ്പോള്‍ മരത്തണലില്‍ ഉണ്ടായ നിഴല്‍ നാടകം കുടയുടെ മീതെ)&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_hkeSPEDPKE4/S1CBg6IJSKI/AAAAAAAAA6U/2DUWyR6zUBs/s1600-h/grahanakuda.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://3.bp.blogspot.com/_hkeSPEDPKE4/S1CBg6IJSKI/AAAAAAAAA6U/2DUWyR6zUBs/s400/grahanakuda.JPG" alt="" id="BLOGGER_PHOTO_ID_5426979953340663970" border="0" /&gt;&lt;/a&gt;&lt;br /&gt;(ഗ്രഹണക്കുടയ്ക്ക് മുന്നില്‍ ഫോട്ടോക്ക് പോസുചെയ്യാനും പിന്നെ തിരക്കായി..)&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hkeSPEDPKE4/S1CBtv3ENNI/AAAAAAAAA6k/dxms5TCHnpI/s1600-h/eclipse-slider.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://1.bp.blogspot.com/_hkeSPEDPKE4/S1CBtv3ENNI/AAAAAAAAA6k/dxms5TCHnpI/s400/eclipse-slider.JPG" alt="" id="BLOGGER_PHOTO_ID_5426980173922972882" border="0" /&gt;&lt;/a&gt;&lt;br /&gt;(ഊര്‍ന്നിറങ്ങുന്ന ഉപകരണത്തില്‍ ഗ്രഹണം കാണാനും തിരക്കോട് തിരക്ക്...)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hkeSPEDPKE4/S1CdSmZMO3I/AAAAAAAAA7k/dZs0zd3U7JY/s1600-h/eclipseatshirt.JPG"&gt;&lt;img style="cursor: pointer; width: 300px; height: 400px;" src="http://1.bp.blogspot.com/_hkeSPEDPKE4/S1CdSmZMO3I/AAAAAAAAA7k/dZs0zd3U7JY/s400/eclipseatshirt.JPG" alt="" id="BLOGGER_PHOTO_ID_5427010493850860402" border="0" /&gt;&lt;/a&gt;&lt;br /&gt;(ഞങ്ങള്‍ ഗ്രഹണക്കുട്ടികള്‍... ഷര്‍ട്ടിലും ഗ്രഹണം)&lt;br /&gt;&lt;span style="font-size:100%;"&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hkeSPEDPKE4/S1CBuuNQ0JI/AAAAAAAAA7E/ETGIxGFyLzY/s1600-h/eclipse-hand.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://1.bp.blogspot.com/_hkeSPEDPKE4/S1CBuuNQ0JI/AAAAAAAAA7E/ETGIxGFyLzY/s400/eclipse-hand.JPG" alt="" id="BLOGGER_PHOTO_ID_5426980190659072146" border="0" /&gt;&lt;/a&gt;&lt;br /&gt;(എന്നാപ്പിന്നെ കയ്യിലും ഗ്രഹണം കണ്ടാലെന്താ?)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/S1CBt3sSi9I/AAAAAAAAA6s/APTFku7F8pA/s1600-h/reflect-final.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://4.bp.blogspot.com/_hkeSPEDPKE4/S1CBt3sSi9I/AAAAAAAAA6s/APTFku7F8pA/s400/reflect-final.JPG" alt="" id="BLOGGER_PHOTO_ID_5426980176025258962" border="0" /&gt;&lt;/a&gt;&lt;br /&gt;(ഗ്രഹണം അതിന്റെ അന്തിമഘട്ടത്തിലേക്ക്..... വീണ്ടും ഭിത്തിയിലെ ഗ്രഹണം)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_hkeSPEDPKE4/S1CBubjfBuI/AAAAAAAAA68/bGzWU2MyyeM/s1600-h/aftereffect.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://3.bp.blogspot.com/_hkeSPEDPKE4/S1CBubjfBuI/AAAAAAAAA68/bGzWU2MyyeM/s400/aftereffect.JPG" alt="" id="BLOGGER_PHOTO_ID_5426980185652004578" border="0" /&gt;&lt;/a&gt;&lt;br /&gt;(ഗ്രഹണം കണ്ടതിന്റെ ആവേശം എന്നാല്‍ ബോര്‍ഡില്‍ തീര്‍ത്തു കളയാം....)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-5527177868158638261?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/5527177868158638261/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=5527177868158638261' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/5527177868158638261'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/5527177868158638261'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2010/01/sblps-kidangoor.html' title='കുട്ടികളുടെ ഗ്രഹണക്കാഴ്ചകള്‍ -ഗ്രഹണക്കുട - SBLPS Kidangoor'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_hkeSPEDPKE4/S1CB23DH7CI/AAAAAAAAA7U/dR6lGKZBLlo/s72-c/pre-class.JPG' height='72' width='72'/><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-4617719694667693203</id><published>2010-01-12T23:07:00.010+05:30</published><updated>2010-01-13T00:09:59.248+05:30</updated><category scheme='http://www.blogger.com/atom/ns#' term='സമകാലികം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='സൂര്യഗ്രഹണം'/><title type='text'>ജനുവരിയുടെ വലയഗ്രഹണം - സൂര്യന്‍ തീവളയമാകുമ്പോള്‍..</title><content type='html'>&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold; color: rgb(255, 102, 0);"&gt;&lt;br /&gt;തീവലയത്തിനുള്ളിലെ ചന്ദ്രന്‍ കേരളത്തിന്റെ ആകാശത്തും..&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;മനോഹരവും അപൂര്‍വ്വവുമായ ആകാശക്കാഴ്ചക്കാണ് ഈ വരുന്ന ജാനുവരി 15 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.  കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ജൂലായ് 22 ന് നടന്ന പൂര്‍ണ്ണസൂര്യഗ്രഹണത്തിന് ശേഷം വീണ്ടും കേരളത്തിലേക്ക് മറ്റൊരു സൂര്യഗ്രഹണം കൂടി. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ വലയസൂര്യഗ്രഹണം എന്ന പ്രതിഭാസമാണ് കേരളത്തിന്റെ ആകാശത്തിന് മുകളില്‍ അരങ്ങേറുന്നത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പൂര്‍ണ്ണമായ വലയസൂര്യഗ്രഹണവും മറ്റ് പ്രദേശങ്ങളില്‍ ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാവുക.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;p&gt;&lt;a href="http://en.wikipedia.org/wiki/File:SE2010Jan15A.gif" class="image"&gt;&lt;img alt="SE2010Jan15A.gif" src="http://upload.wikimedia.org/wikipedia/en/8/80/SE2010Jan15A.gif" height="270" width="250" /&gt;&lt;/a&gt;&lt;/p&gt;&lt;br /&gt;(&lt;span style="color: rgb(0, 0, 153);"&gt;ഗ്രഹണപാതയുടെ ആനിമേഷന്‍&lt;/span&gt;)&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഏതാണ്ട് 300 കിലോമീറ്റര്‍ വീതിയില്‍ ഉള്ള ഒരു നാടയിലൂടെയാണ് ഭൂമിയില്‍ ഈ വലയ സൂര്യഗ്രഹണം കടന്നു പോകുന്നത്. തെക്കന്‍ കേരളത്തിലുള്ളവരെ കൂടാതെ മധ്യ ആഫ്രിക്ക, മാലിദ്വീപ്, തമിഴ് നാടിന്റെ തെക്കന്‍ ഭാഗങ്ങള്‍, ശ്രീലങ്കയുടെ വടക്കന്‍ ഭാഗങ്ങ‌ള്‍, ബംഗ്ലാദേശ്, ബര്‍മ്മ, ചൈന തുടങ്ങിയവര്‍ക്കും പൂര്‍ണ്ണമായ വലയസൂര്യഗ്രഹണം ദൃശ്യമാകും. കിഴക്കന്‍ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ആണ് അനുഭവപ്പെടുന്നത്. ആഫ്രിക്കയിലെ കോംഗോയില്‍ ആരംഭിക്കുന്ന സൂര്യഗ്രഹണം ചൈനയില്‍ ആണ് അവസാനിക്കുന്നത്. 11 മിനിട്ടും 8 സെക്കന്റും ആണ് ഈ വലയഗ്രഹണത്തിന്റെ പരമാവധി ദൈര്‍ഘ്യം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hkeSPEDPKE4/S0y2XP8-chI/AAAAAAAAA4c/eRuX9c6b5vk/s1600-h/ASE2010globe1b.JPG"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://1.bp.blogspot.com/_hkeSPEDPKE4/S0y2XP8-chI/AAAAAAAAA4c/eRuX9c6b5vk/s400/ASE2010globe1b.JPG" alt="" id="BLOGGER_PHOTO_ID_5425912161610134034" border="0" /&gt;&lt;/a&gt;&lt;br /&gt;(&lt;span style="color: rgb(0, 0, 153);"&gt;വലയഗ്രഹണത്തിന്റെ പാത&lt;/span&gt;)&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;എന്തായാലും ഈ വലയഗ്രഹണം കാണാന്‍ മറക്കരുത്. കാരണം കേരളത്തില്‍ അടുത്ത വലയഗ്രഹണത്തിന് ഇനി 10 വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. 2019 ഡിസംബര്‍ 26 കേരളത്തിലെ അടുത്ത വലയഗ്രഹണം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കേരളത്തിലെ സൂര്യഗ്രഹണം&lt;/span&gt;&lt;br /&gt;കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പൂര്‍ണ്ണമായ വലയസൂര്യഗ്രഹണമാണ് അനുഭവപ്പെടുന്നത്. പരവൂര്‍, മരുതന്‍പള്ളി, വാളകം, ആയൂര്‍ ,അഞ്ചല്‍, പുനലൂര്‍,തുടങ്ങിയ കൊല്ലം ജില്ലയിലേയും തിരുവനന്തപുരം ജില്ലയിലേയും സ്ഥലങ്ങള്‍ക്ക് തെക്ക്ഭാഗത്തേക്ക് പൂര്‍ണ്ണവലയഗ്രഹണം അനുഭവപ്പെടും. ഈ പ്രദേശങ്ങള്‍ക്ക് വടക്കോട്ട് ഭാഗിക സൂര്യഗ്രഹണം മാത്രമാണ് അനുഭവപ്പെടുന്നത്. പൂര്‍ണ്ണമായ വലയ സൂര്യഗ്രഹണം കാണണമെങ്കില്‍ തിരുവനന്തപുരം ജില്ലയിലേക്ക് പോകേണ്ടി വരും.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഗ്രഹണ സമയം&lt;/span&gt;&lt;br /&gt;ആഫ്രിക്കക്ക് മുകളില്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഇന്ത്യയില്‍ രാവിലെ 9.35AM കഴിഞ്ഞിട്ടുണ്ടാകും. പൂര്‍ണ്ണമായ വലയസൂര്യഗ്രഹണം ആരംഭിക്കുന്നത് 10.43AM ന് ആണ്. 11 മിനിട്ടും 8 സെക്കന്റും നീണ്ടു നില്‍ക്കുന്ന പരമാവധി ഗ്രഹണം നടക്കുമ്പോള്‍ ഇന്ത്യയില്‍ സമയം 12.37PM ആയിട്ടുണ്ടാകും. 2.29PM ന് പൂര്‍ണ്ണമായ വലയ സൂര്യഗ്രഹണവും 3.37PM ന് ഭാഗികഗ്രഹണവും അവസാനിക്കും.&lt;br /&gt;പൂര്‍ണ്ണസൂര്യഗ്രഹണമായിരുന്നെങ്കില്‍ അല്പം കിഴക്കുമാറി നില്‍ക്കുന്ന ശുക്രനെ കാണാമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഗ്രഹണം കേരളത്തില്‍&lt;/span&gt;&lt;br /&gt;&lt;br /&gt;തിരിവനന്തപുരത്ത് 11.09 ന് ഗ്രഹണം ആരംഭിക്കും. 1.13 ഓടെ പൂര്‍ണ്ണമായ വലയഗ്രഹണം ആരംഭിക്കും. 1.17 ഓടെ പരമാവധി വലയഗ്രഹണം ദൃശ്യമാകും. 1.22 ഓടെ ചന്ദ്രന്‍ സൂര്യബിംബത്തിന് പുറത്തേക്കുള്ള പ്രയാണം ആരംഭിക്കും. പത്ത് മിനിട്ടില്‍ താഴെ മാത്രമാണ് തിരുവന്തപുരത്തുകാര്‍ക്ക് പൂര്‍ണ്ണ വലയഗ്രഹണം ദൃശ്യമാകുന്നത്. 3.06PM ഓടെ ഗ്രഹണക്കാഴ്ചകള്‍ അവസാനിക്കും.&lt;br /&gt;&lt;br /&gt;കേരളത്തില്‍ കൊച്ചിയില്‍ 11.10 AMനാണ് ഗ്രഹണം ആരംഭിക്കുന്നത്. ഏതാണ്ട് 1.16 PM ഓടെ പരമാവധി ഗ്രഹണം ദൃശ്യമാകും.  3.07 PM ഓടെ കൊച്ചിയിലെ ഗ്രഹണക്കാഴ്ചകള്‍ക്ക് വിരാമമാകും. ഭാഗികമായ ഗ്രഹണം മാത്രമാണ് കൊച്ചിയില്‍ ദൃശ്യമാകുന്നത്.&lt;br /&gt;&lt;br /&gt;കോഴിക്കോട് 11.11 AM ഓടെ ഗ്രഹണം ആരംഭിക്കും. 1.15  ഓടെ പരമാവധി ഗ്രഹണം ദൃശ്യമാകും. 3.08PM ഓടെയാണ് കോഴിക്കോട് ഗ്രഹണം അവസാനിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;/span&gt;         &lt;style type="text/css"&gt;  &lt;!--   @page { margin: 0.79in }   TD P { margin-bottom: 0in }   P { margin-bottom: 0.08in }  --&gt;  &lt;/style&gt;  &lt;table style="width: 542px; height: 207px; color: rgb(0, 0, 0);" border="1" cellpadding="4" cellspacing="0"&gt;  &lt;col width="64*"&gt;  &lt;col width="64*"&gt;  &lt;col width="64*"&gt;  &lt;col width="64*"&gt;  &lt;tbody&gt;&lt;tr valign="TOP"&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-size:180%;"&gt;സ്ഥലം&lt;/span&gt;&lt;/p&gt;   &lt;/td&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-size:180%;"&gt;തുടക്കം&lt;/span&gt;&lt;/p&gt;   &lt;/td&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;പരമാവധി ഗ്രഹണം&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;അവസാനം&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;  &lt;/tr&gt;  &lt;tr valign="TOP"&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;തിരുവനന്തപുരം&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;11.09 AM&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;1.17 PM&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;3.06 PM&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;  &lt;/tr&gt;  &lt;tr valign="TOP"&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;കൊച്ചി&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;11.10 AM&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;1.16 PM&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;3.07 PM&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;  &lt;/tr&gt;  &lt;tr valign="TOP"&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;കോഴിക്കോട്&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;11.11 AM&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;1.15 PM&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;   &lt;td width="25%"&gt;    &lt;p&gt;&lt;span style="font-family:Meera;"&gt;&lt;span style="font-size:180%;"&gt;3.08 PM&lt;/span&gt;&lt;/span&gt;&lt;/p&gt;   &lt;/td&gt;  &lt;/tr&gt; &lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേരളത്തിന്റെ ഗ്രഹണപാത ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.&gt;&gt; &lt;a href="http://eclipse.gsfc.nasa.gov/SEmono/ASE2010/ASE2010map/ASE2010_Detail_KeralaIndia.pdf"&gt;കേരളം-ഗ്രഹണപാത&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;എന്താണ് സൂര്യഗ്രഹണം&lt;/span&gt;&lt;br /&gt;പ്രകൃതി പ്രതിഭാസങ്ങളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ചേര്‍ന്നാണ് ഈ കൌതുകക്കാഴ്ച ഒരുക്കുന്നത്. ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുന്നു. നിഴല്‍ വീഴുന്ന പ്രദേശത്തുള്ളവര്‍ക്കാണ് സൂര്യഗ്രഹണം കാണാന്‍ കഴിയുന്നത്. ഇത് പൂര്‍ണ്ണമോ ഭാഗികമോ ആകാം.  കറുത്തവാവ് ദിവസങ്ങളില്‍ മാത്രമാണ് സൂര്യഗ്രഹണം സംഭവിക്കുക. എല്ലാ വര്‍ഷവും രണ്ടു മുതല്‍ അഞ്ചു വരെ സൂര്യഗ്രഹണങ്ങള്‍ നടക്കാറുണ്ട്. ഇതില്‍ പരമാവധി രണ്ടെണ്ണം വരെ പൂര്‍ണ്ണസൂര്യഗ്രഹണം ആയേക്കാം എന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_hkeSPEDPKE4/S0y4cEiEecI/AAAAAAAAA4s/T0yH-L_3uTg/s1600-h/eclipse.jpg"&gt;&lt;img style="cursor: pointer; width: 400px; height: 304px;" src="http://3.bp.blogspot.com/_hkeSPEDPKE4/S0y4cEiEecI/AAAAAAAAA4s/T0yH-L_3uTg/s400/eclipse.jpg" alt="" id="BLOGGER_PHOTO_ID_5425914443467094466" border="0" /&gt;&lt;/a&gt;&lt;br /&gt;(&lt;span style="color: rgb(0, 0, 153);"&gt;പൂര്‍ണ്ണഗ്രഹണ സമയത്ത ഭൂമി-ചന്ദ്രന്‍-സൂര്യന്‍ എന്നിവയുടെ സ്ഥാനം&lt;/span&gt;)&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;വിവിധ തരം ഗ്രഹണങ്ങള്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;ul style="font-weight: bold;"&gt;&lt;li&gt;&lt;span style="font-size:130%;"&gt;പൂര്‍ണ്ണസൂര്യഗ്രഹണം&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യബിംബത്തിന്റെ വലിപ്പവും ചന്ദ്രബിംബത്തിന്റെ വലിപ്പവും തുല്യമായാണ് കാണപ്പെടുക. ഭൂമിയും ചന്ദ്രനും, ചന്ദ്രനും സൂര്യനും തമ്മിലുള്ള ദൂരങ്ങള്‍ തമ്മിലുള്ള യാദൃശ്ചികമായ കൃത്യത മൂലം ചില ഗ്രഹണങ്ങളില്‍ ഭൂമിയിലെ ചില ഭാഗങ്ങളില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായി മറച്ചതായി കാണപ്പെടും. ഇതിനെ പൂര്‍ണ്ണ സൂര്യഗ്രഹണം (Total eclipse) എന്നു വിളിക്കുന്നു. പൂര്‍ണ്ണഗ്രഹണസമയത്ത് സൂര്യന്റെ അന്തരീക്ഷമായ കൊറോണ മാത്രമേ കാണാന്‍ കഴിയാറുള്ളു. പരമാവധി 7 മിനിട്ടും 31 സെക്കന്റുമാണ് ഇതിന്റെ ദൈര്‍ഘ്യം. ഇക്കഴിഞ്ഞ ജൂലായ് 22 ന് നടന്നത് ഒരു പൂര്‍ണ്ണസൂര്യഗ്രഹണമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;ul style="font-weight: bold;"&gt;&lt;li&gt;&lt;span style="font-size:130%;"&gt;ഭാഗിക സൂര്യഗ്രഹണം&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;ചിലപ്പോള്‍ ചന്ദ്രന് പൂര്‍ണ്ണമായും സൂര്യനെ മറയ്ക്കാന്‍ കഴിയുകയില്ല. സൂര്യബിംബത്തിന്റെ അരികിലൂടെയും മറ്റും ചന്ദ്രന്‍ കടന്നു പോകുന്നതായി തോന്നാം.  ഇതിനു ഭാഗിക സൂര്യഗ്രഹണം (Partial eclipse) എന്നു പറയുന്നു. ഏതു തരത്തിലുള്ള സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടും ഭാഗികഗ്രഹണം ഉണ്ടാകും. ചന്ദ്രന്റെ ഉപഛായ (ഉപനിഴല്‍ അഥവാ Penumbra) എന്ന നിഴലിലായിരിക്കും അപ്പോള്‍ ഭാഗികഗ്രഹണം കാണുന്നവര്‍.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold;"&gt;വലയസൂര്യഗ്രഹണം&lt;/span&gt;&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേര്‍രേഖയിലാണെങ്കിലും ചിലപ്പോള്‍ ചന്ദ്രനു സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ കഴിഞ്ഞില്ല എന്നു വരും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാള്‍ ചെറുതാകുമ്പോളാണ്‌ ഇത് സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യന്റെ വൃത്തത്തിന്റെ ബാഹ്യഭാഗം ഒരു വളയമായി ചന്ദ്രനു വെളിയില്‍ കാണാമായിരിക്കും. ഇത്തരം സൂര്യഗ്രഹണങ്ങളെ വലയ സൂര്യഗ്രഹണം (Annular eclipse) എന്നു വിളിക്കുന്നു. &lt;/span&gt;&lt;span style="font-size:130%;"&gt;ചന്ദ്രന്‍ ഭൂമിയില്‍ ഉണ്ടാക്കുന്ന പ്രതിനിഴല്‍( Antumbra ) എന്ന നിഴല്‍ പ്രദേശത്താണ് വലയസൂര്യഗ്രഹണം കാണപ്പെടുക.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hkeSPEDPKE4/S0y6dONXJ1I/AAAAAAAAA40/vKaKGzsE9G0/s1600-h/anular-eclipse.jpg"&gt;&lt;img style="cursor: pointer; width: 400px; height: 393px;" src="http://2.bp.blogspot.com/_hkeSPEDPKE4/S0y6dONXJ1I/AAAAAAAAA40/vKaKGzsE9G0/s400/anular-eclipse.jpg" alt="" id="BLOGGER_PHOTO_ID_5425916662267717458" border="0" /&gt;&lt;/a&gt;&lt;br /&gt;(&lt;span style="color: rgb(0, 0, 153);"&gt;വലയഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങള്‍&lt;/span&gt;)&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold;"&gt;അന്‍പത് പൈസയും വലയഗ്രഹണവും&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;നമ്മുടെ കണ്ണിന് മുന്നില്‍ പിടിച്ചിരിക്കുന്ന ഒരു അന്‍പത് പൈസ ഉപയോഗിച്ച് വളരെ അകലെയുള്ള കെട്ടിടങ്ങളെ പൂര്‍ണ്ണമായും നമുക്ക് മറയ്ക്കാന്‍ സാധിക്കും. അന്‍പത്പൈസ കണ്ണില്‍ നിന്നും അകത്തി പിടിച്ചാല്‍ പൈസക്ക് ചുറ്റുമായി കെട്ടിടങ്ങളുടെ ചില ഭാഗങ്ങള്‍ കാണുവാന്‍ സാധിക്കും. ഇതേ അവസ്ഥയിലാണ് വലയസൂര്യഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രന്‍ ഭൂമിയില്‍ നിന്നും കൂടുതല്‍ അകലെ നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഗ്രഹണങ്ങള്‍ അതു കൊണ്ടു തന്നെ വലയഗ്രഹണങ്ങളായിരിക്കും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold;"&gt;ഹൈബ്രിഡ് സൂര്യഗ്രഹണം&lt;/span&gt;&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;ഭൂമിയിലെ ചില സ്ഥലങ്ങളില്‍ പൂര്‍ണ്ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വളയ സുര്യഗ്രഹണമായും അനുഭവപ്പെടുന്ന സൂര്യഗ്രഹണങ്ങളെ ഹൈബ്രിഡ് സൂര്യഗ്രഹണം (Hybrid eclipse) എന്നു വിളിക്കുന്നു. ഇത് വളരെ അപൂര്‍വ്വമായി മാത്രമേ കാണപ്പെടാറുള്ളൂ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hkeSPEDPKE4/S0y8QPfvu0I/AAAAAAAAA5E/jtxA67iMY30/s1600-h/umbra-penumbra.jpg"&gt;&lt;img style="cursor: pointer; width: 302px; height: 400px;" src="http://2.bp.blogspot.com/_hkeSPEDPKE4/S0y8QPfvu0I/AAAAAAAAA5E/jtxA67iMY30/s400/umbra-penumbra.jpg" alt="" id="BLOGGER_PHOTO_ID_5425918638298217282" border="0" /&gt;&lt;/a&gt;&lt;br /&gt;(&lt;span style="color: rgb(0, 0, 153);"&gt;ഗ്രഹണങ്ങള്‍ ഒറ്റനോട്ടത്തില്‍ - നിഴല്‍, ഉപനിഴല്‍, പ്രതിനിഴല്‍ എന്നിവ തിരിച്ച് കാണിച്ചിരിക്കുന്നു&lt;/span&gt;)&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഗ്രഹണം കാണേണ്ടതെങ്ങിനെ?&lt;/span&gt;&lt;br /&gt;&lt;br /&gt;സൂര്യനെ ഒരിക്കലും നഗ്നനേത്രങ്ങളാല്‍ നോക്കരുത്. കാഴ്ചക്ക് സ്ഥിരമോ ഭാഗികമോ ആയ തകരാറുകള്‍ സംഭക്കിക്കാന്‍ ഇത് കാരണമായേക്കാം. ഗ്രഹണ സമയത്ത് സൂര്യന്റെ കുറെ ഭാഗങ്ങള്‍ ചന്ദ്രന്‍ മറയ്ക്കുകയാണ് ചെയ്യുക. ഗ്രഹണമില്ലാത്ത അവസ്ഥയില്‍ ഉള്ള അത്രയും പ്രകാശം ഗ്രഹണക്കാഴ്ച ലഭിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയില്ല. എങ്കില്‍ പോലും സൂര്യനെ നേരിട്ട് നോക്കുന്നത് അപകടകരമാണ്.&lt;br /&gt;ഗ്രഹണം കാണാന്‍ പല വഴികളുമുണ്ട്. X-ray ഫിലിമുകളില്‍ കൂടി നോക്കാവുന്നതാണ്. എന്നാല്‍ ഒരു X-ray ഫിലിം മാത്രമായാല്‍ അത് കുഴപ്പം സൃഷ്ടിച്ചേക്കാം. കുറെയധികം ഫിലിമുകള്‍ ഒന്നിനു പുറകില്‍ ഒന്നായി അടുക്കി ആദ്യം ഒരു 100Watt ബള്‍ബിലേക്ക് നോക്കുക. ബള്‍ബിന്റെ ഫിലമെന്‍റ് മാത്രം കാണുന്ന വരേക്കും ഫിലിമുകള്‍ ഒന്നിനു പുറകില്‍ ഒന്നായി ചേര്‍ക്കണം. ഇത്തരം ഒരു സംവിധാനത്തിലൂടെ ഒരു വിധം നന്നായി ഗ്രഹണം കാണാവുന്നതാണ്. (ഇതും തീര്‍ത്തും സുരക്ഷിതമല്ല. കറുത്ത X-ray ഫിലിം തന്നെ ഉപയോഗിക്കണം)&lt;br /&gt;&lt;br /&gt;വെല്‍ഡിംഗ് ഗ്ലാസിലൂടെ സൂര്യഗ്രഹണം കാണുന്നത് ഏറ്റവും അനുയോജ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ലഭ്യമാവില്ല എന്ന പ്രശ്നമുണ്ട്. സ്വന്തമായി സോളാര്‍ ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. തോരണങ്ങള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ പേപ്പര്‍ (വെള്ളി പോലെ തിളങ്ങുന്നത്) ഒരു ഷീറ്റ് മേടിക്കുക. ഈ ഷീറ്റിലുള്ള പദാര്‍ത്ഥം സോളാര്‍ ഫില്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കും. മൂന്നോ നാലോ പാളികള്‍ ഒരുമിച്ച് ചേര്‍ത്ത് വേണം ഫില്‍ട്ടര്‍ നിര്‍മ്മിക്കുവാന്‍. ഒരു 100W ബല്‍ബിലേക്ക് സില്‍വര്‍ പേപ്പറിന്റെ ഒരു പാളിയിലൂടെ നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. മൂന്നോ നാലോ പാളികള്‍ ആകുമ്പോഴേക്കും ഈ അവസ്ഥ എത്തിയിട്ടുണ്ടാകും. ഇതിലൂടെ ഗ്രഹണം കാണാവുന്നതാണ്. ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. ചാര്‍ട്ട് പേപ്പറും റബര്‍ബാന്‍ഡുകളും ഉപയോഗിച്ച് കണ്ണട നിര്‍മ്മിക്കാവുന്നതാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഏറ്റവും സുരക്ഷിതമായ മറ്റൊരു വിദ്യ.&lt;/span&gt;&lt;br /&gt;&lt;br /&gt;ഒരു കണ്ണാടി എടുക്കുക. അതേ വലിപ്പത്തില്‍ ഒരു കട്ടിക്കടലാസും മുറിച്ചെടുക്കണം. കട്ടിക്കടലാസിന്‍റെ നടുക്ക്  5mm വ്യാസം വരുന്ന ഒരു സുഷിരം ഇടണം. അത് കണ്ണാടിക്ക് മുന്‍പില്‍ ഒട്ടിക്കുക. സൂര്യപ്രകാശം കണ്ണാടിക്കു മുന്‍പിലുള്ള ചെറിയ സുഷിരത്തില്‍ നിന്നും പ്രതിഫലിപ്പിച്ച് ഒരു ഭിത്തിയില്‍ പതിപ്പിക്കുക. ഇത് സൂര്യന്റെ പ്രതിബിംബമാണ്. സൂര്യഗ്രഹണം മുഴുവന്‍ ഇതിലൂടെ കാണാവുന്നതാണ്.&lt;br /&gt;ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണിത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ടെലിസ്കോപ്പ് ഉപയോഗിച്ച് എങ്ങിനെ ഗ്രഹണം കാണാം?&lt;/span&gt;&lt;br /&gt;ടെലിസ്കോപ്പ്, ബൈനോക്കുലര്‍ തുടങ്ങിയ ഉപകരണങ്ങളിലൂടെ നേരിട്ട് സൂര്യനെ നോക്കുന്നത് അത്യന്തം അപകടകരമാണ്. എന്നാല്‍ പ്രൊജക്ഷന്‍ രീതിയിലൂടെ ടെലിസ്കോപ്പ് ഉപയോഗിച്ച് ഗ്രഹണം ദര്‍ശിക്കാം. ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പരിപാടിയിലൂടെ കേരളത്തിലെ നിരവധി കുട്ടികള്‍ സ്വന്തമായി ടെലിസ്കോപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. പ്രൊജക്ഷന്‍ രീതിക്ക് ഈ ടെലിസ്കോപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. ടെലിസ്കോപ്പ് ഒരു സ്റ്റാന്‍ഡില്‍ ഉറപ്പിക്കണം. തുടര്‍ന്ന് ടെലിസ്കോപ്പിന്റെ ഒബ്ജക്റ്റീവ് ലെന്‍സ് സൂര്യന് അഭിമുഖമായി തിരിക്കുക.&lt;br /&gt;യാതൊരു കാരണവശാലും ഈ സമയത്ത് ഐപീസിലൂടെ നേരിട്ട് നോക്കുവാന്‍ പാടുള്ളതല്ല.&lt;br /&gt;ഐപീസില്‍ നിന്നും വരുന്ന സൂര്യപ്രകാശം ഒരു വെളുത്ത കടലാസില്‍ വീഴ്ത്തുക. ഐപീസും ഒബ്ജക്റ്റീവും തമ്മിലുള്ള അകലം വ്യതിയാനപ്പെടുത്തി സൂര്യന്റെ വളരെ വ്യക്തമായ ഒരു പ്രതിബിംബം കടലാസില്‍ പതിപ്പിക്കാവുന്നതാണ്. കടലാസും ഐപീസും തമ്മില്‍ ഉള്ള അകലം കൂടുതലായിരിക്കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ വലിയ പ്രതിബിംബം ലഭിക്കാന്‍ ഇത് സഹായിക്കും. സൂര്യനിലെ കറുത്തപൊട്ടുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൌരകളങ്കങ്ങള്‍ കാണാനും ഇതേ രീതി പ്രയോജനപ്പെടുത്താവുന്നതാണ്.&lt;br /&gt;കൂടുതല്‍ വിലയേറിയ ടെലിസ്കോപ്പുകളില്‍ സൂര്യനിരീക്ഷണത്തിനായി പ്രത്യേകം ഫില്‍ട്ടര്‍ സംവിധാനങ്ങള്‍ ഉണ്ട്. കേരളത്തിലെ ബി.ആര്‍.സി കളില്‍ ലഭിച്ചിട്ടുള്ള ടെലിസ്കോപ്പുകളില്‍ ചിലതില്‍ ഇത്തരം സംവിധാനങ്ങള്‍ ഉണ്ട്. ഈ ടെലിസ്കോപ്പുകളും ഗ്രഹണം നിരീക്ഷിക്കാനായി പ്രയോജനപ്പെടുത്താവുന്നതാണ്.&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_hkeSPEDPKE4/S0y8PhKmu1I/AAAAAAAAA48/WFz9nX84Lgk/s1600-h/telescope-sun.jpg"&gt;&lt;img style="cursor: pointer; width: 400px; height: 297px;" src="http://3.bp.blogspot.com/_hkeSPEDPKE4/S0y8PhKmu1I/AAAAAAAAA48/WFz9nX84Lgk/s400/telescope-sun.jpg" alt="" id="BLOGGER_PHOTO_ID_5425918625861516114" border="0" /&gt;&lt;/a&gt;&lt;br /&gt;(&lt;span style="color: rgb(51, 102, 255);"&gt;ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള ഗ്രഹണ നിരീക്ഷണം&lt;/span&gt;)&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള പ്രൊജക്ഷന്‍ രീതി ഏറ്റവും സുരക്ഷിതമാണ്. എന്നാല്‍ ഒരു സമയത്തുപോലും ടെലിസ്കോപ്പിലൂടെ നേരിട്ട് സൂര്യനെ നോക്കുവാന്‍ പാടുള്ളതല്ല. അധ്യാപകരുടെ സഹായത്തോടെ വേണം സ്കൂളുകളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കേരളത്തിലെ അടുത്ത ഗ്രഹണങ്ങള്‍&lt;/span&gt;&lt;br /&gt;&lt;br /&gt;2016 മാര്‍ച്ച് 9 - ഭാഗികഗ്രണം മാത്രം. ഉദയസമയത്ത് കാണാം. ഗ്രഹണസമയവും കുറവായിരിക്കും.  കേരളത്തില്‍ മുഴുവന്‍ ദൃശ്യമാവും.&lt;br /&gt;2019 ഡിസംബര്‍ 26 വലയഗ്രഹണം - വടക്കന്‍ ജില്ലകളില്‍ പൂര്‍ണ്ണ വലയ ഗ്രഹണം. തെക്കോട്ട് ഭാഗികഗ്രഹണം. ഇന്ത്യയില്‍ ഭൂരിഭാഗം ഇടങ്ങളിലും ഭാഗികം&lt;br /&gt;2020 ജൂണ്‍ 21 - വലയഗ്രഹണം ആണ്. കേരളത്തില്‍ ഭാഗികഗ്രഹണം മാത്രം. ഇന്ത്യയുടെ വടക്കന്‍ ജില്ലകളില്‍ ചിലയിടത്ത് പൂര്‍ണ്ണ വലയഗ്രഹണം ദൃശ്യമാവും.&lt;br /&gt;2022 ഒക്റ്റോബര്‍ 25 ഇന്ത്യയില്‍ മുഴുവന്‍ ഭാഗത്തും ഭാഗിക ഗ്രഹണം. കേരളത്തില്‍ വളരെക്കുറച്ചു മാത്രം മറയുന്നു. വടക്കന്‍ ജില്ലകളില്‍ അല്പം കൂടുതല്‍ ആയിരിക്കും.&lt;br /&gt;2027 ആഗസ്റ്റ് 2 പൂര്‍ണ്ണഗ്രഹണം. ഇന്ത്യയില്‍ ഭാഗികഗ്രഹണം മാത്രം. കേരളം മുഴുവന്‍ ഭാഗികഗ്രഹണം കാണാം.&lt;br /&gt;2028 ജൂലായ് 22 പൂര്‍ണ്ണസൂര്യഗ്രഹണം. ഇന്ത്യയില്‍ ഭാഗികം മാത്രം. കേരളത്തിലും ഭാഗികഗ്രഹണം കാണാം. ഉദയസൂര്യന്‍ ഗ്രഹണസൂര്യനായിരിക്കും.&lt;br /&gt;2031 മേയ് 21 വലയഗ്രഹണം കേരളത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായും കാണാം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സൂര്യഗ്രഹണം -തെറ്റായ ധാരണകള്‍&lt;/span&gt;&lt;br /&gt;സൂര്യഗ്രഹണം അപൂര്‍വ്വമായതു കൊണ്ടു തന്നെ പ്രാചീനര്‍ ഈ പ്രകൃതി പ്രതിഭാസത്തെ വളരെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടിരുന്നത്.  ആ കാലഘട്ടത്തിനനുസൃതമായ പലതരം വിശ്വാസങ്ങളും അന്ന് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഉടലെടുത്തിരുന്നു. സൂര്യഗ്രഹണം ഒരു ദുഃശകുനമായാണ് മിക്ക സംസ്കൃതികളും കണ്ടിരുന്നത്. സൂര്യഗ്രഹണത്തിന്റെ അടിസ്ഥാനം തിരിച്ചറിഞ്ഞതോടെ ഇത്തരം വിശ്വാസങ്ങള്‍ കുറഞ്ഞു തുടങ്ങി. ഇന്നും ഇത്തരം വിശ്വാസങ്ങള്‍ വിരളമല്ല. ഗ്രഹണസമയത്ത് സൂര്യനെ വിഴുങ്ങിയ പാമ്പിനെ ഓടിക്കാന്‍ വൃഥാ പയറ്റിയ നിരവധി രസകരങ്ങളായ അന്ധവിശ്വാസങ്ങളും ആചാരങ്ങളും പഴമക്കാരോട് ചോദിച്ചാല്‍ മനസ്സിലാകും.&lt;br /&gt;സൂര്യഗ്രഹണ സമയത്ത് അപകടകരമായ രശ്മികള്‍ ഭൂമിയില്‍ എത്തിച്ചേരും എന്നൊക്കെ ഇക്കാലത്തും പലരും പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സൂര്യഗ്രഹണസമയത്ത് സൂര്യനില്‍ നിന്നുള്ള രശ്മികള്‍ തടയപ്പെടുകയാണ് ചെയ്യുന്നത്. ഒരു കാര്‍മേഘം വന്ന് സൂര്യനെ മറയ്ക്കുന്നതും ഒരു ഗ്രഹണം തന്നെയാണ്. നാം വീടിനുള്ളില്‍ കയറുമ്പോഴും കുടപിടിക്കുമ്പോഴും എല്ലാം സംഭവിക്കുന്നത് സൂര്യഗ്രഹണം തന്നെയാണ്. ചന്ദ്രന്‍ സൂര്യനെ മറയ്ക്കുമ്പോള്‍ നിഴലിന് വിസ്തൃതി അല്പം കൂടുതലായിരിക്കും എന്നു മാത്രം.&lt;br /&gt;അതു കൊണ്ട് ഗ്രഹണം കാണാന്‍ മറക്കരുത്. കാരണം ജീവിതത്തില്‍ വളരെയധികം  പ്രാവശ്യം നേരിട്ടു കാണാന്‍ കഴിയുന്ന ഒരു പ്രതിഭാസമല്ല സൂര്യഗ്രഹണം. ആ അപൂര്‍വ്വകാഴ്ചയെ സൌഹൃദപൂര്‍വ്വം നെഞ്ചിലേറ്റുക....&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-4617719694667693203?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/4617719694667693203/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=4617719694667693203' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/4617719694667693203'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/4617719694667693203'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2010/01/blog-post.html' title='ജനുവരിയുടെ വലയഗ്രഹണം - സൂര്യന്‍ തീവളയമാകുമ്പോള്‍..'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_hkeSPEDPKE4/S0y2XP8-chI/AAAAAAAAA4c/eRuX9c6b5vk/s72-c/ASE2010globe1b.JPG' height='72' width='72'/><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-3632493638765698645</id><published>2009-11-01T00:17:00.002+05:30</published><updated>2009-11-01T00:24:38.531+05:30</updated><category scheme='http://www.blogger.com/atom/ns#' term='സമകാലികം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><title type='text'>'ക്യൂരിയോസിറ്റി' ഇല്ലാത്ത മനുഷ്യര്‍ ഇനി ചൊവ്വയില്‍ പോകട്ടെ....</title><content type='html'>&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;ക്യൂരിയോസിറ്റി, ആ വാക്ക് കേള്‍ക്കുമ്പോഴേ ഒരു കൌതുകമുണ്ട്. ലോകത്തെ മാറ്റി മറിച്ച എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും പുറകില്‍ , അറിയാനുള്ള ആഗ്രഹത്തിനു പുറകില്‍ ഈ കുതൂഹലം തന്നെയാണ് പ്രധാന പങ്കുവഹിച്ചത്.  ആ കൌതുകമാകണം ചൊവ്വയിലേക്കുള്ള പുതിയ പര്യവേഷണ വാഹനത്തിന്റ പേരായി മാറിയത്. സ്പിരിറ്റിനും ഓപ്പര്‍ച്യുണിറ്റിക്കും പുറകേ ചൊവ്വയിലേക്ക് യാത്രയാവാന്‍ തയ്യാറെടുക്കുകയാണ് ക്യൂരിയോസിറ്റി എന്ന മാര്‍സ് റോവര്‍.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hkeSPEDPKE4/SuyG3JdLeWI/AAAAAAAAA3c/GGClsd_gqJs/s1600-h/laser-low.jpg"&gt;&lt;img style="cursor: pointer; width: 400px; height: 182px;" src="http://2.bp.blogspot.com/_hkeSPEDPKE4/SuyG3JdLeWI/AAAAAAAAA3c/GGClsd_gqJs/s400/laser-low.jpg" alt="" id="BLOGGER_PHOTO_ID_5398838335299615074" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="color: rgb(0, 0, 153); font-style: italic;"&gt;(ചൊവ്വയുടെ ഭൂതകാലം ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് തിരയുന്ന ക്യൂരിയോസിറ്റി&lt;/span&gt;&lt;span style="color: rgb(0, 0, 153); font-style: italic;"&gt; - ചിത്രകാരഭാന&lt;/span&gt;&lt;span style="color: rgb(0, 0, 153); font-style: italic;"&gt;)&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ചൊവ്വയുടെ ഭൂതകാലം ചികയാനാണ് ക്യൂരിയോസിറ്റി 2011 ല്‍ അവിടെയെത്തുന്നത്. തന്റെ മുന്‍ഗാമികളായ സ്പരിറ്റില്‍ നിന്നും ഓപ്പര്‍ച്യുണിറ്റിയില്‍ നിന്നും വ്യത്യസ്ഥമായി ഒരു വലിയ പരീക്ഷണശാലയേയും ചുമലിലേറിക്കൊണ്ടായിരിക്കും ക്യൂരിയോസിറ്റി അവിടെ പറന്നിറങ്ങുക.  ആ പറന്നിറങ്ങല്‍ പോലും തന്റെ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്ഥമായിരിക്കും എന്ന് ക്യൂരിയോസിറ്റി ഉറപ്പുതരുന്നു. ചൊവ്വയിലെ പാറകളെ വെറുതേ നിരീക്ഷിക്കുക മാത്രമായിരിക്കില്ല ഈ റോവര്‍ ചെയ്യുക. പാറകളെ ശക്തമായ ലേസര്‍ കിരണങ്ങള്‍ ഉപയോഗിച്ച് വാതകമാക്കാനും അവയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനുമെല്ലാം ഉള്ള സംവിധാനങ്ങള്‍ ക്യൂരിയോസിറ്റിയില്‍ ലഭ്യമാണ്. ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ചിത്രങ്ങള്‍ എടുക്കുവാന്‍ ശേഷിയുള്ള ക്യാമറകളും റോവറില്‍ ഒരുക്കിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഒരു കാറിനോളം വലിപ്പമുള്ള ക്യൂരിയോസിറ്റിയുടെ പ്രധാന ദൌത്യം ജൈവികസംയുക്തങ്ങള്‍ക്കായുള്ള അന്വേഷണമാണ്. ചൊവ്വയുടെ ഭൂതകാലമോ വര്‍ത്തമാനകാലമോ ജീവന് അനുയോജ്യമാണോ എന്ന പരിശോധനയാണ് പ്രധാനം. ചൊവ്വയില്‍ ജീവനുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടുത്തത് ജൈവികസംയുക്തങ്ങളെ അന്വേഷിച്ചുകൊണ്ടാണ്. ഈ ജൈവികസംയുക്തങ്ങള്‍ ചിലപ്പോള്‍ അവിടെയുണ്ടായിരുന്നതോ ഇപ്പോള്‍ ഉള്ളതോ അല്ലെങ്കില്‍ ഉല്‍ക്കകള്‍ കൊണ്ടുവന്നതോ ആയ ജീവനില്‍ നിന്നാവാം. അവിടത്തെ പൊടിപടലങ്ങളിലും പാറകളിലും ഭൂതകാലം രേഖപ്പെടുത്തിയ ശേഷിപ്പുകള്‍ ഉണ്ടായേക്കാം.  ആ ശേഷിപ്പുകള്‍ക്കായുള്ള അന്വേഷണവും പ്രസക്തമാണ്. പൊടിപിടിച്ചു കിടക്കുന്ന ചൊവ്വയിലെ പാറക്കഷണങ്ങളോട് ശാസ്ത്രജ്ഞര്‍ക്ക് തോന്നുന്ന കൌതുകവും മറ്റൊന്നും കൊണ്ടല്ല.&lt;br /&gt;എത്രകാലം എവിടെയെല്ലാം ജീവന്‍ ഉണ്ടായിരുന്നു?, അല്ലെങ്കില്‍ ഉണ്ട്, പണ്ടുകാലത്ത് ചൊവ്വയുടെ അന്തരീക്ഷം ചൂടുള്ളതായിരുന്നോ അതോ തണുപ്പേറിയതായിരുന്നോ?  അന്നത്തെ ജലം അമ്ലമയമായിരുന്നോ അതോ ക്ഷാരമയമായിരുന്നോ തുടങ്ങിയ ശാസ്ത്രജ്ഞര്‍ക്കെങ്കിലും കൌതുകകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരമേകാന്‍ ഒരു പക്ഷേ ഈ ക്യൂരിയോസിറ്റി സഹായിച്ചേക്കും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hkeSPEDPKE4/SuyG2sAxO7I/AAAAAAAAA3M/fmcm3RUCf1s/s1600-h/siblings.jpg"&gt;&lt;img style="cursor: pointer; width: 400px; height: 301px;" src="http://2.bp.blogspot.com/_hkeSPEDPKE4/SuyG2sAxO7I/AAAAAAAAA3M/fmcm3RUCf1s/s400/siblings.jpg" alt="" id="BLOGGER_PHOTO_ID_5398838327395826610" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="color: rgb(0, 0, 153); font-style: italic;"&gt;(തന്റെ മുന്‍ഗാമിയായ സ്പിരിറ്റിനൊപ്പം ക്യൂരിയോസിറ്റി - ചിത്രകാരഭാന)&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;തന്റെ മുന്‍ഗാമികളേക്കാള്‍ മികച്ച സാങ്കേതിക സംവിധാനങ്ങളുമായാണ് ക്യൂരിയോസിറ്റിയുടെ വരവ്.  വലിപ്പത്തിലും ഉപകരണങ്ങളുടെ എണ്ണത്തിലും റോബോട്ടിക്ക് കൈകളുടെ ബലത്തിലും എല്ലാം തന്റെ മുന്‍ഗാമികളെ കവച്ചുവയ്ക്കാന്‍ ക്യൂരിയോസിറ്റിക്ക് സാധിക്കും. അതു മാത്രമല്ല ന്യൂക്ലിയാര്‍ പവര്‍ ഉപയോഗിക്കുന്ന ചൊവ്വയിലെ ആദ്യത്തെ റോവറും ക്യൂരിയോസിറ്റി ആയിരിക്കും. സൌരോര്‍ജ്ജം ലഭിക്കാന്‍ ഉപയോഗിക്കുന്ന പാനലില്‍ പൊടിയടഞ്ഞ് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗുമെല്ലാം ഉണ്ടാകുന്നത് തടയാന്‍ ഈ പരിഷ്കാരം സഹായിക്കും. കൂടുതല്‍ അളവിലുള്ള സ്ഥിരതയാര്‍ജ്ജ ഊര്‍ജ്ജം ക്യൂരിയോസിറ്റിയിലെ ഈ ന്യൂക്ലിയാര്‍ പവ്വര്‍ സ്റ്റേഷന്‍ പ്രദാനം ചെയ്യും.&lt;br /&gt;&lt;br /&gt;ഇതു മാത്രമല്ല, മുന്‍ഗാമികളായ സ്പിരിറ്റിനും ഓപ്പര്‍ച്യുണിറ്റിക്കും അസൂയയുണര്‍ത്തും വിധമായിരിക്കും ചൊവ്വയിലേക്കുള്ള ക്യൂരിയോസിറ്റിയുടെ ഇറക്കം. സ്പിരിട്ടും ഓപ്പര്‍ച്യുണിറ്റിയും വഹിക്കുന്ന ലാന്‍ഡര്‍ വലിയ വായുനിറച്ച പന്തുപോലുള്ള ബാഗുകള്‍ക്കുള്ളിരുന്ന് ചൊവ്വയില്‍ ഇടിച്ചിറങ്ങുകയായിരുന്നു ചെയ്തത്. വായുനിറച്ച ബാഗായതിനാല്‍ ചൊവ്വയുടെ ഉപരിതലത്തില്‍ പല തവണ വീണ് ഉയര്‍ന്നു പൊന്തിയ ശേഷമാണ് അതിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ അവര്‍ക്ക് സാധിച്ചത്. വീഴ്ചയില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനാണ് എയര്‍ ബാഗുകള്‍ ഉപയോഗിച്ചത്.  എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി ക്യൂരിയോസിറ്റി എയര്‍ബാഗുകളുടെ സഹായമില്ലാതെയാണ് ചൊവ്വയിലിറങ്ങുക. 'സ്കൈ ക്രയിന്‍' എന്ന സംവിധാനമുപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. റോക്കറ്റുകള്‍ ഘടിപ്പിച്ച് ചൊവ്വയുടെ ഉപരിതലത്തിലേക്ക് പതിയേ ഇറങ്ങിവരുന്ന സംവിധാനമാണ് സ്കൈ ക്രയിന്‍. അതില്‍ നിന്നും കേബിളുകള്‍ വഴി തുക്കിയിട്ടിരിക്കുകയാണ് ക്യൂരിയോസിറ്റി. വളരെ സുരക്ഷിതമായ ലാന്‍ഡിംഗിന് ഇത് അവസരമൊരുക്കുന്നു.&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/SuyG29QCS1I/AAAAAAAAA3U/JzltX9ZKY7k/s1600-h/landing.jpg"&gt;&lt;img style="cursor: pointer; width: 400px; height: 220px;" src="http://4.bp.blogspot.com/_hkeSPEDPKE4/SuyG29QCS1I/AAAAAAAAA3U/JzltX9ZKY7k/s400/landing.jpg" alt="" id="BLOGGER_PHOTO_ID_5398838332023262034" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="color: rgb(0, 0, 153);"&gt;(ക്യൂരിയോസിറ്റിയുടെ സുരക്ഷിതമായ ലാന്‍ഡിംഗ് - മുകളില്‍ സ്കൈ-ക്രയിന്‍ - ചിത്രകാരഭാന)&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ചൊവ്വയില്‍ നിന്നും ലഭിക്കുന്ന ഓരോ വിവരങ്ങളേയും വിശകലനം ചെയ്യാന്‍ കൂടി ശേഷിയുള്ള ഉപകരണങ്ങളാണ് ക്യൂരിയോസിറ്റിയുടെ ആകര്‍ഷണീയത. ക്യൂരിയോസിറ്റിയിലുള്ള വിദൂരസംവേദന ഉപകരണങ്ങള്‍ ഉപയോഗിച്ച് ചുറ്റുമുള്ള ചൊവ്വാഉപരിതലത്തെ നിരീക്ഷിക്കുകയാണ് ക്യൂരിയോസിറ്റി ആദ്യം ചെയ്യുക. വിശകലനയോഗ്യമെന്ന് തോന്നിയാല്‍ പത്തുമീറ്ററോളം അകലെ നിന്നു പോലും പാറകളേയും മറ്റും പരിശോധിക്കാന്‍ ക്യൂരിയോസിറ്റിക്ക് കഴിയും. ലേസര്‍ ഉപയോഗിച്ച് ചൂടാക്കി പ്ലാസ്മ അവസ്ഥയിലാക്കുന്ന പാറയിലെ ഭാഗങ്ങളില്‍ നിന്നും അതിന്റെ രസതന്ത്രം വിശദമായി പഠിക്കുവാനും അവസരം ലഭിക്കും. ഇതില്‍ നിന്നും പാറയിലെ ഘടകങ്ങളെക്കുറിച്ച് അറിയാനും സാധിക്കും. ജൈവികസംയുക്തങ്ങളുടെ സാന്നിദ്ധ്യം ഉണ്ടെങ്കില്‍ മാത്രം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇത് സഹായകരമാണ്.&lt;br /&gt;&lt;br /&gt;ചൊവ്വയുടെ രസതന്ത്രത്തെക്കുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന APXS എന്ന ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ്-റേ സ്പെക്ട്രോമീറ്റര്‍, അതിസൂഷ്മ ഛായാഗ്രഹണം നടത്താന്‍ കഴിയുന്ന MAHLI എന്ന മാര്‍സ് ഹാന്‍ഡ് ലെന്‍സ് ഇമേജര്‍ തുടങ്ങിയവയും ക്യൂരിയോസിറ്റിയിലെ കൌതുകമുണര്‍ത്തുന്ന ഉപകരണങ്ങളാണ്.  എന്തിനേറെ അന്തരീക്ഷത്തെ മണത്തു  നോക്കി വിശകലനം ചെയ്യാനുതകുന്ന ഉപകരണങ്ങള്‍ വരെ ഈ പര്യവേഷണ വാഹനത്തിലുണ്ട്. അന്തരീക്ഷത്തിലെ വാതകങ്ങളുടെ സാന്നിദ്ധ്യമറിയുന്ന ഉപകരണമാണിത്.  ജൈവസംയുക്തങ്ങള്‍ നിര്‍മ്മിക്കുന്ന മീഥൈന്‍ പോലുള്ള വാതകങ്ങളെ തിരിച്ചറിയാനാണ് ഈ ഉപകരണം.&lt;br /&gt;&lt;br /&gt;ക്യൂരിയോസിറ്റി വറ്റാത്ത മനുഷ്യരുടെ പ്രതിനിധിയായാണ് കോടിക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയുടെ ഉപരിതലത്തിലേക്ക് ക്യൂരിയോസിറ്റി ചെന്നെത്തുന്നത്.  അതു കൊണ്ടുതന്നെ മനുഷ്യന്റെ കുതൂഹലങ്ങള്‍ക്ക് മറുപടിയേകാന്‍ ഈ കുതൂഹലത്തിന് കഴിയും എന്ന പ്രത്യാശ നമുക്കുണ്ടായേ തീരൂ...&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-3632493638765698645?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/3632493638765698645/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=3632493638765698645' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/3632493638765698645'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/3632493638765698645'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2009/11/blog-post.html' title='&apos;ക്യൂരിയോസിറ്റി&apos; ഇല്ലാത്ത മനുഷ്യര്‍ ഇനി ചൊവ്വയില്‍ പോകട്ടെ....'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_hkeSPEDPKE4/SuyG3JdLeWI/AAAAAAAAA3c/GGClsd_gqJs/s72-c/laser-low.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-3102507084646231939</id><published>2009-10-30T00:07:00.007+05:30</published><updated>2009-10-30T00:21:25.368+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത'/><category scheme='http://www.blogger.com/atom/ns#' term='സമകാലികം'/><category scheme='http://www.blogger.com/atom/ns#' term='അന്ധവിശ്വാസം'/><title type='text'>2012 ല്‍ ലോകം അവസാനിക്കുമ്പോള്‍  .....</title><content type='html'>&lt;div style="text-align: center;"&gt;&lt;span style="font-weight: bold;font-size:130%;" &gt;&lt;br /&gt;&lt;span style="color: rgb(255, 102, 0);"&gt;ലോകം അവസാനിക്കാനായി നിബുരുവും മയനും &lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;'&lt;span style="font-weight: bold;"&gt;നിബുരു&lt;/span&gt;' , '&lt;span style="font-weight: bold;"&gt;ഡിസംബര്‍ 2012&lt;/span&gt;', '&lt;span style="font-weight: bold;"&gt;മയന്‍ കലണ്ടര്‍&lt;/span&gt;' തുടങ്ങിയവയെല്ലാം ഇന്ന് ഇന്റര്‍നെറ്റില്‍ പാറിനടക്കുന്ന പ്രിയപ്പെട്ട വാക്കുകളാണ്. ഡിസംബര്‍ 2012 ഓടെ ലോകം അവസാനിക്കുമെന്നാണ് മെയിലുകളെല്ലാം പറയുന്നത്. മയന്‍ കലണ്ടറും നിബുരു ഗ്രഹവും എല്ലാം ചേര്‍ന്ന് വല്ലാത്തൊരു മായികപ്രപഞ്ചത്തിലാണ് ഇന്റര്‍നെറ്റ് നിവാസികള്‍. എരിതീയിലല്ലേ എണ്ണയൊഴിക്കാന്‍ പറ്റൂ. സോണി പിക്ചേഴ്സ് നിര്‍മ്മിക്കുന്ന 2012 എന്ന സിനിമ 2009 നവംബറില്‍ റിലീസ് ചെയ്യുകയാണ്. ഇന്റര്‍നെറ്റ് നിവാസികളുടെ പണം കൊയ്തെടുക്കാന്‍ പറ്റിയ അവസരത്തില്‍ തന്നെ സിനിമയും. '2012' സജീവമാക്കി നിര്‍ത്താന്‍ സിനിമക്കാര്‍ പടച്ചുവിടുന്നതാണ് ഇത്തരം മെയിലുകളും ചര്‍ച്ചയും എന്നാണ് ചില തത്പരക്ഷികളുടെ ആക്ഷേപം. അതും പോരാഞ്ഞ് ആമസോണ്‍ പുസ്തകവിതരണക്കാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട 175 ലധികം പുസ്തകങ്ങളും വിപണിയില്‍ ഇറക്കിക്കഴിഞ്ഞു. ലോകം അവസാനിക്കുന്നതു വരെയെങ്കിലും പുസ്തകം വില്‍ക്കാമല്ലോ എന്നാണ് അവരും പറയുന്നത്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_hkeSPEDPKE4/SunixWgKE-I/AAAAAAAAA28/uq5CDWDDYxY/s1600-h/1857+cartoon-comet-attack-earth.jpg"&gt;&lt;img style="cursor: pointer; width: 400px; height: 301px;" src="http://3.bp.blogspot.com/_hkeSPEDPKE4/SunixWgKE-I/AAAAAAAAA28/uq5CDWDDYxY/s400/1857+cartoon-comet-attack-earth.jpg" alt="" id="BLOGGER_PHOTO_ID_5398094965862175714" border="0" /&gt;&lt;/a&gt;&lt;br /&gt;(ഒരു വാല്‍നക്ഷത്രം ഭൂമിയെ ആക്രമിക്കുന്ന 1857 ലെ കാര്‍ട്ടൂണ്‍)&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;'2012'ലെ ലോകാവസാനം എങ്ങിനെയായിരിക്കും എന്ന അന്വേഷണം തികച്ചും കൌതുകകരമാണ്.  സുമേറിയക്കാര്‍ പണ്ട് കണ്ടെത്തിയ നിബുരു എന്ന ഗ്രഹം ഭൂമിയെ ലാക്കാക്കി അതിന്റെ പ്രയാണം ആരംഭിച്ചിരിക്കുന്നു എന്നതാണ് ഒന്നാമത്തെ വാദം. സൌരയൂഥത്തിലെ പന്ത്രണ്ടാമത്തെ ഗ്രഹമായ ഇത് 3600 വര്‍ഷം കൊണ്ടാണ് സൂര്യനെ ഒരു തവണ വലം വയ്ക്കുന്നത്. അനുനാക്കി എന്ന ഗ്രഹാന്തരസംസ്കൃതിയില്‍ നിന്നും  പ്രാചീന ബഹിരാകാശയാത്രികര്‍ ഭൂമിയെ സന്ദര്‍ശിക്കുന്ന കഥവരെ അന്ന് സുമേറിയക്കാര്‍ മെനഞ്ഞുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് 1995 ല്‍  സീറ്റ ടാക്ക് എന്ന വെബ്സൈറ്റ് ഉടമ നാന്‍സി ലൈഡര്‍ ചില കഥകള്‍ മെനഞ്ഞു. അന്യഗ്രഹജീവികളുമായി സംവദിക്കാന്‍ കഴിയുന്ന ഒരു ഭാഗം തന്റെ തലച്ചോറിനകത്തുണ്ട് എന്നൊക്കെയാണ് നാന്‍സിയുടെ അവകാശവാദം. Lieder 'Lie' പറയില്ല എന്ന വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.  റെറ്റിക്കുലം (വല) എന്ന പേരുള്ള നക്ഷത്രരാശിയിലെ സീറ്റ നക്ഷത്രത്തിനടുത്തുള്ള അന്യഗ്രഹത്തില്‍ നിന്നുള്ള സന്ദേശങ്ങളാണ് നാന്‍സിക്ക് ലഭിച്ചത് !.   ഭൂമിക്ക് നിബിരു എന്ന ഗ്രഹം മൂലം അപകടം പിണയും എന്ന് ഈ അന്യഗ്രഹജീവികള്‍ അദ്ദേഹത്തിന് മുന്നറിയിപ്പു കൊടുത്തു. മേയ് 2003 ന് ആയിരിക്കും ഈ അപകടം എന്നായിരുന്നു ആദ്യപ്രവചനം. ആ ദിനങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ലൈഡറുടെ ലൈ ശരിയാണെന്ന് ആരാധകര്‍ക്ക് ബോധ്യം വന്നു.  അതോടെ ആ പ്രശ്നബാധിതദിനം 2012 ഡിസംബറിലേക്ക് മാറ്റപ്പെട്ടു. 2012  ഡിസംബര്‍ 21 നോ 23 നോ അവസാനിക്കുന്ന മയന്‍ കലണ്ടറുമായി ഈ പ്രശ്നത്തെ ബന്ധപ്പെടുത്താനായിരുന്നു പിന്നീടുള്ള ശ്രമം. അത് ഇന്റര്‍നെറ്റ് മെയിലുകള്‍ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hkeSPEDPKE4/SunixsQYNFI/AAAAAAAAA3E/MrNKndzzJ18/s1600-h/333px-La_Mojarra_Inscription_and_Long_Count_date.jpg"&gt;&lt;img style="cursor: pointer; width: 222px; height: 400px;" src="http://2.bp.blogspot.com/_hkeSPEDPKE4/SunixsQYNFI/AAAAAAAAA3E/MrNKndzzJ18/s400/333px-La_Mojarra_Inscription_and_Long_Count_date.jpg" alt="" id="BLOGGER_PHOTO_ID_5398094971701572690" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;നിബുരുവും സുമേറിയരും&lt;/span&gt;&lt;br /&gt;&lt;br /&gt;സുമേറിയക്കാര്‍ ആണ് നെപ്റ്റ്യൂണ്‍,യുറാനസ്സ്, പ്ലൂട്ടോ തുടങ്ങിയ ഗ്രഹങ്ങളെ ആദ്യം നിരീക്ഷച്ചത് എന്നായിരുന്നു ചില വാദങ്ങള്‍. അതു കൊണ്ടു തന്നെ നിബിരു എന്ന ഗ്രഹത്തെക്കുറിച്ച് അവര്‍ പറഞ്ഞതു ശരിയാകേണ്ടതല്ലേ എന്നു അതിനെത്തുടര്‍ന്ന് വാദങ്ങളുണ്ടായി. എന്നാല്‍ ബാബിലോണിയക്കാരുടെ സൃഷ്ടിയാണ് നിബിരു എന്ന പദം. അവരുടെ ജ്യോതിഷത്തില്‍ ദേവ‌‌ഗണങ്ങളില്‍ ചിലരുടെ പേരുമായി ബന്ധപ്പെട്ടായിരുന്നു ഈ പദം കണ്ടത്. സുമേറിയക്കാര്‍ പക്ഷേ ഇതിനും എത്രയോ മുന്‍പാണ് ജീവിച്ചത്. മികച്ച നാഗരികരായിരുന്നു സുമേറിയക്കാര്‍. പക്ഷേ നെപ്റ്റ്യൂണ്‍,യുറാനസ്സ്,പ്ലൂട്ടോ തുടങ്ങിയ ഗ്രഹങ്ങളെ കണ്ടെത്തിയത് അവരാണ് എന്ന വാദം പോലും നിരര്‍ത്ഥകമാണ് എന്നതാണ് സത്യം. എന്നിട്ടും നിബിരു അവരുടെ തലയിലാക്കാന്‍ നമ്മുടെ മെയിലുകള്‍ക്കും ചില തത്പര വെബ്സൈറ്റുകള്‍ക്കും കഴിഞ്ഞു.&lt;br /&gt;&lt;br /&gt;നാസയുടേയും മറ്റും ടെലിസ്കോപ്പുകളും പര്യവേഷണങ്ങളും പ്രപഞ്ചത്തില്‍ ഓരോ പുതിയ ഗ്രഹം കണ്ടെത്തുമ്പോഴും ഇതായിരിക്കും നിബിരു എന്ന് പറഞ്ഞ് ചര്‍ച്ചകള്‍ വരുമായിരുന്നു. എറിസ് എന്ന ചെറുഗ്രഹത്തെ കണ്ടെത്തിയപ്പോഴും ഇതേ വാദം ഉയര്‍ന്നു വന്നിരുന്നു. നിബിരുവിനെ പ്ലാനറ്റ് X എന്നും വിളിക്കുന്നുണ്ട്. അത് എവിടെത്തുടങ്ങിയതാണ് എന്ന് വ്യക്തമല്ല. പക്ഷേ പുതിയ ഗ്രഹങ്ങളേയോ മറ്റോ കണ്ടെത്തുമ്പോള്‍ ശാസ്ത്രജ്ഞര്‍ ചിലപ്പോള്‍ അവയെ പ്ലാനറ്റ് X എന്ന് വിളിക്കാറുണ്ട്. പക്ഷേ അവയ്ക്ക് പേരിടുന്നതോടെ പ്ലാനറ്റ് X പിന്‍വാങ്ങുകയും ചെയ്യും. പല ജ്യോതിശാസ്ത്രചിത്രങ്ങളും നിബിരു എന്ന ഗ്രഹത്തിന്റെ തെളിവായി നിരത്തപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രമെടുക്കുന്ന ക്യാമറയുടേയോ ടെലിസ്കോപ്പിന്റേയും ലെന്‍സ് ഉണ്ടാക്കുന്ന പ്രതിഫലനവും മറ്റുമാണ് നിബിരു എന്ന പേരില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;2012 ഉം '&lt;span style="color: rgb(255, 102, 0);"&gt;2012&lt;/span&gt;' ഉം&lt;/span&gt;&lt;br /&gt;2012 എന്ന സിനിമയുടെ പ്രചാരണം നിബിരുവിനേയും  മയന്‍കലണ്ടര്‍ പ്രശ്നങ്ങളേയും ആളിക്കത്തിച്ചു. സിനിമയുടെ പ്രചാരണത്തിനായി ഉപയോഗിച്ച വാചകങ്ങള്‍ പോലും അത് യാഥാര്‍ത്ഥ്യമാണ് എന്ന ധ്വനി ഉള്ളതായിരുന്നു. &lt;a href="http://www.instituteforhumancontinuity.org/"&gt;www.instituteforhumancontinuity.org&lt;/a&gt; എന്ന വെബ്സൈറ്റും സിനിമയുടെ പ്രചാരണത്തിനായി നിര്‍മ്മിക്കപ്പെട്ടു. വെബ്സൈറ്റ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമാണ് എന്ന് സൈറ്റില്‍ തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും 2012 പ്രശ്നം ചര്‍ച്ച ചെയ്യുന്ന മെയിലുകള്‍ സൃഷ്ടിക്കാന്‍ ഇതും കാരണമായിട്ടുണ്ട്. എന്തായാലും സിനിമയെ വിജയിപ്പിക്കുന്നതിന് വേണ്ട എല്ലാ പരസ്യതന്ത്രങ്ങളും അവര്‍ പയറ്റുന്നുണ്ട്. ആ പരസ്യതത്രങ്ങളില്‍ കുടുങ്ങിയ പലരും 2012 ല്‍ ലോകം അവസാനിക്കും എന്ന മെയിലുകള്‍ എല്ലാവര്‍ക്കുമായി ഫോര്‍വേഡ് ചെയ്ത് പരസ്യവിതരക്കാരായി തീരുകയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഭൂമി തിരിച്ച് കറങ്ങുന്നതും 2012 ല്‍ തന്നെ...&lt;br /&gt;&lt;br /&gt;&lt;/span&gt;അതിനിടയ്ക്ക് വന്ന മെയിലുകളിലൊന്നാണ് ഭൂമിയുടെ ഭ്രമണം 2012 ല്‍ തിരിച്ചാകും എന്നത്. എന്തിനേറെ നമ്മുടെ മലയാളപത്രങ്ങളും ചാനലുകളും വരെ ഇതൊരു വാര്‍ത്തയായി കൊടുത്തിരുന്നു. ഭൂമിയുടെ കാന്തികമണ്ഡലത്തിന് ചില വ്യതിയാനങ്ങള്‍ വരുന്നുണ്ട് എന്ന വാര്‍ത്തയെ വളച്ചൊടിച്ചാണ് 2012 ല്‍ ഭൂമി തിരിച്ചുകറങ്ങും എന്ന് പറഞ്ഞൊപ്പിച്ചത്. ഭൂമിയുടെ കാന്തികമണ്ഡലം ഇടയ്ക്ക് ധ്രുവ്വങ്ങള്‍ വച്ചുമാറിയതായി നാം കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിനോ പതിനായിരക്കണക്കിനോ വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഈ വച്ചുമാറ്റം 2012 ല്‍ നടക്കും എന്നായി പിന്നീടുള്ള വാര്‍ത്തകള്‍. എന്നാല്‍ സമീപഭാവിയൊന്നും തന്നെ ഇത്തരം ഒരു സംഭവത്തിന്റെ സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hkeSPEDPKE4/Suniw5e7uII/AAAAAAAAA20/koCH__45q40/s1600-h/600px-V838_Mon_HST.jpg"&gt;&lt;img style="cursor: pointer; width: 400px; height: 400px;" src="http://2.bp.blogspot.com/_hkeSPEDPKE4/Suniw5e7uII/AAAAAAAAA20/koCH__45q40/s400/600px-V838_Mon_HST.jpg" alt="" id="BLOGGER_PHOTO_ID_5398094958072412290" border="0" /&gt;&lt;/a&gt;&lt;br /&gt;(നിബിരുവാണ് എന്ന് പറഞ്ഞ് നടന്ന V838_Mon എന്ന ചരനക്ഷത്രം)&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;ഇത്തരത്തില്‍ 2012 ല്‍ ഭൂമി അവസാനിച്ചേ മതിയാകു എന്ന ശാഠ്യവുമായി നിരവധി മെയിലുകള്‍ ഇന്റര്‍നെറ്റില്‍ പറന്നു നടക്കുകയാണ്. ഓരോരുത്തരും നിരത്തുന്ന കാരണങ്ങള്‍ പലതാണ് എന്നുമാത്രം. സൌരക്കാറ്റ്, തമോഗര്‍ത്തം, ഗ്രഹസംയോഗം, ആകാശഗംഗയുടെ കേന്ദ്രവുമായി സൂര്യന്‍ ഒത്തുവരിക (എങ്ങിനെയാണാവോ?) , ചെറുഗ്രഹങ്ങള്‍ വഴിതെറ്റിവന്ന് ഭൂമിയില്‍ പതിക്കുക, വലിയ വാല്‍നക്ഷത്രങ്ങള്‍ വഴിതെറ്റി ഭൂമിയിലെത്തുക, സമീപനക്ഷത്രങ്ങളില്‍ നടക്കാവുന്ന സൂപ്പര്‍നോവ സ്ഫോടനങ്ങള്‍ എന്നു തുടങ്ങി ജ്യോതിര്‍ഭൌതികത്തെ എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്താമോ അങ്ങിനെയെല്ലാം ഉപയോഗപ്പെടുത്തിയാണ് കാരണങ്ങള്‍ നിരന്നു നില്‍ക്കുന്നത്. എന്തു കൊണ്ടോ ലോകരാജ്യങ്ങളുടെ കയ്യിലിരിക്കുന്ന ആറ്റം ബോബുകളും ഹൈഡ്രജന്‍ ബോബുകളും 2012 ല്‍ അബദ്ധത്തില്‍ പൊട്ടി ഭൂമി അവസാനിക്കും എന്നൊരു മെയിലും ഒഴുകി നടക്കുന്നത് കണ്ടില്ല. എന്തായാലും സമീപഭാവിയില്‍ അതും കൂടി കാണാന്‍ ഇന്റര്‍നെറ്റ് വഴിയൊരുക്കും എന്നു കരുതാം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-3102507084646231939?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/3102507084646231939/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=3102507084646231939' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/3102507084646231939'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/3102507084646231939'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2009/10/2012.html' title='2012 ല്‍ ലോകം അവസാനിക്കുമ്പോള്‍  .....'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_hkeSPEDPKE4/SunixWgKE-I/AAAAAAAAA28/uq5CDWDDYxY/s72-c/1857+cartoon-comet-attack-earth.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-7560220281390541367</id><published>2009-10-23T11:00:00.003+05:30</published><updated>2009-10-23T11:16:19.197+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><title type='text'>ഏറ്റവും അകലെയുള്ള ഗാലക്സി ക്ലസ്റ്റര്‍ JKCS041</title><content type='html'>&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/SuFB38HF8xI/AAAAAAAAA2U/xrYBor4GpIQ/s1600-h/jkcs041.jpg"&gt;&lt;img style="cursor: pointer; width: 400px; height: 307px;" src="http://4.bp.blogspot.com/_hkeSPEDPKE4/SuFB38HF8xI/AAAAAAAAA2U/xrYBor4GpIQ/s400/jkcs041.jpg" alt="" id="BLOGGER_PHOTO_ID_5395666257851052818" border="0" /&gt;&lt;/a&gt;&lt;br /&gt;(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതാക്കി കാണാം. ചിത്രങ്ങള്‍ക്ക് കടപ്പാട് &lt;a href="http://chandra.harvard.edu/photo/2009/jkcs041/jkcs041.jpg"&gt;Chandra-Xray&lt;/a&gt;)&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഇതു വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും അകലെയുള്ള ഗാലക്സി ക്ലസ്റ്റര്‍ ആണ് JKCS041 . എക്സ്-റേ, ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ് എന്നീ പ്രകാശങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നമ്മുടെ പ്രപഞ്ചത്തിന് ഇന്നത്തേതിന്റെ നാലിലൊന്ന് മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ഉള്ള അവസ്ഥയിലുള്ള ചിത്രമാണിത്. 1020 കോടി പ്രകാശവര്‍ഷം അകലെയാണ് ഈ ക്ലസ്റ്റര്‍. വലിപ്പത്തിലും ഈ ക്ലസ്റ്റര്‍ ഒട്ടും പിന്നിലല്ല. 19 കോടിപ്രകാശവര്‍ഷം വിസ്തൃതി ഈ ക്ലസ്റ്ററിനുണ്ടത്രേ.  ചന്ദ്ര-എക്സ്-റേ നിരീക്ഷണാലയം എടുത്ത എക്സ്-റേ ചിത്രം, ചിലിയിലെ അറ്റാക്കാമ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന വെരി-ലാര്‍ജ്-അറെ എടുത്ത ദൃശ്യപ്രകാശത്തിലുള്ള ചിത്രം, ഡിജിറ്റൈസിഡ് സ്കൈ സര്‍വ്വേയില്‍ നിന്നും ലഭിച്ച ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് പ്രകാശത്തിലും ഉള്ള വിവരങ്ങള്‍ എന്നിവ സമന്വയിപ്പിച്ചാണ് ഗാലക്സി ക്ലസ്റ്ററിന്റെ ചിത്രം നിര്‍മ്മിച്ചത്.  മീനം രാശിക്കടുത്തുള്ള കേതവസ്സ് (Cetus) എന്ന നക്ഷത്രരാശിയിലാണ് ഈ ഗാലക്സി ക്ലസ്റ്ററിന്റെ സ്ഥാനം.&lt;br /&gt;&lt;br /&gt;നീലനിറം എക്സ്-റേ ചിത്രത്തെ സൂചിപ്പിക്കുമ്പോള്‍ ചുവപ്പ്, പച്ച, സിയന്‍ എന്നീ നിറങ്ങള്‍ ദൃശ്യപ്രകാശ ചിത്രത്തേയും സൂചിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center; color: rgb(51, 51, 255);"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/SuFB4YFjLmI/AAAAAAAAA2k/VMZz6pZc2iM/s1600-h/optical-jkcs041.jpg"&gt;&lt;img style="cursor: pointer; width: 400px; height: 307px;" src="http://4.bp.blogspot.com/_hkeSPEDPKE4/SuFB4YFjLmI/AAAAAAAAA2k/VMZz6pZc2iM/s400/optical-jkcs041.jpg" alt="" id="BLOGGER_PHOTO_ID_5395666265360772706" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(ദൃശ്യപ്രകാശത്തിലുള്ള ചിത്രം)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/SuFB51hxlZI/AAAAAAAAA2s/DarkxlZvoSg/s1600-h/x-ray-jkcs041.jpg"&gt;&lt;img style="cursor: pointer; width: 400px; height: 307px;" src="http://4.bp.blogspot.com/_hkeSPEDPKE4/SuFB51hxlZI/AAAAAAAAA2s/DarkxlZvoSg/s400/x-ray-jkcs041.jpg" alt="" id="BLOGGER_PHOTO_ID_5395666290443654546" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(എക്സ്-റേ ചിത്രം)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hkeSPEDPKE4/SuFB4I0FNbI/AAAAAAAAA2c/ZG_eGiswIEU/s1600-h/composite-jkcs041.jpg"&gt;&lt;img style="cursor: pointer; width: 400px; height: 307px;" src="http://1.bp.blogspot.com/_hkeSPEDPKE4/SuFB4I0FNbI/AAAAAAAAA2c/ZG_eGiswIEU/s400/composite-jkcs041.jpg" alt="" id="BLOGGER_PHOTO_ID_5395666261260973490" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(സംയോജിത ചിത്രം)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;2006 ല്‍ തന്നെ ഈ ഗാലക്സി ക്ലസ്റ്ററിന്റെ ചിത്രം ശാസ്ത്രലോകം പകര്‍ത്തിയിരുന്നു. യുണൈറ്റഡ് കിംഗ്ഡം ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പ് (UKIRT) ആണ് ചിത്രം ആദ്യമായി പകര്‍ത്തിയത്. UKIRT, കാനഡ-ഫ്രാന്‍സ്-ഹവായി ടെലിസ്കോപ്പ് ,നാസയുടെ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് എന്നിവിടങ്ങളിലെ ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡിലും ഉള്ള വിവരങ്ങള്‍ ഉപയോഗിച്ച് പിന്നീട് അതിലേക്കുള്ള അകലവും നിര്‍ണ്ണയിച്ചു. എന്നാല്‍ ഇത് ഒരു ഗാലക്സി ക്ലസ്റ്റര്‍ തന്നെയാണോ എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ സന്ദേഹം നിലനിന്നിരുന്നു. എന്നാല്‍ ചന്ദ്ര-എക്സ്-റേ നിരീക്ഷണാലയം നല്‍കിയ എക്സ്-റേ ചിത്രങ്ങള്‍ ഈ സന്ദേഹത്തിന് അറുതി വരുത്തി.  പ്രപഞ്ചത്തിന്റ ഉത്ഭവം എങ്ങിനെയാണ് എന്ന അറിവുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും എന്നു തന്നെ കരുതാം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വിവരങ്ങള്‍ക്ക് കടപ്പാട്  &lt;a href="http://chandra.harvard.edu/photo/2009/jkcs041/"&gt;http://chandra.harvard.edu/photo/2009/jkcs041/&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://archive.stsci.edu/cgi-bin/dss_form"&gt;http://archive.stsci.edu/cgi-bin/dss_form&lt;/a&gt; എന്ന വിലാസത്തില്‍ നിങ്ങള്‍ക്കും ഡിജിറ്റൈസിഡ് സ്കൈ സര്‍വ്വേയില്‍ പങ്കാളികളാകാം&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-7560220281390541367?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/7560220281390541367/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=7560220281390541367' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/7560220281390541367'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/7560220281390541367'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2009/10/jkcs041.html' title='ഏറ്റവും അകലെയുള്ള ഗാലക്സി ക്ലസ്റ്റര്‍ JKCS041'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_hkeSPEDPKE4/SuFB38HF8xI/AAAAAAAAA2U/xrYBor4GpIQ/s72-c/jkcs041.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-6200635091717641516</id><published>2009-10-20T11:38:00.003+05:30</published><updated>2009-10-20T11:49:13.206+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത'/><category scheme='http://www.blogger.com/atom/ns#' term='സമകാലികം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><title type='text'>ഓറിനോയിഡ് ഉല്‍ക്കാവര്‍ഷം നാളെ രാവിലെ</title><content type='html'>&lt;div style="text-align: center;"&gt;&lt;span style="font-weight: bold;font-size:130%;" &gt;&lt;br /&gt;ഓറിനോയിഡ് ഉല്‍ക്കാവര്‍ഷം വരുന്നൂ....&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;നാളെ (21-OCT-2009) രാവിലെ സൂര്യനുദിക്കുന്നതിനുമുന്‍പ് എഴുന്നേറ്റ് ഓറിയോണ്‍ നക്ഷത്രഗണത്തിലേക്ക് നോക്കുക. ഹാലി വാല്‍നക്ഷത്രം ഉപേക്ഷിച്ചു പോയ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അന്ന് ഭൂമി കടന്നുപോകും. സാമാന്യം നല്ല ഒരു ആകാശക്കാഴ്ചക്ക് ഹാലി അന്ന് വഴിയൊരുക്കുന്നു. ഹാലി ധൂമകേതു ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയമരും. മണിക്കൂറില്‍ ഇരുപത് മുതല്‍ അറുപത് വരെ ഉല്‍ക്കകളെ കാണാനാവും എന്നാണ് കരുതുന്നത്. മിഥുനം നക്ഷത്രഗണത്തിനും ഓറിയോണ്‍ ഗണത്തിനും ഇടയിലായാണ് ഉല്‍ക്കാപതനത്തിന്റെ സ്രോതസ്സ്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hkeSPEDPKE4/St1V1GTJemI/AAAAAAAAA2M/RL3Za7AhfTY/s1600-h/skymap_north_big.jpg"&gt;&lt;img style="cursor: pointer; width: 400px; height: 310px;" src="http://1.bp.blogspot.com/_hkeSPEDPKE4/St1V1GTJemI/AAAAAAAAA2M/RL3Za7AhfTY/s400/skymap_north_big.jpg" alt="" id="BLOGGER_PHOTO_ID_5394562299372075618" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;ഓറിനോയിഡ് ഉല്‍ക്കാപതനം എന്നാണ് ഇത് അറിയപ്പെടുന്നത്.  രാവിലെ ഏകദേശം 5 മണിയോടെ നമ്മുടെ തലക്ക് മുകളിയായാണ് ഓറിയോണും മിഥുനവും കാണപ്പെടുക.&lt;br /&gt;എല്ലാ വര്‍ഷവും ഇതേ സമയത്ത് ഈ ഉല്‍ക്കാവര്‍ഷം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ അല്പം കൂടുതല്‍ ദൃശ്യവിരുന്നിന് സാധ്യതയുണ്ടെന്നാണ് നിഗമനം. ഉല്‍ക്കാവര്‍ഷം കണ്ട് കൂടുതല്‍ വിശേഷങ്ങള്‍ അറിയിക്കുക&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-6200635091717641516?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/6200635091717641516/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=6200635091717641516' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/6200635091717641516'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/6200635091717641516'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2009/10/blog-post.html' title='ഓറിനോയിഡ് ഉല്‍ക്കാവര്‍ഷം നാളെ രാവിലെ'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_hkeSPEDPKE4/St1V1GTJemI/AAAAAAAAA2M/RL3Za7AhfTY/s72-c/skymap_north_big.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-6502159344013519857</id><published>2009-09-25T01:45:00.003+05:30</published><updated>2009-09-25T02:00:00.240+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><title type='text'>ചന്ദ്രനില്‍ ചായക്കട തുടങ്ങാന്‍ കഴിയുമോ?</title><content type='html'>&lt;span style="font-size:130%;"&gt;നീല്‍ ആംസ്ടോങ്ങ് ചന്ദ്രനില്‍ ചെന്നപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് അവിടെ ചായക്കട നടത്തിയ മലയാളിയാണെന്ന് തമാശക്ക് നാം പറയാറുണ്ട്. ചന്ദ്രനില്‍ ചായക്കട നടത്താന്‍ വെള്ളം വേണ്ടേ എന്നൊക്കെ മറുചോദ്യം ചോദിക്കാനും നാം മിടുക്കരാണ്. ചായക്കട തുടങ്ങാന്‍ പറ്റിയ തരത്തില്‍ അല്ലെങ്കിലും ചന്ദ്രനിലും ജലമുണ്ടെന്നാണ് ചന്ദ്രയാന്‍ -1 ലെ നാസയുടെ ഉപകരണം നടത്തിയ പരീക്ഷണങ്ങള്‍ പറയുന്നത്.&lt;br /&gt;&lt;br /&gt;ചന്ദ്രനില്‍ ജലമുണ്ടെന്ന് നാസ സ്ഥിരീകരിച്ചിരിക്കുന്നു. ഭാരതത്തിനും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണിത്. ജലം തന്മാത്രാരൂപത്തില്‍ ചന്ദ്രനിലെ മണ്ണുമായി ഇഴുകിച്ചേര്‍ന്നാണ് കിടക്കുന്നത്.  ധ്രുവ്വപ്രദേശങ്ങളിലാണ് ജലതന്മാത്രകളെ കണ്ടെത്തിയത്. ചന്ദ്രയാനുള്‍പ്പടെ മൂന്ന് വ്യത്യസ്ഥ ബഹിരാകാശപേടകങ്ങളിലെ നാസയുടെ ഉപകരണങ്ങള്‍ നല്‍കിയ വിവരങ്ങള്‍ വച്ചാണ് ഈ നിഗമനത്തിലേക്ക്  എത്തിച്ചേര്‍ന്നത്. ജലതന്മാത്രകള്‍ക്ക് പുറമേ ഹൈഡ്രോക്സില്‍ തന്മാത്രയേയും ചന്ദ്രോപരിതലത്തില്‍  കണ്ടെത്താന്‍ പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞു. പ്രതീക്ഷിച്ചിരുന്നതിലും അധികമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ജലത്തിന്റെ അളവ്. ചന്ദ്രയാന്‍-1 ലെ മൂണ്‍ മിനറോളജി മാപ്പര്‍ അഥവാ M-3 ,  നാസയുടെ കാസ്സിനി എന്ന പര്യവേഷണവാഹനത്തിലെ  വിഷ്വല്‍ ആന്റ് ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍ അഥവാ VIMS, നാസയുടെ തന്നെ എപ്പോക്സി പര്യവേഷണപേടകത്തിലെ  ഹൈറെസല്യൂഷന്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റര്‍ എന്നിവയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഈ നേട്ടം കൈവരിച്ചത്. ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പര്‍ ആണ് ജലസാന്നിദ്ധ്യം സ്ഥിരീകരിക്കാന്‍ പോന്ന വിവരങ്ങള്‍ ലഭ്യമാക്കിയത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hkeSPEDPKE4/SrvWWZ-ewPI/AAAAAAAAA18/eV8Y6twB1ao/s1600-h/388710main_clark_figure_3blue-full.jpg"&gt;&lt;img style="cursor: pointer; width: 400px; height: 248px;" src="http://1.bp.blogspot.com/_hkeSPEDPKE4/SrvWWZ-ewPI/AAAAAAAAA18/eV8Y6twB1ao/s400/388710main_clark_figure_3blue-full.jpg" alt="" id="BLOGGER_PHOTO_ID_5385133459869974770" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-style: italic; color: rgb(0, 0, 153);"&gt;(ഇടത് വശത്ത് ചന്ദ്രോപരിതലത്തിന്റെ ഇന്‍ഫ്രാറെഡ് ചിത്രം. വലതുവശത്ത് നീലനിറം സൂചിപ്പിക്കുന്നത് ജലത്തിന്റെ സാന്നിദ്ധ്യമാണ്. ഒരു ഗര്‍ത്തത്തിന് സമീപമാണ് ജലസാന്നിദ്ധ്യം കാണപ്പെടുന്നത്. ഇന്‍ഫ്രാറെഡ് പ്രതിഫലനശേഷിയാണ് തിളക്കമുള്ളഭാഗം സൂചിപ്പിക്കുന്നത്. തിളക്കം കുറഞ്ഞ ഭാഗങ്ങള്‍ ഇന്‍ഫ്രാറെഡ് പ്രകാശത്തിന്റെ ആഗിരണത്തെ സൂചിപ്പിക്കുന്നു.  )&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;ചന്ദ്രനിലെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തെയാണ് m-3 പഠനത്തിന് വിധേയമാക്കിയത്. ഇന്‍ഫ്രാറെഡ് തരംഗങ്ങളെയാണ് പഠനവിധേയമാക്കിയത്. ഈ ഇന്‍ഫ്രാറെഡ് വികിരണരാജിയെ പരമാവധി റെസല്യൂഷനോടെ സ്പെക്ട്രോസ്കോപ്പിക്ക് പഠനങ്ങള്‍ക്ക് വിധേയമാക്കി. ചന്ദ്രോപരിതലത്തിലെ ഘടകപദാര്‍ത്ഥങ്ങളെക്കുറിച്ച് വിശദമായ വിവരം ലഭിക്കാന്‍ ഇത് സഹായകരമായി. സ്പെക്ട്രോസ്പോപ്പിക്ക് വിശകലനങ്ങളില്‍ വികിരണരാജിയുടെ ചില ഭാഗങ്ങള്‍ ചന്ദ്രോപരിതലത്തില്‍ തന്നെ ആഗിരണം ചെയ്യപ്പെട്ടതായിക്കണ്ടു. ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ഉണ്ടെങ്കില്‍ മാത്രമേ ഈ ആഗിരണം നടക്കൂ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hkeSPEDPKE4/SrvWWhxacpI/AAAAAAAAA2E/XtNBt6SVZyE/s1600-h/388840main_green-b-20090923-516.jpg"&gt;&lt;img style="cursor: pointer; width: 400px; height: 400px;" src="http://2.bp.blogspot.com/_hkeSPEDPKE4/SrvWWhxacpI/AAAAAAAAA2E/XtNBt6SVZyE/s400/388840main_green-b-20090923-516.jpg" alt="" id="BLOGGER_PHOTO_ID_5385133461962650258" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-style: italic; color: rgb(0, 0, 153);"&gt;(ചന്ദ്രന്റെ മറ്റൊരു ഇന്‍ഫ്രാറെഡ് ചിത്രം. മൂന്ന് വ്യത്യസ്ഥ തരംഗദൈര്‍ഘ്യത്തില്‍ എടുത്തിരിക്കുന്നത്. നീല നിറം ജലതന്മാത്രകളുടേയും ഹൈഡ്രോക്സില്‍ തന്മാത്രകളുടേയും സാന്നിദ്ധ്യം കാണിക്കുന്നു. മൂന്ന് മൈക്രോമീറ്ററിലുള്ള ഇന്‍ഫ്രാറെഡ് വികിരണമാണ് നീല നിറം സൂചിപ്പിക്കുന്നത്. പച്ച 2.4 മൈക്രോമീറ്റര്‍ തരംഗത്തേയും ചുവപ്പ് പൈറോക്സീന്‍ എന്ന ധാതുവിന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്ന 2 മൈക്രോമീറ്റര്‍ തരംഗത്തേയും സൂചിപ്പിക്കുന്നു.)&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;ഈ തന്മാത്രകള്‍ ചന്ദ്രോപരിതലത്തിലെ പാറകളിലും സിലിക്കേറ്റ് അടങ്ങിയ പദാര്‍ത്ഥങ്ങളിലുമായി ഇഴുകിച്ചേര്‍ന്ന് കിടക്കുകയാണ്. ചന്ദ്രനില്‍ ജലം കണ്ടെത്തി എന്നത് ഒരിക്കലും ഒരു ജലാശയമാണ് എന്ന് അര്‍ത്ഥമില്ല. ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ചന്ദ്രനിലെ ഉപരിതലത്തില്‍ കാണപ്പെടുമ്പോള്‍ തന്നെ ചന്ദ്രനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലതന്മാത്രകളെയാണ് കൂടുതല്‍ കാണുന്നത്. ശനിയെക്കുറിച്ച് പഠിക്കാന്‍ വിക്ഷപിച്ച കാസ്സിനി പേടകം 1999ല്‍  ചന്ദ്രനടുത്തു കൂടി കടന്നു പോവുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അന്നു തന്നെ ജലത്തിന്റെ സാന്നിദ്ധ്യം അറിഞ്ഞിരുന്നെങ്കിലും അതിന് സ്ഥിരീകരണം ലഭിക്കുന്നത് ഇപ്പോഴാണ്. കാസ്സിനിയിലെ VIMS തന്ന വിവരങ്ങളും ചന്ദ്രയാനിലെ m3 തന്ന വിവരങ്ങളും ഒരേ കാര്യം തന്നെയാണ് ചൂണ്ടിക്കാണിച്ചത്. 1000 കിലോഗ്രാം ചന്ദ്രോപരിതലത്തിലെ മണ്ണില്‍ ഏതാണ്ട്  ഒരു കിലോഗ്രാം (~946ഗ്രാം) ജലമുണ്ടാകാം എന്നാണ് ഇതു വരെയുള്ള വിവരങ്ങള്‍ കാണിക്കുന്നത്. ചന്ദ്രയാനും കാസ്സിനിയും തന്ന വിവരങ്ങളെ സ്ഥിരീകരിക്കാനും വികസിപ്പിക്കാനും ഹാര്‍ട്ലി-2 എന്ന വാല്‍നക്ഷത്രത്തെക്കുറിച്ച് പഠിക്കാന്‍ അയച്ച എപ്പോക്സി തന്ന വിവരങ്ങള്‍ക്ക് സാധിച്ചു. ഹാര്‍ട്ലിയിലേക്കുള്ള യാത്രക്കിടയ്ക്ക് ഇക്കഴിഞ്ഞ ജൂണില്‍ ചന്ദ്രനടുത്തുകൂടി ഈ പര്യവേഷണവാഹനം കടന്നുപോവുകയുണ്ടായി.&lt;br /&gt;&lt;br /&gt;പുതിയ ചോദ്യങ്ങളാണ് ഈ കണ്ടെത്തല്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ചന്ദ്രനിലെ ഈ ജലം എവിടെ നിന്നും വന്നു? ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ചന്ദ്രന്റെ ധാതുഘടനയെ എങ്ങിനെ സ്വാധീനിക്കും? എല്ലാക്കാലത്തും ഈ ജലം നിലനിന്നിരുന്നോ? ഭാവിയിലും ഈ ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ഇതേപോലെ നിലനില്‍ക്കുമോ? ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങാനുള്ള ശ്രമങ്ങള്‍ക്ക് ഇത് എത്രത്തോളം സഹായകരമാണ്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ വരും കാലത്തെ പഠനങ്ങള്‍ക്കായി ഉയര്‍ന്നു വരുന്നു. ഓരോ കണ്ടെത്തലുകളും പുതിയ സമസ്യകള്‍ സൃഷ്ടിക്കുകയാണ് എന്നു സാരം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-6502159344013519857?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/6502159344013519857/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=6502159344013519857' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/6502159344013519857'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/6502159344013519857'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2009/09/blog-post.html' title='ചന്ദ്രനില്‍ ചായക്കട തുടങ്ങാന്‍ കഴിയുമോ?'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_hkeSPEDPKE4/SrvWWZ-ewPI/AAAAAAAAA18/eV8Y6twB1ao/s72-c/388710main_clark_figure_3blue-full.jpg' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-2011108853340269753</id><published>2009-09-01T09:41:00.006+05:30</published><updated>2009-09-01T10:15:57.135+05:30</updated><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><title type='text'>ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം തേടി ഒരു ബഹിരാകാശദൌത്യം - നാസയുടെ MMS</title><content type='html'>&lt;div style="text-align: center;"&gt;&lt;span style="font-weight: bold;font-size:130%;" &gt;&lt;br /&gt;&lt;span style="color: rgb(255, 102, 0);"&gt;ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം തേടി ഒരു ബഹിരാകാശദൌത്യം - നാസയുടെ MMS&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;കാന്തത്തിന്റെ നിരവധി ഉപയോഗങ്ങള്‍  നമുക്കറിയാം. കാന്തികതയെക്കുറിച്ചും അതിന്റെ പ്രയോഗങ്ങളെക്കുറിച്ചുമെല്ലാം അറിയാം. പക്ഷേ ലളിതമായ ചില ചോദ്യങ്ങള്‍ക്ക് നമുക്ക് ഇന്നും ഉത്തരമില്ല. കാന്തികപുനര്‍ബന്ധം (Magnetic Reconnection) എന്ന പ്രപഞ്ചത്തില്‍ സാധാരണമായ പ്രതിഭാസത്തിന്റെ പൊരുളന്വേഷിച്ചാണ് ഇപ്പോള്‍ നാസയുടെ ശാസ്ത്രജ്ഞര്‍ പരീക്ഷണങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. സൂര്യനിലെ കാന്തികത വളരെയധികം പഠനവിഷയമായ ഒന്നാണ്. സൌരആളലുകളുടേയും(Solar Flares ) സൌരകളങ്കങ്ങളുടേയും(Sun Spots) കാരണങ്ങളിലൊന്ന് സൂര്യനിലെ കാന്തികതയാണ് എന്നത് വ്യക്തമാണ്. കാന്തികബലരേഖകളുടെ പുന്‍ബന്ധനമാണ് സൌരആളലുകള്‍ക്ക് വഴിതെളിക്കുന്നത്. കോടിക്കണക്കിന് ആറ്റം ബോബുകള്‍ക്ക് സമാനമായ ഊര്‍ജ്ജമാണ് ഓരോ കാന്തികപുനര്‍ബന്ധനവും സൌരആളലുകളിലൂടെ പുറത്തുവിടുന്നത്. ഭൂമിയില്‍ ഇത് അറോറകള്‍ക്കും കാന്തികകൊടുങ്കാറ്റുകള്‍ക്കും കാരണമാകുന്നു. ഫ്യൂഷന്‍ റിയാക്ടറുകളില്‍ ഇത് വന്‍ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;പക്ഷേ ഇന്നും ശാസ്ത്രജ്ഞര്‍ക്ക് ഈ പ്രതിഭാസത്തിന്റെ പൊരുള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കാന്തികതയുടെ അടിസ്ഥാനം ലളിതമാണ്. കാന്തികബലരേഖകള്‍ പരസ്പരം കൂട്ടിമുട്ടുകയും പരസ്പരം നശിച്ച് ഊര്‍ജ്ജം മുഴുവന്‍ പുറത്തുവിടുകയും ചെയ്യുന്നു. ഈ കാന്തികഊര്‍ജ്ജം താപമായും ചാര്‍ജ്ജ് കണങ്ങളുടെ ഗതികോര്‍ജ്ജമായും പുറത്തുവരുന്നു. കാന്തികപുനര്‍ബന്ധം എന്തുകൊണ്ട് ഇത്രയധികം ഊര്‍ജ്ജം പുറത്തുവിടാന്‍ കാരണമാകുന്നു എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യമായി ബാക്കി നില്‍ക്കുന്നത്. സിമുലേഷനുകളിലൂടെയും പരീക്ഷണശാലകളിലെ പരീക്ഷണങ്ങളിലൂടെയും ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഇതു വരെ നമുക്കതിന് കഴിഞ്ഞിട്ടില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://sprg.ssl.berkeley.edu/%7Etohban/nuggets/images/14_flare_model.gif"&gt;&lt;img style="cursor: pointer; width: 417px; height: 538px;" src="http://sprg.ssl.berkeley.edu/%7Etohban/nuggets/images/14_flare_model.gif" alt="" border="0" /&gt;&lt;/a&gt;&lt;br /&gt;(കാന്തികപുനര്‍ബന്ധം വിശദമാക്കുന്ന ചിത്രം. ----കടപ്പാട് നാസ)&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താനാണ് നാസ ഭൂമിയിലെ ചെറിയ പരീക്ഷണശാലകള്‍ വിട്ട് ബഹിരാകാശത്തേക്ക് ചേക്കേറേന്‍ പോകുന്നത്. മാഗ്നറ്റോസ്ഫെറിക്ക് മള്‍ട്ടിസ്കെയില്‍ മിഷന്‍ (Magnetospheric Multiscale Mission - MMS)എന്നാണ് ഈ പുതിയ ദൌത്യത്തിന്റെ പേര്. നാല് ബഹിരാകാശ വാഹനങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തിലൂടെ പറന്നു നടന്ന് കാന്തികപുനര്‍ബന്ധത്തെക്കുറിച്ച്  വിശദമായി പഠിക്കും. 2009 ജൂണില്‍ അംഗീകരിക്കപ്പെട്ട ഈ പ്രൊജക്റ്റുമായി നാസയിലെ ശാസ്ത്രജ്ഞര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശയാനത്തിന്റെ പണി അവര്‍ ആരംഭിച്ചു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;കാന്തികപുനര്‍ബന്ധം പഠിക്കാനുള്ള ഏറ്റവും മികച്ചതും പ്രകൃതിദത്തവുമായ പരീക്ഷണശാലയാണ് ഭൂമിയുടെ മാഗ്നറ്റോസ്ഫിയര്‍. ഇത്രയും വലുതും കാന്തികപുനര്‍ബന്ധം തുടര്‍ച്ചയായി നടക്കുന്നതുമായ മറ്റൊരു പരീക്ഷണശാല ഇന്ന് അപ്രാപ്യമാണ് എന്നു തന്നെ പറയാം. ഭൂമിയുടെ മാഗ്നറ്റോസ്ഫിയറിന്റെ പുറം പാളികളില്‍ ,സൌരക്കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലവുമായി സമ്പര്‍ക്കത്തില്‍ വരുന്നയിടങ്ങളില്‍ ആണ് കാന്തികപുനര്‍ബന്ധം നടക്കുന്നത്.  ഭൂമിയേയും സൂര്യനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന താത്കാലിക കാന്തിക പോര്‍ട്ടലുകള്‍ തന്നെ ഇവിടെ സൃഷ്ടിക്കപ്പെടുന്നു. അറോറയ്ക്കും മറ്റും കാരണമാകുന്ന പ്ലാസ്മ അവസ്ഥയിലുള്ള ഉന്നതഊര്‍ജ്ജ കണങ്ങളെ ഭൂമിയിലേക്ക് തള്ളിവിടുന്നതില്‍ ഈ കാന്തികപുനര്‍ബന്ധത്തിനുള്ള പങ്ക് വളരെ വലുതാണ്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://mms.space.swri.edu/Payload-deck-400.jpg"&gt;&lt;img style="cursor: pointer; width: 400px; height: 243px;" src="http://mms.space.swri.edu/Payload-deck-400.jpg" alt="" border="0" /&gt;&lt;/a&gt;&lt;br /&gt;(കാന്തികപുനര്‍ബന്ധത്തെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിക്കുന്ന പേടകങ്ങളിലൊന്നിന്റെ ഘടന)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;നാല് ബഹിരാകാശനിലയങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നര മീറ്ററോളം വ്യാസവും ഒന്നേകാല്‍ മീറ്ററോളം ഉയരവുമുള്ളതാണ് ഈ പര്യവേഷണയാനങ്ങള്‍. വൈദ്യുതകാന്തിക ക്ഷേത്രത്തേയും ചാര്‍ജ്ജിത കണങ്ങളേയും നിരീക്ഷിക്കാനും പഠിക്കാനുമുള്ള ഉപകരണങ്ങള്‍ തയ്യാറാക്കുന്നത് വിവിധ യൂണിവേഴ്സിറ്റികളാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ ഉപകരണങ്ങളെ ഹൊഡാര്‍ഡ്ഡ് സ്പേസ് സെന്ററില്‍ വച്ചായിരിക്കും ബഹിരാകാശയാനവുമായി കൂട്ടിയിണക്കുന്നത്. അറ്റ്ലസ്സ് - V റോക്കറ്റ് ഉപയോഗിച്ച് 2014 ലാണ് വിക്ഷേപണം നടത്താന്‍ ലക്ഷ്യമിടുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://www.nasa.gov/centers/goddard/images/content/369469main_mms_boundary_HI.jpg"&gt;&lt;img style="cursor: pointer; width: 500px; height: 388px;" src="http://www.nasa.gov/centers/goddard/images/content/369469main_mms_boundary_HI.jpg" alt="" border="0" /&gt;&lt;/a&gt;&lt;br /&gt;( എം.എം.എസ് - കാന്തികപുനര്‍ബന്ധത്തെക്കുറിച്ച് പഠിക്കുന്ന നാല് പര്യവേഷണപേടകങ്ങള്‍.  - ഒരു ചിത്രകാരഭാവന    ---- കടപ്പാട് നാസ )&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;എം.എം.എസ് കണ്ടെത്തുന്ന  ഭൌതികശാസ്ത്രത്തിലെ ഓരോ നിയമങ്ങളും ഭൂമിയിലെ ഊര്‍ജ്ജപ്രതിസന്ധിക്കുള്ള പരിഹാരമായിത്തീരാനാണ് സാധ്യത. ശുദ്ധമായതും പരിസ്ഥിതി മലിനീകരണം കുറഞ്ഞതുമായ ഊര്‍ജ്ജസ്രോതസ്സാണ് ന്യൂക്ലിയാര്‍ ഫ്യൂഷന്‍. ടോക്കോമാക്ക്(Tokamak) എന്നറിയപ്പെടുന്ന വന്‍ വൈദ്യുതകാന്തങ്ങള്‍ ഉപയോഗിച്ചാണ് ഇന്ന് പരീക്ഷണശാലകളില്‍ ന്യൂക്ലിയാര്‍ ഫ്യൂഷന്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നത്. ഉന്നതമായ ഊഷ്മാവില്‍ സ്ഥിതിചെയ്യുന്ന പ്ലാസ്മ അവസ്ഥയിലുള്ള ഇന്ധനത്തെ സൂക്ഷിക്കാന്‍ പറ്റിയ മറ്റ് പാത്രങ്ങളൊന്നും തന്നെ ഇന്ന് കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും ടോക്കോമാക്ക് ഉപയോഗിച്ചിട്ടു പോലും പ്ലാസ്മയെ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കാന്തികപുനര്‍ബന്ധമാണ് ഇവിടെയും പ്രശ്നമുണ്ടാക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത്. 'ഈര്‍ച്ചവാള്‍ തകര്‍ച്ച' (sawtooth crash) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം പലപ്പോഴും ഉന്നത താപനിലയിലും മര്‍ദ്ദത്തിലും ഉള്ള പ്ലാസ്മ അവസ്ഥയിലുള്ള ഇന്ധനം ടോക്കോമാക്കില്‍ നിന്നും രക്ഷപ്പെട്ടു പോകാന്‍ കാരണമാകുന്നു. അത്യന്തം അപകടകരമായ അവസ്ഥയാണിത്. നിയന്ത്രിത ന്യൂക്ലിയാര്‍ ഫ്യൂഷന്‍ എന്ന സ്വപ്നത്തിന് തടസ്സമായി നില്‍ക്കുന്നതും ഈ ഒരു പ്രതിഭാസമാണ്.&lt;br /&gt;&lt;br /&gt;ടോക്കമാക്കില്‍ കാന്തികപുനര്‍ബന്ധം നടക്കുന്നുണ്ടെങ്കിലും വളരെ ചെറിയ ഒരു വിസ്തൃതിയില്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. ഏതാനും മില്ലിമീറ്ററുകള്‍ മാത്രം വ്യാപ്തത്തില്‍ നടക്കുന്ന ഈ കാന്തികപുനര്‍ബന്ധത്തെക്കുറിച്ച് പഠിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഭൂമിയുടെ കാന്തികക്ഷേത്രത്തില്‍ നടക്കുന്ന പുനര്‍ബന്ധം കിലോമീറ്ററുകള്‍ വിസ്തൃതമായ പ്രദേശത്താണ് നടക്കുന്നത്. ഈ പ്രദേശത്തേക്ക് കടന്നു ചെന്ന് വലിയ സംവേദിനികള്‍ ഉപയോഗിച്ച്  പ്രതിഭാസത്തിന്റെ കാരണം തേടാന്‍ ഇത് സഹായകരമാകുന്നു. ബഹിരാകാശവാഹനങ്ങളെ ഈ പഠനത്തിനായി ഉപയോഗിക്കാനുള്ള കാരണവും ഇത് തന്നെയാണ്.&lt;br /&gt;&lt;br /&gt;ഊര്‍ജ്ജപ്രതിസന്ധിക്ക് ഒരുത്തരം കൂടി ലഭിക്കാന്‍ ഒരു പക്ഷേ ഈ പര്യവേഷണം നമുക്ക് സഹായകരമായേക്കാം. ന്യൂക്ലിയാര്‍ ഫ്യൂഷന്‍ റിയാക്ടറുകള്‍ ഇന്നും ശാസ്ത്രജ്ഞരുടെ സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ്. ഉന്നതഊഷ്മാവും മര്‍ദ്ദവും വേണ്ടിവരുന്ന ന്യക്ലിയാര്‍ ഫ്യൂഷന്‍  നിയന്ത്രിതമായി നടത്തി അതില്‍ നിന്നും ഊര്‍ജ്ജം കറന്നെടുക്കുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയാണ്. ആ വെല്ലുവിളികള്‍ക്ക് ഒരു പരിഹാരമാകാന്‍ MMS ന് കഴിയട്ടെ എന്ന് ഒരു ഹരിതഊര്‍ജ്ജം സ്വപ്നം കണ്ട് നമുക്കാശിക്കാം.&lt;br /&gt;&lt;br /&gt;അവലംബം - http://science.nasa.gov/headlines/y2009/31aug_mms.htm?list1116674&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-2011108853340269753?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/2011108853340269753/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=2011108853340269753' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/2011108853340269753'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/2011108853340269753'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2009/09/mms.html' title='ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം തേടി ഒരു ബഹിരാകാശദൌത്യം - നാസയുടെ MMS'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-3241599209983373633</id><published>2009-08-28T16:29:00.004+05:30</published><updated>2009-08-28T16:40:10.783+05:30</updated><category scheme='http://www.blogger.com/atom/ns#' term='സാങ്കേതികം'/><category scheme='http://www.blogger.com/atom/ns#' term='സമകാലികം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><title type='text'>കൊതുകുകടിയേല്‍ക്കാത്ത നാളുകള്‍ വരുന്നൂ...</title><content type='html'>&lt;span style="font-size:130%;"&gt;&lt;br /&gt;ശാസ്ത്രസാങ്കേതികവിദ്യകളിലൂടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും മീതെ മനുഷ്യന്‍ ആധിപത്യം സ്ഥാപിച്ചിട്ടും ഒരിക്കലും തോല്‍ക്കാതെ നമ്മോട് പൊരുതിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചുജീവിയാണ് കൊതുക്. കൊതുകുകടിയേല്‍ക്കാത്ത ആരും തന്നെ ഉണ്ടാകുമെന്നു തോന്നുന്നില്ല. കൊതുക് പരത്തുന്ന രോഗങ്ങളിലൂടെ ദിനം പ്രതി രോഗികളാകുന്നവരും മരിക്കുന്നവരും നിരവധിയാണ്.  കൊതുകിനെ തുരത്താന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ നാം അവലംബിച്ചിട്ടുണ്ട്. കൊതുകുവലകളും , കൊതുകുതിരികളും തുടങ്ങി നിരവധി വ്യത്യസ്ഥ ഉല്‍പ്പന്നങ്ങളാണ് നാം വാങ്ങിച്ചു കൂട്ടുന്നത്. ഇതില്‍ പലതും വിഷമയവും പരിസരമലിനീകാരികളും കൂടിയാണ്. ഇപ്പോഴിതാ കൊതുകുനെ തുരത്താന്‍ മറ്റൊരു നൂതന സംവിധാനവുമായി റിവര്‍സെഡ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നു. പഴയീച്ചകളില്‍ നടത്തിയ പഠനമാണ് കൊതുകകള്‍ക്കെതിരേ പരിസ്ഥിതി സൌഹാര്‍ദ്ദപരവും ചിലവുകുറഞ്ഞതുമായ പുതിയ കണ്ടുപിടുത്തത്തിലേക്ക് വഴി തെളിച്ചത്.&lt;br /&gt;&lt;br /&gt;അപകടഭീതിയുണ്ടാകുമ്പോള്‍ പഴയീച്ചകള്‍ കാര്‍ബണ്‍ഡയോക്സൈഡ് വാതകം പുറത്തു വിടും. ഇത് മറ്റ് പഴയീച്ചകള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. പഴയീച്ചയുടെ തലയിലുള്ള ആന്റിന (കൊമ്പ്) കാര്‍ബണ്‍ഡയോക്സെഡിനെ തിരിച്ചറിയാനുള്ള മികച്ച ഒരു സംവേദിനിയാണ്. ഈ ആന്റിനയിലുള്ള ന്യൂറോണുകള്‍ നല്‍കുന്ന സന്ദേശം ആ സ്ഥലത്തു നിന്നും മാറിനില്‍ക്കാന്‍ പഴയീച്ചകളെ പ്രേരിപ്പിക്കും. പക്ഷേ വിചിത്രമെന്നു പറയട്ടെ പഴങ്ങളും മറ്റ് ഫലവര്‍ഗ്ഗങ്ങളും കാര്‍ബണ്‍ഡയോക്സൈഡ് പുറത്തുവിടുന്നുണ്ട്. എന്നാല്‍ ഇവിടെ യാതൊരു അപകടഭീതിയുമില്ലാതെ പഴയീച്ചകള്‍ ഒത്തുകൂടുകയും ചെയ്യും. ശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ ഇത് ഒരു പ്രഹേളികയായിരുന്നു.&lt;br /&gt;&lt;br /&gt;എന്റമോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ആനന്ദശങ്കര്‍ റേയും അദ്ദേഹത്തിന്റെ ശിഷ്യയായ സ്റ്റിഫാനി ടര്‍ണറും ചേര്‍ന്ന് ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തിയിരിക്കുന്നു. പഴങ്ങള്‍ പഴുക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേകതരം ഗന്ധമുള്ള രാസവസ്തുവിനെ ഇവര്‍ തിരിച്ചറിഞ്ഞു. പഴയീച്ചകളുടെ കാര്‍ബണ്‍ഡയോക്സൈഡ് തിരിച്ചറിയാന്‍ സഹായിക്കുന്ന ന്യൂറോണിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ ഈ രാസവസ്തുവിന് കഴിയുന്നു എന്ന് പരീക്ഷണങ്ങളിലൂടെ ഇവര്‍ കണ്ടെത്തി. പ്രത്യേക ഗന്ധമുണ്ടാക്കുന്ന ഹെക്സനോള്‍, 2,3 ബ്യൂട്ടെയ്നിഡിയോണ്‍   എന്നീ രാസവസ്തുക്കളാണ് പഴയീച്ചയുടെ ന്യൂറോണിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ സഹായിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;object width="425" height="344"&gt;&lt;param name="movie" value="http://www.youtube.com/v/2qEOQ4pwZiQ&amp;amp;color1=0xb1b1b1&amp;amp;color2=0xcfcfcf&amp;amp;hl=en&amp;amp;feature=player_embedded&amp;amp;fs=1"&gt;&lt;param name="allowFullScreen" value="true"&gt;&lt;param name="allowScriptAccess" value="always"&gt;&lt;embed src="http://www.youtube.com/v/2qEOQ4pwZiQ&amp;amp;color1=0xb1b1b1&amp;amp;color2=0xcfcfcf&amp;amp;hl=en&amp;amp;feature=player_embedded&amp;amp;fs=1" type="application/x-shockwave-flash" allowfullscreen="true" allowscriptaccess="always" width="425" height="344"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പഴയീച്ചയില്‍ നടത്തിയ ഈ കണ്ടെത്തല്‍ ക്യൂലക്സ് കൊതുകുകള്‍ക്കെതിരേ ഉപയോഗിക്കാവുന്നതാണ് എന്ന് ആനന്ദശങ്കറും സ്റ്റിഫാനിയും അവകാശപ്പെടുന്നു.  ക്യൂലക്സ് കൊതുകുകളിലും കാര്‍ബണ്‍ഡയോക്സൈഡ് തിരിച്ചറിയാനുള്ള ന്യൂറോണുകള്‍ ഉണ്ട്. പഴയീച്ച കാര്‍ബണ്‍ഡയോക്സൈഡിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് അവിടെ നിന്നും രക്ഷപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍ ക്യൂലക്സ് കൊതുകുകള്‍ മനുഷ്യസാന്നിദ്ധ്യം തിരിച്ചറിയാനാണ് ഈ കഴിവ് ഉപയോഗിക്കുന്നത്. മനുഷ്യന്റെ ശ്വസനപ്രക്രിയയില്‍ പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്സൈഡ് ആണ് ക്യൂലക്സ് കൊതുകുകളെ നമ്മിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. കൊതുകുകളുടെ ന്യൂറോണുകളെ പ്രവര്‍ത്തനരഹിതമാക്കാനുള്ള കഴിവുള്ള ഹെക്സനോളിനേയും ബ്യുട്ടനാളിനേയും തിരിച്ചറിയാന്‍ ആനന്ദശങ്കറിനും സ്റ്റിഫാനിക്കും കഴിഞ്ഞു. ഈ കണ്ടെത്തല്‍ കൊതുകിനെ അകറ്റിനിര്‍ത്താനുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് പുതിയ ഒരു തലം നല്‍കുമെന്നാണ് ഇവരുടെ പ്രതീക്ഷ.&lt;br /&gt;&lt;br /&gt;ആഗസ്റ്റ് 26 ലെ നേച്ചര്‍ ജേര്‍ണലിലാണ് ഇവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.&lt;br /&gt;&lt;br /&gt;അവലംബം&lt;br /&gt;&lt;a href="http://newsroom.ucr.edu/news_item.html?action=page&amp;amp;id=2155"&gt;http://newsroom.ucr.edu/news_item.html?action=page&amp;amp;id=2155&lt;/a&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-3241599209983373633?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/3241599209983373633/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=3241599209983373633' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/3241599209983373633'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/3241599209983373633'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2009/08/blog-post_28.html' title='കൊതുകുകടിയേല്‍ക്കാത്ത നാളുകള്‍ വരുന്നൂ...'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-9162945597061039139</id><published>2009-08-18T13:47:00.005+05:30</published><updated>2009-08-18T14:15:16.118+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത'/><category scheme='http://www.blogger.com/atom/ns#' term='സമകാലികം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><title type='text'>ജീവന്റെ അടിസ്ഥാന ശിലയുമായി ഒരു വാല്‍നക്ഷത്രം...</title><content type='html'>&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;ജീവന്റെ അടിസ്ഥാന ശിലയുമായി ഒരു വാല്‍നക്ഷത്രം...&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഭൌമേതരജീവന്‍ എന്നത് ശാസ്ത്രകല്പിത കഥകളിലെ സജീവമായ വിഷയമാണ്. അവരുടെ ഭാവനക്ക് ചിറകു വിരിക്കാന്‍ ഇപ്പോള്‍ മറ്റൊരു കാരണം കൂടി.  ജീവന്റെ അടിസ്ഥാനശിലകളായ പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്ന അമിനോ ആസിഡുകള്‍ സൌരയൂഥത്തില്‍ എവിടെയെങ്കിലും കണ്ടെത്താനായി ശാസ്ത്രജ്ഞര്‍ ശ്രമിച്ചു തുടങ്ങിയിട്ട് കാലങ്ങളായി.   ഇത്തരം അമിനോ അസിഡുകളിലൊന്നായ ഗ്ലൈസിന്‍ എന്ന രാസവസ്തുവിനെ ഒരു വാല്‍നക്ഷത്രത്തില്‍  കണ്ടെത്തിയിരിക്കുന്നു.  ജീവിവര്‍ഗ്ഗങ്ങള്‍ പ്രോട്ടീന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അമിനോ അമ്ളമാണ് ഗ്ലൈസിന്‍. ഇതാദ്യമായാണ് ഒരു വാല്‍നക്ഷത്രത്തില്‍ ഗ്ലൈസിന്‍ കണ്ടെത്തുന്നത്.&lt;br /&gt;&lt;br /&gt;ഭൂമിയിലെ ജീവന്‍ ഉടലെടുത്തത് വാല്‍നക്ഷത്രങ്ങള്‍ കൊണ്ടുവന്ന കാര്‍ബണികസംയുക്തങ്ങളില്‍ നിന്നുമാണ് എന്ന ഒരു വാദം നിലവിലുണ്ട്. ആ വാദത്തിനെ ബലപ്പെടുത്തുന്ന ഒരു കണ്ടെത്തലാണ് നാസ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 2009 ആഗസ്റ്റ് 16 ന് അമേരിക്കയിലെ വാഷിംഗ്ടണ്‍ ആസ്ഥാനമായ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയിലാണ് ഇതു സംബന്ധിച്ച ഗവേഷണപ്രബന്ധം അവതരിപ്പിക്കപ്പെട്ടത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/SopkGDK7RVI/AAAAAAAAA1k/E7floNRbEaU/s1600-h/361283main_sd_comet_2400x3000.jpg"&gt;&lt;img style="cursor: pointer; width: 320px; height: 400px;" src="http://4.bp.blogspot.com/_hkeSPEDPKE4/SopkGDK7RVI/AAAAAAAAA1k/E7floNRbEaU/s400/361283main_sd_comet_2400x3000.jpg" alt="" id="BLOGGER_PHOTO_ID_5371215560685864274" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-style: italic; color: rgb(0, 0, 153);"&gt;(സ്റ്റാര്‍ഡസ്റ്റ് പേടകം വാല്‍നക്ഷത്രത്തിനടുത്തു കൂടി സഞ്ചരിച്ച് സാമ്പിളുകള്‍ ശേഖരിക്കുന്നു. ഒരു ചിത്രകാരഭാവന. കടപ്പാട്-നാസ-JPL)&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;ജീവന്‍ എന്ന പ്രതിഭാസം ഭൂമിയില്‍ മാത്രമല്ല പ്രപഞ്ചത്തില്‍ എല്ലായിടത്തും കാണപ്പെടാം എന്ന ആശയത്തിന് ബലം നല്‍കുന്നതാണ് ഈ കണ്ടെത്തല്‍. ജീവന്‍ പ്രപഞ്ചത്തില്‍ അപൂര്‍വ്വമായ ഒന്നല്ല എന്ന് കരുതേണ്ടിവരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷകര്‍ പറയുന്നത്.&lt;br /&gt;ശരീരത്തിനെ നിലനിര്‍ത്തുന്നതു തന്നെ പ്രോട്ടീനുകളാണ്. വിവിധതരത്തിലുള്ള പ്രോട്ടീനുകളുടെ പ്രവര്‍ത്തനം മൂലമാണ് ശരീരത്തിലെ രാസപ്രക്രിയകള്‍ നിയന്ത്രിക്കപ്പെടുന്നതും.  ദശലക്ഷക്കണക്കിന് വരുന്ന ഈ വ്യത്യസ്ഥ പ്രോട്ടീനുകളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് വെറും ഇരുപത് അമിനോ ആസിഡുകളുടെ വിവിധ തരത്തിലുള്ള കൂടിച്ചേരലുകള്‍ മൂലമാണ്.&lt;br /&gt;&lt;br /&gt;സ്റ്റാര്‍ഡസ്റ്റ് എന്ന ദൌത്യമായിരുന്നു ഈ കണ്ടെത്തലിനു പിന്നില്‍. വൈല്‍ഡ് - 2 എന്ന വാല്‍നക്ഷത്രത്തിന്റെ പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനാണ് സ്റ്റാര്‍ഡസ്റ്റ് എന്ന ദൌത്യം ആസൂത്രണം ചെയ്തത്.  1999 ഫെബ്രുവരി 7 ന് വിക്ഷേപിച്ച സ്റ്റാര്‍ഡസ്റ്റ് പേടകം ചന്ദ്രനുമപ്പുറത്തുള്ള ഒരു സ്ഥലത്തു നിന്നും എന്തെങ്കിലും ഒരു പദാര്‍ത്ഥം ഭൂമിയിലെത്തിക്കാനുള്ള ആദ്യ ദൌത്യമായിരുന്നു.  അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ജാനുവരി 2 ന് ഈ പേടകം  വൈല്‍ഡ് 2 എന്ന ധൂമകേതുവിന്റെ അടുത്തെത്തി. ഐസ് നിറഞ്ഞ ധൂമകേതുവിന്റെ കേന്ദ്രത്തിനു ചുറ്റുമുള്ള പൊടിപടലത്തിനും വാതകങ്ങള്‍ക്കും ഇടയിലൂടെ സ്റ്റാര്‍ഡസ്റ്റ് കടന്നു പോയി. എയറോജെല്‍ എന്നറിയപ്പെടുന്ന സ്പോഞ്ച് പോലെയുള്ള സ്വീകരണി ഉപയോഗിച്ച് ധൂമകേതുവിന് ചുറ്റുമുള്ള വാതകങ്ങളും പൊടിയും സ്റ്റാര്‍ഡസ്റ്റ് ശേഖരിച്ചു. പ്രത്യേകരീതിയിലുള്ള പേടകത്തില്‍ സുരക്ഷിതമായി അടക്കം ചെയ്ത ഈ ധൂമകേതു പദാര്‍ത്ഥം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ജാനുവരി 15 ന് തിരിച്ച് ഭൂമിയിലെത്തിച്ചു. പ്രത്യേകം തയ്യാറാക്കിയ പാരച്യൂട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഈ തിരിച്ചിറക്കല്‍.  അന്നു മുതല്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഈ പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള പഠനത്തിലായിരുന്നു.&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/Soppjl-Z6-I/AAAAAAAAA10/W0REXjST88I/s1600-h/Stardust_Capsule_on_Ground_011506.JPG"&gt;&lt;img style="cursor: pointer; width: 400px; height: 266px;" src="http://4.bp.blogspot.com/_hkeSPEDPKE4/Soppjl-Z6-I/AAAAAAAAA10/W0REXjST88I/s400/Stardust_Capsule_on_Ground_011506.JPG" alt="" id="BLOGGER_PHOTO_ID_5371221565802933218" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="color: rgb(0, 0, 153);"&gt;(2006 ല്‍ സ്റ്റാര്‍ഡസ്റ്റ് എയറോജെല്‍ അടക്കം ചെയ്ത പേടകം  ഭൂമിയില്‍ തിരിച്ചിറങ്ങിയപ്പോള്‍. വളരെ ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രത്തിനായി ചിത്രത്തില്‍ അമര്‍ത്തുക. കടപ്പാട് - നാസ)&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ധൂമകേതുവിന്റെ സാംപിള്‍ ശേഖരിച്ചിരിക്കുന്ന എയറോജെല്‍ സൂക്ഷിച്ച പേടകത്തിന്റെ വശങ്ങളിലുള്ള അലൂമിനിയം ഫോയില്‍ ആണ് ഇവര്‍ പരിശോധനക്ക് വിധേയമാക്കിയത്. എയറോജെല്ലില്‍ കൂടി കടന്നുപോകുന്ന പൊടിയും വാതകങ്ങളും അലൂമിനിയം ഫോയിലിലും കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ട് എന്ന നിഗമനത്തിലായിരുന്നു പരിശോധന. ആ നിഗമനം തെറ്റിയില്ല. എയറോജെല്ലിലെ പദാര്‍ത്ഥം പരിശോധിക്കാതെ തന്നെയുള്ള പരീക്ഷണമായതിനാല്‍ അതി സൂഷ്മമായ ഉപകരണങ്ങള്‍ വേണ്ടിയിരുന്നു. ഈ സാംപിള്‍ പഠിക്കുവാനുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനും ഗവേഷണത്തിനും തന്നെ രണ്ടു വര്‍ഷം എടുത്തു എന്നാണ് നാസ പറയുന്നത്. പദാര്‍ത്ഥത്തിലെ ഓരോ തന്മാത്രകളെക്കുറിച്ചും പഠിക്കാന്‍ കഴിയുന്ന ഉപകരണങ്ങളായിരുന്നു ആവശ്യം. ഭൂമിയിലെ ഒരു തരത്തിലുള്ള പദാര്‍ത്ഥങ്ങളും ധൂമകേതു സാംപിളില്‍ കയറിക്കൂടരുത്. അത്രക്ക് സൂഷ്മമായും സുരക്ഷിതമായും ചെയ്ത പഠനങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രജ്ഞരേയും ശാസ്ത്രകുതുകികളേയും ആവേശം കൊള്ളിക്കുന്ന ഈ വാര്‍ത്ത പുറത്തുവന്നത്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a style="color: rgb(0, 0, 153);" onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/SopkqwhYE-I/AAAAAAAAA1s/8dOMZocVSO8/s1600-h/361304main_ParticleHits_lgweb.jpg"&gt;&lt;img style="cursor: pointer; width: 400px; height: 225px;" src="http://4.bp.blogspot.com/_hkeSPEDPKE4/SopkqwhYE-I/AAAAAAAAA1s/8dOMZocVSO8/s400/361304main_ParticleHits_lgweb.jpg" alt="" id="BLOGGER_PHOTO_ID_5371216191334912994" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="color: rgb(0, 0, 153);"&gt;(സ്റ്റാര്‍ഡസ്റ്റിലെ എയറോജല്‍ സംവിധാനം. വാതകകണങ്ങളും പൊടിയും ഇടിക്കുന്നത് വെള്ളനിറത്തില്‍ കാണിച്ചിരിക്കുന്നു. എയറോജെല്‍ പച്ചനിറത്തില്‍. - ഒരു ചിത്രകാരഭാവനാ ചിത്രം - കടപ്പാട് - നാസ-JPL)&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;നേരത്തേ എയറോജെല്ലില്‍ ഉള്ള ധൂമകേതുവിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഗ്ലൈസിന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഭൂമിയില്‍ എത്തിയ ശേഷം ഏതെങ്കിലും തരത്തില്‍ മലിനീകരിക്കപ്പെട്ട് വന്നതാണോ എന്ന സംശയം ശാസ്ത്രജ്ഞര്‍ക്കുണ്ടായി. ഐസോടോപ്പിക്ക് പരിശോധനയാണ് ഭൌമേതര ഗ്ലൈസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ ന്യൂട്രോണുകളുടെ എണ്ണത്തില്‍ വരുന്ന വ്യതിയാനമാണ് ഐസോടോപ്പുകളെ സൃഷ്ടിക്കുന്നത്. കാര്‍ബണ്‍ ആറ്റത്തിന്റെ കാര്യത്തില്‍ ആറ് ന്യൂട്രോണും ആറ് പ്രോട്ടോണും ആണ് ന്യൂക്ലിയസ്സിനുള്ളില്‍ സാധാരണ കണ്ടുവരുന്നത്. എന്നാല്‍ ആറ് പ്രോട്ടോണും ഏഴ് ന്യൂട്രോണും ഉള്ള കാര്‍ബണ്‍ ആറ്റങ്ങളായിരുന്നു സ്റ്റാര്‍ഡസ്റ്റ് ശേഖരിച്ച സാമ്പിളിലെ ഗ്ലൈസിനില്‍ ഉണ്ടായിരുന്നത്. കാര്‍ബണ്‍ -13 എന്നറിയപ്പെടുന്ന ഐസോടോപ്പിന്റെ അധികമായ സാന്നിദ്ധ്യമാണ് ഗ്ലൈസിന്റെ ഉറവിടം ഭൌമേതരം ആണ് എന്ന് ഉറപ്പിച്ചു പറയാന്‍ നാസ കാരണമായെടുത്തത്.&lt;br /&gt;&lt;br /&gt;നമുക്ക് കാത്തിരിക്കാം.... ജീവന്റെ ഉറവിടം തേടിയുള്ള യാത്രയില്‍ നമ്മുടെ  സഹയാത്രികരെ കണ്ടെത്തുന്ന കാലത്തിനായി...&lt;br /&gt;&lt;br /&gt;അവലംബം&lt;br /&gt;&lt;a href="http://www.nasa.gov/mission_pages/stardust/news/stardust_amino_acid.html"&gt;http://www.nasa.gov/mission_pages/stardust/news/stardust_amino_acid.html&lt;/a&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-9162945597061039139?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/9162945597061039139/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=9162945597061039139' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/9162945597061039139'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/9162945597061039139'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2009/08/blog-post_18.html' title='ജീവന്റെ അടിസ്ഥാന ശിലയുമായി ഒരു വാല്‍നക്ഷത്രം...'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_hkeSPEDPKE4/SopkGDK7RVI/AAAAAAAAA1k/E7floNRbEaU/s72-c/361283main_sd_comet_2400x3000.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-6949242222585969530</id><published>2009-08-16T16:32:00.006+05:30</published><updated>2009-08-17T23:27:17.869+05:30</updated><category scheme='http://www.blogger.com/atom/ns#' term='സമകാലികം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><title type='text'>നമ്മുടെ വീടുകള്‍ പവ്വര്‍ ഹൌസുകളാക്കാന്‍ ദേശീയ സൌര ദൌത്യം വരുന്നൂ..</title><content type='html'>&lt;div style="text-align: center;"&gt;&lt;span style="font-weight: bold;font-size:130%;" &gt;ദേശീയ സൌര ദൌത്യം&lt;/span&gt;&lt;br /&gt;(National Solar Mission)&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;ഇന്ത്യ ദേശീയ സൌര ദൌത്യത്തിലൂടെ സൌരഊര്‍ജ്ജരംഗത്ത് വലിയ ഒരു കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുകയാണ്. സൌരഭാരതം എന്ന പേരില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ കരട് രൂപമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് .  2020 ഓടെ 20GW സൌരഊര്‍ജ്ജം ഉത്പാദിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ നിലവിലുള്ള ആകെ ഊര്‍ജ്ജഉത്പാദനം 150GW ഓളമാണ്. 2030 ഓടെ 100GW ആയും 2050 ഓടെ 200GW ആയും ഈ ഉത്പാദനം വര്‍ദ്ധിപ്പിക്കണം എന്നു ദേശീയ സൌര ദൌത്യം ലക്ഷ്യമിടുന്നു. ദേശീയ സൌര ദൌത്യത്തിന്റെ കരട് തികച്ചും ആശാവഹമായ നേട്ടങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഇന്ന് ലോകത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന സൌരോര്‍ജ്ജവൈദ്യുതി 14GW മാത്രമാണ് എന്നറിയുമ്പോഴാണ് ഈ പദ്ധതിയുടെ വ്യാപ്തി മനസ്സിലാവുക. ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷന്‍ എന്ന ഈ പദ്ധതി നവംമ്പര്‍ 14 ന് ആരംഭിക്കും എന്നാണ് അറിയുന്നത്.  കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ചിട്ടുള്ള ദേശിയ പദ്ധതി (National Action Plan on Climate Change ) യുടെ ഭാഗമായ ഏഴു ദൌത്യങ്ങളില്‍ ഒന്നാണ് ദേശീയ സൌര ദൌത്യം. രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളായ വീടുകളില്‍ നിന്നു തന്നെ കാലാവസ്ഥാ മാറ്റത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കയ്യോടെ നടന്ന National Action Plan on Climate Change ന്റെ നിര്‍ദ്ദേശം. ആ നിര്‍ദ്ദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുകയാണിവിടെ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;1900 കോടി ഡോളര്‍ (ഏതാണ്ട് ഒരു ലക്ഷം കോടി രൂപ) ആണ് പദ്ധതിയുടെ ആകെ ചിലവ്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;2020 വരെയാണ് സൌര ദൌത്യത്തിന്റെ കാലയളവ്&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;2012 ഓടെ 1 മുതല്‍ 1.5 വരെ GW ഊര്‍ജ്ജം ഉത്പാദിപ്പിക്കും&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;2017 ഓടെ 6 മുതല്‍ 7 വരെ GW വരെയാക്കി ഇത് വര്‍ദ്ധിപ്പിക്കും&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style="font-size:130%;"&gt;2020 ഓടെ ഇത് ലക്ഷ്യമിടുന്ന 20GW ആക്കി ഉയര്‍ത്തണമെന്നും പദ്ധതിയുടെ കരട് നിര്‍ദ്ദേശിക്കുന്നു. &lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;സൌരപാനലുകള്‍ക്ക് ഇന്ന് നിലവിലുള്ള ഉയര്‍ന്ന നിര്‍മ്മാണ ചിലവ് ഉത്പാദനവര്‍ദ്ധനവിലൂടെ കുറയ്ക്കാനും പദ്ധതിയില്‍ പണം വിനിയോഗിക്കുന്നുണ്ട്. നിര്‍മ്മാണം, സ്ഥാപിക്കല്‍, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഈ പണം വിനിയോഗിക്കും&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ദേശീയ സൌര ദൌത്യം ഒറ്റ നോട്ടത്തില്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;ദൌത്യത്തിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ 2030 ഓടെ 100GW പവ്വര്‍ ഉത്പാദിപ്പിക്കണമെന്നും കരട് നിര്‍ദ്ദേശിക്കുന്നു. അന്നത്തെ പ്രതീക്ഷിത ഊര്‍ജ്ജ ഉപഭോഗത്തിന്റെ 10 ശതമാനത്തോളം വരും ഈ ഊര്‍ജ്ജ ഉത്പാദനം&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;ഏകീകൃത സംവിധാനങ്ങളിലൂടെയും (സൌര ഊര്‍ജ്ജ നിലയങ്ങള്‍) വികേന്ദ്രീകൃത സംവിധാനങ്ങളിലൂടെയും (ഗാര്‍ഹികമായ ഉത്പാദനവും ഗ്രിഡ് കണക്റ്റിവിറ്റിയും) സൌരോര്‍ജ്ജത്തിന്റെ വിനിയോഗം ഇത് പ്രതീക്ഷിക്കുന്നു.&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;4.2 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലെത്തുന്നത് തടയാന്‍ ഈ പദ്ധതിമൂലം സാധിക്കും. കൂടാതെ രണ്ടു കോടി സൌരവിളക്കുകളിലൂടെ എല്ലാവര്‍ഷവും നൂറുകോടി ലിറ്റര്‍ മണ്ണെണ്ണ വീതം ചിലവാകുന്നതും തടയാന്‍ കഴിയും. &lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;ഹോട്ടലുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സൌരഊര്‍ജ്ജത്തിന്റെ ഉപയോഗം നിര്‍ബന്ധമാക്കും. &lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;2012 ഓടെ 30 ലക്ഷം വീടുകളെ സൌരഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതീകരിക്കാനും കരട് രേഖ ലക്ഷ്യമിടുന്നു.&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;സൌരതാപം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും കരട് രേഖയിലുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;നാല് തലങ്ങളെയാണ് ദൌത്യം പരിശോധിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;ol&gt;&lt;li&gt;&lt;span style="font-size:130%;"&gt;വ്യാപ്തി, &lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style="font-size:130%;"&gt;പാരിസ്ഥിതിക ആഘാതം, &lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style="font-size:130%;"&gt;ഊര്‍ജ്ജസ്രോതസ്സിന്റെ സുരക്ഷ, &lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style="font-size:130%;"&gt;ചിലവ് &lt;/span&gt;&lt;/li&gt;&lt;/ol&gt;&lt;span style="font-size:130%;"&gt;എന്നീ തലങ്ങളില്‍ പഠനങ്ങള്‍ നടത്തിയ ശേഷമാണ് കരട് രേഖ പുറത്തുവിട്ടിരിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;വ്യാപ്തി&lt;/span&gt;&lt;br /&gt;&lt;br /&gt;ഭാരതത്തില്‍ 5000 ലക്ഷം കോടി KWh ഊര്‍ജ്ജം (അന്‍പത് ലക്ഷം GW ഊര്‍ജ്ജം ഓരോ സെക്കന്റിലും) സൂര്യനില്‍ നിന്നും ലഭിക്കുന്നുണ്ട്. ഭാരതത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരു ചതുരശ്രമീറ്ററില്‍ നാലു മുതല്‍ ഏഴു വരെ KWh സൌരോര്‍ജ്ജം ഒരു ദിവസം ലഭിക്കുന്നുണ്ട്. ഇതിന്റെ വളരെ ചെറിയ ഒരംശം പോലും ഭാരതത്തിന്റെ എത്ര വലിയ ഊര്‍ജ്ജ ആവശ്യങ്ങളേയും നിറവേറ്റാന്‍ പര്യാപ്തമാണ്. അതു കൊണ്ടു തന്നെ സൌരോര്‍ജ്ജത്തിന്റെ വ്യാപ്തിയക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല.&lt;br /&gt;ഈ ഊര്‍ജ്ജം താപോര്‍ജ്ജമായോ വൈദ്യുതോര്‍ജ്ജമായോ ഉപയോഗപ്പെടുത്താവുന്നതാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;പാരിസ്ഥിതിക ആഘാതം&lt;/span&gt;&lt;br /&gt;സൌരോര്‍ജ്ജത്തിന്റെ പാരിസ്ഥിതിക ആഘാതം ഏതാണ്ട് പൂജ്യമാണ് എന്നു തന്നെ പറയാന്‍ കഴിയും.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഊര്‍ജ്ജസ്രോതസ്സിന്റെ സുരക്ഷ&lt;/span&gt;&lt;br /&gt;ഏറ്റവും സുരക്ഷിതമായ ഊര്‍ജ്ജസ്രോതസ്സാണിത്. യാതൊരു വിധത്തിലുമുള്ള അപകടസാധ്യതക്കും സൌരോര്‍ജ്ജ ഉപയോഗം വഴിവെയ്ക്കുന്നില്ല.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ചിലവ്&lt;/span&gt;&lt;br /&gt;ഇന്നത്തെ അവസ്ഥയില്‍ മറ്റുള്ള ഊര്‍ജ്ജഉത്പാദന രീതികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ചിലവ് കൂടുതല്‍ സൌരോര്‍ജ്ജത്തിനാണ്. എന്നാല്‍ വന്‍പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതോടെ ഇതിന്റെ ചിലവ് വളരെയധികമായി കുറയ്ക്കാന്‍ സാധിക്കും 2017-2020 ഓടെ ചിലവ് ഒരു യൂണിറ്റിന് (1 KWh) ന് നാലു മുതല്‍ അഞ്ച് വരെ രൂപയാക്കിക്കുറയ്ക്കാന്‍ കരട് രേഖ ലക്ഷ്യമിടുന്നു. നാനോസോളാര്‍ പോലുള്ള കമ്പനികളുടെ 1$/W എന്ന സോളാര്‍സെല്ലുകള്‍ ഈ ലക്ഷ്യം ബുദ്ധിമുട്ടേറിയതല്ല എന്ന് വെളിവാക്കുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;പ്രധാന ഉദ്ദേശ്യങ്ങള്‍ &lt;/span&gt;&lt;br /&gt;നാലെണ്ണമാണ് പ്രധാന ഉദ്ദേശ്യമായി കരടില്‍ സൂചിപ്പിച്ചിരിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; 2020 ഓടെ 20GW സൌരഊര്‍ജ്ജം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2030 ഓടെ 100GW ആയും 2050 ഓടെ 200GW ആയും ഈ ഉത്പാദനം വര്‍ദ്ധിപ്പിക്കണം&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style="font-size:130%;"&gt; 2020 ഓടെ ചിലവ് ഗണ്യമായി കുറയ്ക്കുക (നിലവിലെ ഗ്രിഡ് വൈദ്യുതിക്ക് സമാനമായി)&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style="font-size:130%;"&gt; 2030 ഓടെ കല്‍ക്കരിയില്‍ നിന്നുമുള്ള ഊര്‍ജ്ജ ഉത്പാദനത്തിന് തുല്യമായി ചിലവ് എത്തിക്കുക&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style="font-size:130%;"&gt; 4 മുതല്‍ 5 GW വരെ സ്ഥാപിത ശേഷി 2017 നുളളില്‍ എത്തിക്കുക.&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;മൂന്ന് ഘട്ടങ്ങളിലായാണ് ദേശീയ സൌര ദൌത്യം ആസൂത്രണം ചെയ്തിരിക്കുന്നത്&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold;"&gt;ഒന്നാം ഘട്ടം &lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold;"&gt;2009 -2012 കാലയളവില്‍ നടക്കും&lt;br /&gt;( 1 മുതല്‍ 1.5 വരെ സ്ഥാപിതശേഷി ഉണ്ടാക്കണം.)&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; വ്യാവസായിക അടിസ്ഥാനത്തിലുള്ള സൌരോര്‍ജ്ജ നിലയങ്ങള്‍ക്കായിരിക്കും ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുക. സൌരോര്‍ജ്ജ വൈദ്യുതിക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് എങ്കിലും സൌരതാപത്തെ ആശ്രയിച്ചുള്ള പദ്ധതികള്‍ക്കും പ്രോത്സാഹനം നല്‍കും.&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; സര്‍ക്കാര്‍ , പൊതുമേഖല സ്ഥാപനങ്ങളില്‍ സൌരവൈദ്യുതിയും സൌരഊര്‍ജ്ജവും നിര്‍ബന്ധമാക്കുന്ന പദ്ധതിയും ഇതേ കാലയളവില്‍ നടപ്പാക്കും. മേല്‍ക്കൂരകളെ സൌരോര്‍ജ്ജകേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതിയാണിത്. ഇവിടെത്തെ തന്ന വെറുതേ കിടക്കുന്നസ്ഥലങ്ങളും പാര്‍ക്കിംഗ് സ്ഥലങ്ങളും എല്ലാം ഇതേ പദ്ധതിക്കായി വിനിയോഗിക്കും.&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;ഇങ്ങിനെ ലഭിക്കുന്ന 30 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്തുനിന്നും 100MW (0.1 GW) ഊര്‍ജ്ജം ഇത്തരത്തില്‍ നിര്‍മ്മിക്കാന്‍ കഴിയും എന്നാണ് കണക്കുകൂട്ടുന്നത്. &lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; ഇതേ രീതി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അനുവര്‍ത്തിക്കാവുന്നതാണ്. 70 കോടി ചതുരശ്ര മീറ്റര്‍ സ്ഥലം ഇത്തരത്തില്‍ ഉത്പാദനക്ഷമമായി നിലവിലുണ്ട് എന്നാണ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഒരു നിശ്ചിത ശതമാനം സൌരോര്‍ജ്ജ ഉത്പാദനത്തിനായി സ്വകാര്യസ്ഥാപനങ്ങള്‍ മാറ്റി വയ്ക്കും എന്നാണ് പ്രതീക്ഷ.&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;എല്ലാ താപവൈദ്യുത നിലയങ്ങളും ഉത്പാദനശേഷിയുടെ 5% സൌരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കേണ്ടതാണ് എന്നത് നിര്‍ബന്ധമാക്കും. 3 മുതല്‍ 4 GW ഊര്‍ജ്ജോത്പാദനശേഷിയുള്ള താപവൈദ്യുതനിലയങ്ങള്‍ എല്ലാ വര്‍ഷവും പുതിയതായി നിര്‍മ്മിക്കപ്പെടും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ 100 മുതല്‍ 200 MW വൈദ്യുതി വരെ എല്ലാ വര്‍ഷവും ഇത്തരത്തില്‍ ലഭ്യമാക്കാന്‍ കഴിയും. വൈദ്യുതോത്പാദനകേന്ദ്രങ്ങളായതിനാല്‍ സൌരോര്‍ജ്ജവൈദ്യുതിക്ക് വേണ്ടി മാത്രമായി പ്രത്യേകഗ്രിഡ് സംവിധാനങ്ങള്‍ ഇവിടെ ആവശ്യമില്ല. &lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;നിലവിലുള്ള താപനിലയങ്ങളും അല്ലാത്തതുമായി നിലയങ്ങള്‍ക്കും ചുറ്റുമായി ധാരാളം സ്ഥലം വെറുതേ കിടക്കുന്നുണ്ട്.  ഇവിടെയെല്ലാം സോളാര്‍ പവ്വര്‍ യൂണിറ്റുകള്‍ സ്ഥാപിക്കണം എന്നത് നിര്‍ബന്ധമാക്കും. എത്ര സ്ഥലം എടുക്കണം എന്നതെല്ലാം അതത് നിലയങ്ങള്‍ക്ക് നിര്‍ണ്ണയിക്കാവുന്നതാണ്. 800 മുതല്‍ 1000 MW വരെ ഊര്‍ജ്ജം ഇത്തരത്തിലും നിര്‍മ്മിക്കാനാവും. &lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; പകല്‍ സമയത്ത് കുറവ് വരുന്ന പവ്വര്‍ ആവശ്യങ്ങള്‍ നിറവേറ്റുവാനായി ഇന്ന് ഡീസല്‍ വൈദ്യുത നിലയങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം സോളാര്‍ വൈദ്യുതിക്ക് പ്രോത്സാഹനം നല്‍കും. 20 മുതല്‍ 25 GW വൈദ്യുതി ഇത്തരത്തില്‍ ഡീസല്‍ നിലയങ്ങള്‍ ഇന്ന് നിര്‍മ്മിക്കുന്നുണ്ട്. 2020 ഓടെ ഇത് 60GW ആയി മാറും.  ഒരു യൂണിറ്റ് വൈദ്യുതിക്ക് 13 മുതല്‍ 15 വരെ രൂപയാണ് ഇന്നത്തെ ഈ വൈദ്യുതിയുടെ നിരക്ക്. എന്നാല്‍ സൌരവൈദ്യുതിയുടെ നിരക്ക് ഇന്നു പോലും ഇതിനേക്കാള്‍ കുറവാണ്. &lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;വൈദ്യുതിയുടെ മീറ്ററിംഗ് സംവിധാനങ്ങളില്‍ മാറ്റം വരുത്തും. പകല്‍സമയത്ത് സ്ഥാപനങ്ങളില്‍ നിര്‍മ്മിക്കുന്ന സൌരവൈദ്യുതി പൊതു ഗ്രിഡിലേക്ക് നല്‍കുന്നതിന് തിരിച്ച് പണം നല്‍കാനുള്ള സംവിധാനങ്ങള്‍ കൊണ്ടു വരും. ഇത് സൌരവൈദ്യുതിയെ നിര്‍ബന്ധമായും ആശ്രയിക്കേണ്ടി വരുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനമാകും.&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; രണ്ടോ മൂന്നോ സൌരതാപവൈദ്യുത നിലയങ്ങളും ഇന്ത്യയില്‍ ആരംഭിക്കും. പാര്യമ്പരഊര്‍ജ്ജവും സൌരോര്‍ജ്ജവും ഒരേപോലെ ഉപയോഗിക്കുന്ന ഹൈബ്രിഡ് താപനിലയങ്ങളും പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കും. 50 MW  മുതല്‍ 200 MW വരെ വരുന്ന നിലയങ്ങളാണ് ഇത്തരത്തില്‍ നിര്‍മ്മിക്കുക.&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പൈലറ്റ് പ്രോജക്റ്റുകളും ആരംഭിക്കും. വികേന്ദ്രീകൃത സൌരോര്‍ജ്ജ ഉത്പാദനത്തിനാണ് ഇത്തരം പൈലറ്റ് പ്രൊജക്റ്റുകള്‍ തുടങ്ങുക. ഇതിന് വികസിപ്പിച്ചായിരിക്കും അവസാനഘട്ടം പൂര്‍ത്തിയാക്കുന്നത്. &lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇതിന്റെ സാധ്യതകള്‍ പഠിക്കാനായും ഇതേ രീതിയില്‍ പൈലറ്റ് പ്രൊജക്റ്റുകള്‍ ആസൂത്രണം ചെയ്യും. ചെറിയ ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ മൈക്രോഡ്രിഡ് സംവിധാനം വഴിയാണ് എല്ലാ സ്ഥാപനങ്ങളേയും വീടുകളേയും വൈദ്യുതീകരിക്കുക.&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;25KW മുതല്‍ 5MW വരെ ശേഷിയുള്ള ചെറിയ സൌരനിലയങ്ങള്‍ ഗ്രാമങ്ങളില്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇവിടെ നിലവിലുള്ള ഗ്രിഡുമായിട്ടായിരിക്കും ഇത് ബന്ധപ്പെടുത്തുക. &lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; മൈക്രോഫിനാന്‍സ് വഴിയും മറ്റും മുപ്പത് ലക്ഷം ഭവനങ്ങളെ സൌരവൈദ്യുതീകരിക്കാനുള്ള ശ്രമങ്ങളും നടത്തും. 2012 ന് ഉള്ളില്‍ ഇത് പൂര്‍ത്തീകരിക്കുകയും ചെയ്യും. സൌരറാന്തലുകള്‍ വിതരണം ചെയ്യുന്നതിനായി 1200 കോടി രൂപ സര്‍ക്കാര്‍ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്. &lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; സാധ്യമായ എല്ലാ സ്ഥലങ്ങളിലും സൌരജല താപിനികള്‍ വിന്യസിക്കാനും പദ്ധതിയുണ്ട്.&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;സൌരസാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കായി അതിനു വേണ്ടി മാത്രമുള്ള സോളാര്‍ ടെക്നോളജി പാര്‍ക്കുകകള്‍ തുടങ്ങണം. ഇവിടെ സോളാര്‍ സാങ്കേതികതയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കണം. &lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold;"&gt;രണ്ടാം ഘട്ടം&lt;br /&gt;(2012 - 2017)&lt;br /&gt;6 മുതല്‍ 7GW  വരെ ഉത്പാദനം&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt;  സൌരോര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി ഗ്രിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; ഒന്നാം ഘട്ടത്തില്‍ നടന്ന പൈലറ്റ് പ്രൊജക്റ്റുകളെ വികസിപ്പിക്കും&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; സൌരതാപനിലയങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കും&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; ആധുനിക സൌരോര്‍ജ്ജ സാങ്കേതികവിദ്യകളെ കൂടുതല്‍ വികസിപ്പിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യും&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; സൌരവിളക്കുകളും സൌരതാപിനികളും വന്‍തോതില്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാനും പ്രോത്സാഹനം നല്‍കും. അതിന്റെ സബ്സിഡികള്‍ ഈ ഘട്ടത്തില്‍ എടുത്തു കളയും. എന്നാല്‍ മൈക്രോഫൈനാന്‍സ് തുടരുകയും ചെയ്യും.&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold;"&gt;മൂന്നാം ഘട്ടം&lt;br /&gt;(2017 - 2020)&lt;br /&gt;20GW ഉത്പാദനശേഷി&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;എല്ലാ പ്രവര്‍ത്തനങ്ങളേയും വന്‍തോതിലും ദ്രുതഗതിയിലും വികസിപ്പിക്കും. സബ്സിഡികള്‍ പൂര്‍ണ്ണയോ എതാണ്ട് പൂര്‍ണ്ണമായോ എടുത്തു കളയുകയും ചെയ്യും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span style="font-size:130%;"&gt; നിലവിലെ ഗ്രിഡ് സംവിധാനങ്ങള്‍ക്കനുസൃതമായി സൌരവൈദ്യുതിയുടെ താരിഫ് എത്തിക്കുക&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style="font-size:130%;"&gt; ഊര്‍ജ്ജം സംഭരിച്ചു വയ്ക്കാനുള്ള സാങ്കേതികവിദ്യകള്‍ വ്യവസായികവത്കരിക്കും&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style="font-size:130%;"&gt; സൌരസെല്ലുകളുടേയും സൌരതാപിനികളുടേയും സാങ്കേതികവിദ്യകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും വ്യവസായവത്കരിക്കുകയും ചെയ്യും.&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style="font-size:130%;"&gt;3KW ശേഷിയുള്ള പത്തുലക്ഷം മേല്‍ക്കൂര സൌരപാനല്‍ സംവിധാനങ്ങള്‍ &lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold;"&gt;സാമ്പത്തികം&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;സാമ്പത്തികമായ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ചാല്‍ മാത്രമേ ഈ പദ്ധതിക്ക് നിലനില്‍പ്പുണ്ടാവുകയുള്ളൂ. സൌരോര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്ക് പത്തുവര്‍ഷത്തെ നികുതിയില്ലാ കാലയളവ് നല്‍കേണ്ടി വരും.  കംസ്റ്റംസ് തീരുവകളും മറ്റു ഇത്തരം സാങ്കേതികവിദ്യാ ഉപകരണങ്ങള്‍ക്ക് ഒഴിവാക്കേണ്ടി വരും. ഐ.ടി രംഗത്ത് നിലവില്‍ ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 50% ത്തിലധികം സബ്സിഡി പല ആവശ്യങ്ങള്‍ക്കും നല്‍കേണ്ടി വരും.&lt;br /&gt;85000 മുതല്‍ 105000 കോടി വരെ തുകയാണ് അടുത്ത മുപ്പത് വര്‍ഷത്തേക്ക് പദ്ധതി ചിലവായി വേണ്ടി വരുന്നത്. ഇതില്‍ 5000 മുതല്‍ 6000 കോടി രൂപ വരെ ആദ്യഘട്ടത്തില്‍ ചിലവാകും. (2012 വരെ). 12000 മുതല്‍ 15000 കോടി രൂപവരെ അടുത്ത പഞ്ചവത്സരപദ്ധതിക്കാലത്ത് ചിലവ് പ്രതീക്ഷിക്കുന്നു. (2012- 2017)&lt;br /&gt;ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കേണ്ടി വരുന്നത് മൂന്നാം ഘട്ടത്തിലുമാണ്. നിലവിലുള്ള പാര്യമ്പര ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് അവശ്യമായ സെസ്സുകള്‍ ചുമത്തി ഈ തുക കണ്ടെത്താനാകും എന്നാണ് കരട് നിര്‍ദ്ദേശത്തിലെ പ്രതീക്ഷ.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;100 000&lt;/span&gt; ത്തോളം തൊഴില്‍ അവസരങ്ങളും ഇതിനോടൊപ്പം ഉണ്ടാകും എന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ്.&lt;br /&gt;&lt;br /&gt;പ്രധാനമന്ത്രിയും പാര്യമ്പരേതരഊര്‍ജ്ജമന്ത്രിയുമെല്ലാം ഇതിന് പിന്തുണ നല്‍കുന്നു എന്നത് അവരുടെ വാക്കുകളിലൂടെ വ്യക്താമാവുന്നുണ്ട്. എങ്കിലും ഇത്രയും തുക വരുന്ന ഒരു ബൃഹത് പദ്ധതിക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണ അംഗീകാരവും പിന്തുണയും ലഭിക്കേണ്ടതുണ്ട്. സൌരോര്‍ജ്ജമേഖലയില്‍ ലോകത്തെ ഏറ്റവും മികച്ച ശക്തിയായി മാറാന്‍ ഈ പദ്ധതി ഇന്ത്യയെ സഹായിക്കും. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ഇത്തരം ഒരു പദ്ധതി ഇല്ലാതാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഭാരതത്തിലെ ജനങ്ങള്‍ തന്നെയാണ്. നമ്മുടെ ഭൂമിയെ അടുത്ത തലമുറയ്കായിക്കൂടി നിലനിര്‍ത്താന്‍ ഈ പദ്ധതി സഹായിക്കും എന്നതില്‍ സംശയം വേണ്ട.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold;"&gt;ദേശീയ സൌര ദൌത്യത്തിനപ്പുറം......&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;കരടു രേഖ വളരെ ശുഭപ്രതീക്ഷയാണഅ നമുക്ക് നല്‍കുന്നത്.  എന്നാല്‍ സമഗ്രമായ ഊര്‍ജ്ജനയം എന്നൊന്ന് നമുക്ക് ആവശ്യമാണ്.  ഊര്‍ജ്ജ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ തന്നെ കൂടുതല്‍ മികച്ച ദക്ഷതയുള്ള സാങ്കേതികവിദ്യകള്‍ നിലവില്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. ഉദാഹരണമായി 100W ഇന്‍കാന്‍ഡസന്റ് ബള്‍ബ് ഉപയോഗിച്ചിരുന്നിടത്ത് ഇന്ന് 20W സി.എഫ്.എല്‍ ഉം നാളെ 4W എല്‍.ഇ.ഡി.യും അതി വിദൂരമല്ലാത്ത ഭാവിയില്‍  1W ഓര്‍ഗാനിക്ക് എല്‍.ഇ.ഡിയും സ്ഥാനം പിടിക്കും. അതായത് ശരിയായ ഉപയോഗത്തിലൂടെ തന്നെ മികച്ച ലാഭമുണ്ടാക്കാന്‍ നമുക്ക് കഴിയും. കമ്പ്യൂട്ടറുകള്‍ 250W പവ്വര്‍ എടുത്തിരുന്നിടത്തു നിന്നും ഇപ്പോള്‍ 80W ലേക്ക് മാറിയിരിക്കുന്നു. ഇത്തരം സാങ്കേതികവിദ്യകളിലെ മാറ്റം വന്‍ ഊര്‍ജ്ജലാഭമാണ് നമുക്ക് ഉണ്ടാക്കിത്തരുന്നത്. അതു കൊണ്ടു തന്നെ ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ വികസനവും ഇതേ കരടുരേഖയില്‍ വരേണ്ടതായിരുന്നു.  ദേശീയ ഊര്‍ജ്ജ നയം ഇതിനനുസൃതമായി വേണം രൂപപ്പെടുത്തേണ്ടത്.&lt;br /&gt;&lt;br /&gt;ഇന്നത്തെ പെട്രോളിയം വാഹനങ്ങള്‍ക്ക് പകരം വൈദ്യുതവാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. 15% ദക്ഷതയില്‍ നിന്നും 85% ദക്ഷതയിലേക്കുള്ള മാറ്റമായിരിക്കുമത്. ഊര്‍ജ്ജ സംഭരണികളായ ബാറ്ററി സാങ്കേതികവിദ്യയിലും മാറ്റങ്ങള്‍ നടക്കുന്നു. അത്തരം ഗവേഷണങ്ങളും നമുക്ക് അവശ്യമാണ്. ഊര്‍ജ്ജം സംഭരിക്കാനുള്ള സൂപ്പര്‍കപ്പാസിറ്റര്‍ മുതല്‍ ഫ്ലൈവീല്‍ സാങ്കേതികതകള്‍ വരെ വികസിച്ചു വരുന്നു. ഇത്തരം സാങ്കേതിവിദ്യകളുടെ ഗവേഷണങ്ങളും നമുക്കാവശ്യമാണ്.  പൊതു ഗതാഗതസംവിധാനത്തെ ശക്തിപ്പെടുത്താനും നടപടികള്‍ ഉണ്ടാകണം. കൂടുതല്‍ റെയില്‍വേ സംവിധാനങ്ങള്‍ നടപ്പിലാക്കേണ്ടതുമുണ്ട്.  ഇതും ഊര്‍ജ്ജലാഭത്തിന് വഴിതെളിക്കുന്നവയാണ്. ഗ്രീന്‍ ക്യാമ്പസ്സുകള്‍ക്ക് പ്രോത്സാഹനം നല്‍കണം. വിവരസാങ്കേതികവിദ്യരംഗത്താണ് ഇത്തരം കാമ്പസ്സുകള്‍ കൂടുതലായുള്ളത്. അവരുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ എല്ലാം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി സോളാര്‍ സാങ്കേതികവിദ്യയില്‍ നിന്നു തന്നെ സ്വന്തം കാമ്പസ്സില്‍ ഉണ്ടാക്കാവുന്നതാണ്.  വിവരസാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി അനാവശ്യയാത്രകള്‍ ഒഴിവാക്കാനുള്ള നടപടികളും ഫലത്തില്‍ ഊര്‍ജ്ജ സുരക്ഷയിലേക്കായിരിക്കും നയിക്കുക. സൌരസാങ്കേതികവിദ്യക്കൊപ്പം കാറ്റ്, ബയോമാസ്സ്, തിരമാല തുടങ്ങിയവയും പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ ശക്തിപ്പെടുത്തണം. കന്നുകാലി ഫാമുകള്‍ക്ക് ബയോഗ്യാസ് ഉപയോഗിച്ചുള്ള വൈദ്യുതി സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കുക തുടങ്ങിയവയും പ്രയോജനം ചെയ്യും.&lt;br /&gt;&lt;br /&gt;ട്രയിനുകള്‍ക്ക് മുകളില്‍ സൌളാര്‍പാനലുകള്‍ വിരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായാല്‍ ആ വഴിയും ഊര്‍ജ്ജോത്പാദനം സാധ്യമാണ്. ഗ്രിഡില്‍ നിന്നും റെയില്‍വേ എടുക്കുന്ന വൈദ്യുതിക്ക് കുറവുണ്ടാക്കാന്‍ ഇതു വഴി സാധിക്കും. പ്രേഷണനഷ്ടവും ഇത്തരത്തില്‍ കുറയ്ക്കാന്‍ കഴിയും. റെയില്‍വേയെ സംബന്ധിച്ചിടത്തോളം പരീക്ഷണാര്‍ത്ഥം ഇത്തരം ഒരു ട്രയിന്‍ നിര്‍മ്മിക്കുക എന്നത് സാധ്യമാണ്. ദേശീയ സൌര ദൌത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താവുന്നതാണ്. ഇതു പോലെ തന്നെ സൌരബോട്ടുകളും പ്രചാരത്തില്‍ വരുത്താന്‍ കഴിയും. ഹൌസ് ബോട്ടുകള്‍ക്ക് ഹരിതടൂറിസം പദ്ധതിയുടെ ഭാഗമായും  സൌരസെല്ലുകള്‍ ഉപയോഗിച്ചുള്ള വൈദ്യുതീകരണം നിര്‍ബന്ധം ആകാവുന്നതാണ്.&lt;br /&gt;&lt;br /&gt;നാനോ സോളാര്‍ പോലുള്ള കമ്പനികള്‍ ഇപ്പോള്‍ തന്നെ 1W/$ എന്ന സ്വപ്നതുല്യമായ നേട്ടം കൈവരിച്ചു കഴിഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഓര്‍ഡറുകള്‍ക്കനുസരിച്ചുള്ള ഉത്പാദനശേഷി ഇല്ല എന്നാണ് പറയുന്നത്.  ഇത്തരം കമ്പനികളെ ഇന്ത്യയിലേക്ക് പ്ലാന്റുകള്‍ തുടങ്ങാന്‍ ക്ഷണിക്കാവുന്നതാണ്. കൂടുതല്‍ ചിലവ് കുറച്ച് സൌരസെല്ലുകള്‍ ലഭ്യമാക്കാന്‍ ചിലപ്പോള്‍ ഇത് വഴി തെളിച്ചേക്കാം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;അവലംബം&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.timesonline.co.uk/tol/news/world/asia/article6736726.ece"&gt;http://www.timesonline.co.uk/tol/news/world/asia/article6736726.ece&lt;/a&gt;&lt;br /&gt;&lt;a href="http://in.reuters.com/article/topNews/idINIndia-41367320090728"&gt;http://in.reuters.com/article/topNews/idINIndia-41367320090728&lt;/a&gt;&lt;br /&gt;&lt;a href="http://www.indiaenvironmentportal.org.in/files/national-solar-plan.pdf"&gt;http://www.indiaenvironmentportal.org.in/files/national-solar-plan.pdf&lt;/a&gt;&lt;br /&gt;&lt;a href="http://ub-news.com/news/india%E2%80%99s-solar-power-will-generate-20gw-electricity/3812.html"&gt;http://ub-news.com/news/india%E2%80%99s-solar-power-will-generate-20gw-electricity/3812.html&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-6949242222585969530?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/6949242222585969530/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=6949242222585969530' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/6949242222585969530'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/6949242222585969530'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2009/08/blog-post_16.html' title='നമ്മുടെ വീടുകള്‍ പവ്വര്‍ ഹൌസുകളാക്കാന്‍ ദേശീയ സൌര ദൌത്യം വരുന്നൂ..'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-2919638286574930319</id><published>2009-08-15T16:33:00.004+05:30</published><updated>2009-08-15T16:44:12.286+05:30</updated><category scheme='http://www.blogger.com/atom/ns#' term='സാങ്കേതികം'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹ്യം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><title type='text'>സ്വാതന്ത്ര്യത്തിന്റെ ഹരിതകമായി സൌരോര്‍ജ്ജം</title><content type='html'>&lt;span style="font-size:130%;"&gt;നാം ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി സൂര്യനെ ആശ്രയിക്കാന്‍ തുടങ്ങിയതിന്റെ ചരിത്രം മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നിടത്തു തന്നെ തുടങ്ങിയതാണ്. ഭക്ഷ്യപദാര്‍ത്ഥങ്ങളും ഇന്ധനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിറകുമെല്ലാം ഉണക്കാനായി സൂര്യപ്രകാശത്തെയായിരുന്നു നാം ആശ്രയിച്ചിരുന്നത്.  ഇന്ന് ആ ഉപയോഗങ്ങള്‍ക്കപ്പുറം ചിന്തിക്കാനും പ്രവൃത്തിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ നിരവധി പരിമിതികള്‍ ഇന്നത്തെ ഉപയോഗരീതികളില്‍ നമുക്ക് കാണാം. ചൂടുവെള്ളം നിര്‍മ്മിക്കാനാണ് കൂടുതലായും ഇന്ന് സൌരോര്‍ജ്ജത്തെ പ്രയോജനപ്പെടുത്തുന്നത്. മികച്ച സൌരജലതാപിനികളിലൂടെ 50 മുതല്‍ 90 ഡിഗ്രി വരെ ചൂടുള്ള ജലം ലഭ്യമാക്കാന്‍ ഇന്ന് സാധിക്കുന്നു. ഹോട്ടലുകളും ആശുപത്രികളും ചില വീടുകളും മറ്റും ഇത് പ്രയോജനപ്പെടുത്തുന്നുമുണ്ട്. സൌരോര്‍ജ്ജത്തില്‍ നിന്നും നേരിട്ട് വൈദ്യുതി ലഭ്യമാക്കുന്ന ഫോട്ടോ വോള്‍ട്ടായിക്ക് രീതികള്‍ ചെറിയ ആവശ്യങ്ങള്‍ക്കായി മാത്രമാണ് നാം ഇന്ന് ഉപയോഗിക്കുന്നത്. കാല്‍ക്കുലേറ്ററുകള്‍, എമര്‍ജന്‍സി വിളക്കുകള്‍ എന്നിവയിലാണ് സാധാരണക്കാര്‍ സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്നത്. വഴിവിളക്കുകള്‍ക്കും ഇന്ന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ് സൌരോര്‍ജ്ജ വൈദ്യുതിയെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച മേഖല.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.medindia.net/news/Indias-Solar-Mission-Projects-20-GW-Of-Power-By-2020-56064-1.htm"&gt;ഇന്ത്യ 2020 ഓടെ 20GW വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്നും ഉത്പാദിപ്പിക്കാനുള്ള പ്രൊജക്റ്റുമായി മുന്നോട്ടു പോകുന്നു എന്ന് ഈ വാര്‍ത്ത വ്യക്തമാക്കുന്നു. 2030 ഓടെ 100GW ഉം 2050 ഓടെ 200GW ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. വാര്‍ത്ത ശരിയാകട്ടെ എന്ന് നമുക്ക് വിശ്വസിക്കാം.&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സൌരവൈദ്യുതി പരിമിതികളും ശുഭസൂചനകളും&lt;/span&gt;&lt;br /&gt;&lt;br /&gt;സോളാര്‍ പാനലുകള്‍ ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മ്മാണം ലളിതമായ ഒന്നാണ്. നിലവില്‍ അതിനുള്ള പോരായ്മ ഉയര്‍ന്ന ചിലവും ദക്ഷതയിലെ(Efficiency) കുറവുമാണ്. 1W വൈദ്യുതിക്കുള്ള ഒരു സോളാര്‍ പാനലിന് ഇന്ന് 200 രൂപയോളം ചിലവാകും. എന്നാല്‍  നാനോ സോളാര്‍ (&lt;a href="http://www.nanosolar.com/"&gt;nanosolar.com&lt;/a&gt;)എന്ന കമ്പനി ഇത് 1$ ലേക്ക് (Rs.45) കുറച്ചിട്ടുണ്ട്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള എല്ലാ ഓര്‍ഡറുകളും ലഭിച്ചു കഴിഞ്ഞു എന്നും ഇപ്പോഴും നിരവധി ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട് എന്നുമാണ് അവര്‍ അവകാശപ്പെടുന്നത്.  25 വര്‍ഷത്തെ ഗ്യാരണ്ടിയും അവര്‍ ഉറപ്പു നല്‍കുന്നു. ഇന്ത്യയിലും നിരവധി ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. thin film സാങ്കേതികതയിലും മറ്റും ഗവേഷണം നടത്തുന്നവരുടെ ഗലേഷണങ്ങള്‍ ഈ വഴിക്ക് തിരിച്ചു വിട്ടാല്‍ കൂടുതല്‍ ദക്ഷതയും ചിലവ് കുറവും ആയ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുക തന്നെ ചെയ്യും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_hkeSPEDPKE4/SoaXt6zsQTI/AAAAAAAAA1E/1l6c85cvxjs/s1600-h/solar-cell-array.jpg"&gt;&lt;img style="cursor: pointer; width: 400px; height: 300px;" src="http://4.bp.blogspot.com/_hkeSPEDPKE4/SoaXt6zsQTI/AAAAAAAAA1E/1l6c85cvxjs/s400/solar-cell-array.jpg" alt="" id="BLOGGER_PHOTO_ID_5370146420821868850" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;&lt;br /&gt;ബാറ്ററി വേണ്ടാത്ത സോളാര്‍ സംവിധാനം&lt;br /&gt;&lt;br /&gt;&lt;/span&gt;സോളാര്‍ പാനലുകളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയെ ബാറ്ററികളില്‍ ശേഖരിച്ചു വച്ചിട്ടാണ് നാം ഇന്ന് ഉപയോഗിക്കുന്നത്. ഇത് ചിലവ് വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. സൌരവൈദ്യുതിയെ ബാറ്ററികളില്‍ ശേഖരിച്ചു വയ്ക്കാതെ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഈ ചിലവ് കുറയ്ക്കാന്‍ കഴിയും. ഗ്രിഡ് സിസ്റ്റമാണ് ഇതിനുള്ള പ്രതിവിധി.  വീടിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ വീട്ടിലുള്ള ‌ആവശ്യങ്ങള്‍ കഴിച്ച് ബാക്കിയുള്ളത് പൊതുവൈദ്യുതവിതരണ സംവിധാനത്തിലേക്ക് തിരിച്ചുവിടലാണ് ഗ്രിഡ് സംവിധാനത്തില്‍ ചെയ്യുന്നത്. ഇതിനു വേണ്ട ഇലക്ട്രിക്കല്‍ സംവിധാനം വീടുകളില്‍ എന്നുമാത്രം. പകല്‍ സമയത്ത് വീടുകളില്‍ വൈദ്യുത ആവശ്യങ്ങള്‍ വളരെ കുറവായിരിക്കും. വീടുകളില്‍ അധികമായി ഉത്പാദിപ്പിക്കുന്ന സൌരവൈദ്യുതി ഗ്രിഡ് സംവിധാനത്തിലൂടെ വ്യവസായങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കാന്‍ സാധിക്കും. അതിലും അധികമായി വൈദ്യുതി ഉണ്ടായാല്‍ വൈദ്യുതി ഉത്പാദിപ്പിച്ചു കഴിഞ്ഞ ജലം തിരിച്ച് ജലസംഭരണികളിലേക്ക്  പമ്പുചെയ്യാനും ഉപയോഗിക്കാം. 30% ത്തോളം ഊര്‍ജ്ജം ഇത്തരത്തില്‍ ശേഖരിച്ചു വയ്ക്കാന്‍ സാധിക്കും.  രാത്രിയില്‍ ജലവൈദ്യുതപദ്ധതികളില്‍ നിന്നും ഉണ്ടാക്കുന്ന വൈദ്യുതി ഇതേ പൊതുവിതരണ സംവിധാനത്തിലൂടെ നമുക്ക് ഉപയോഗിക്കാം. വൈദ്യുതി ഉപഭോഗം അളക്കുന്ന മീറ്ററുകള്‍ രണ്ടു ദിശയിലും കറങ്ങുന്നവയാണ് വീടുകളില്‍ ഉപയോഗിക്കേണ്ടി വരുന്നത്.  അതായത് പകല്‍ സമയത്ത് ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്ക് വീട്ടുകാര്‍ക്ക് പണം ലഭിക്കും. തിരിച്ച് രാത്രി ഉപയോഗിക്കുന്നതിന് വീട്ടുകാര്‍ പണം നല്‍കുകയും വേണം. സാധാരണ വീടുകളെ സംബന്ധിച്ചിടത്തോളം മിക്കവാറും പണം തിരിച്ചു ലഭിക്കാനായിരിക്കും ഇവിടെ സാധ്യത കൂടുതല്‍.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഗ്രിഡ് സംവിധാനം - സാധ്യതകള്‍&lt;/span&gt;&lt;br /&gt;&lt;br /&gt;ഒന്നോ രണ്ടോ വീട്ടുകാര്‍ക്ക് മാത്രമായി ഇത്തരം സംവിധാനം ഒരുക്കുക എളുപ്പമല്ല. എന്നാല്‍ ഒരു ഗ്രാമത്തിലെ എല്ലാ വീടുകള്‍ക്ക് മുകളിലും സോളാര്‍പാനലുകള്‍ ഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഗ്രിഡ് സംവിധാനം വളരെ മികച്ച നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഒരു കിലോവാട്ട് സൌരപാനലുകള്‍ക്ക് പഴയ നിലയില്‍ രണ്ടുലക്ഷത്തോളം രൂപ ചിലവുവരും. എന്നാല്‍ നാനോസോളാര്‍ നിര്‍മ്മിക്കുന്ന പാനലുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അന്‍പതിനായിരം രൂപമാത്രമേ ചിലവ് വരൂ. ഒരു കിലോവാട്ടിന്റെ സൌരപാനലില്‍ നിന്നും നല്ല വെയിലുള്ള ദിവസങ്ങളില്‍ ഏഴു യൂണിറ്റ് വൈദ്യുതിയും വെയില്‍ കുറഞ്ഞ ദിവസങ്ങളില്‍  നാല് യൂണിറ്റ് വൈദ്യുതി വരെയും ഉണ്ടാക്കുവാന്‍ കഴിയും. സാധാരണ ഒരു കുടുംബത്തിന്റ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഇന്ന് പരമാവധി മൂന്ന് യൂണിറ്റ് വൈദ്യുതിയില്‍ ഒതുക്കാവുന്നതാണ്. അതായത് വീടുകളില്‍ ചെറിയ ഒരു വരുമാന മാര്‍ഗ്ഗമായി തന്നെ ഇതിനെ പ്രയോജനപ്പെടുത്താനും കഴിയും. സര്‍ക്കാര്‍ സബ്സിഡികള്‍ നല്‍കുകയാണെങ്കില്‍ 25000 രൂപക്ക് ഒരു കിലോവാട്ടിന്റെ സോളാര്‍ പാനല്‍ ലഭ്യമാക്കാന്‍ സാധിക്കും. മൂന്ന് യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏകദേശം 200 രൂപ ഒരു മാസം നല്‍കേണ്ടി വരും. അതായത് ഈയിനത്തില്‍ തന്നെ പത്തുവര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരിച്ച് ലഭിക്കും എന്നു പറയാം. അധികമായി ലഭിക്കുന്ന വരുമാനം വേറെയും. ഇത്തരം ഗ്രിഡ് സംവിധാനങ്ങളാണ് കൂടുതല്‍ മികച്ച സൌരവൈദ്യുത പദ്ധതികള്‍. കാരണം. സൌരപാനലുകള്‍ സ്ഥാപിക്കാനായി അധികമായി സ്ഥലം കണ്ടെത്തേണ്ടതില്ല എന്നതു തന്നെ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഗ്രിഡ് സംവിധാനവും കേരളവും&lt;/span&gt;&lt;br /&gt;&lt;br /&gt;ഗ്രിഡ് സംവിധാനങ്ങള്‍ ഇന്ന് മാറ്റത്തിന്റെ വക്കിലാണ്. എല്ലാ ഇലകട്രിക്കല്‍ ഗ്രിഡ് സംവിധാനങ്ങളും ആധുനികവത്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കും ഗ്രിഡ് സംവിധാനങ്ങളില്‍ അധിഷ്ഠിതമായ സൌരവൈദ്യുതിയെപ്പറ്റി ആലോചിക്കാവുന്നതാണ്. സൌരവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിലും മികച്ചത് വീടുകളിലായി ചിതറിക്കിടക്കുന്ന സൌരപാനല്‍ സംവിധാനങ്ങള്‍ തന്നെയാണ്. കേരളത്തിനും ഈ വഴിക്ക് ചിന്തിക്കുന്നതില്‍ തെറ്റില്ല. ഗ്രിഡ് സംവിധാനങ്ങളെക്കുറിച്ചും ഇതിന്റെ പ്രായോഗികപ്രശ്നങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഒരു പൈലറ്റ് പ്രൊജക്റ്റ് ആരംഭിക്കാവുന്നതാണ്. കെ.എസ്.ഇ.ബിയുടെ ഏതെങ്കിലും സബ്സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമം തിരഞ്ഞെടുത്ത് അവിടെ പരീക്ഷണാര്‍ത്ഥം ഇത് നടത്തിനോക്കാവുന്നതാണ്. ഒരു ഗ്രാമത്തിലെ തിരഞ്ഞെടുത്ത ഒരു നൂറ് വീടുകളില്‍ അവരുടെ സഹകരണത്തോടെ ഇത്തരം ഒരു പദ്ധതി ആലോചിക്കാന്‍ ബുദ്ധിമുട്ടില്ല. നിരവധി പ്രായോഗികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇത്തരം ഒരു പരീക്ഷണപദ്ധതി സഹായിക്കും. ആധുനികഗ്രിഡ് സംവിധാനങ്ങളും ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതി ശേഖരിക്കാനുള്ള സംവിധാനങ്ങളും എല്ലാം ഒരുക്കേണ്ടതുണ്ട്.  ഒരു ചെറിയ സ്ഥലത്തായാല്‍ ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് അധികം ചിലവില്ലാതെ പഠിക്കാന്‍ സാധിക്കും. ഇന്ത്യയുടെ സോളാര്‍ മിഷന്‍ പ്രൊജക്റ്റുമായി സഹകരിച്ചാല്‍ കെ.എസ്.ഇ.ബി ക്ക് ഇത് എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാവുന്നതേ ഉള്ളൂ.&lt;br /&gt;&lt;br /&gt;ഭൂമിയിലെ ഒരു ചതുരശ്രമീറ്ററില്‍ ഒരു കിലോവാട്ടോളം സൌരോര്‍ജ്ജമാണ് പതിച്ചു കൊണ്ടിരിക്കുന്നത്. ഈ അക്ഷയ ഊര്‍ജ്ജത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കുക തന്നെ വേണം. ഭാവിയിലെ ഊര്‍ജ്ജ സ്രോതസ്സായി മാറുക സൌരോര്‍ജ്ജം തന്നെ ആണ്. പാരിസ്ഥിതികപ്രശ്നങ്ങള്‍ ഏതാണ്ട് ഇല്ല എന്നു തന്നെ പറയാവുന്നവയാണ് സൌരസാങ്കേതികവിദ്യകള്‍. മലിനീകരണം ഉണ്ടാകും എന്ന് ഉറപ്പുള്ള ഇന്നത്തെ സൌരസാങ്കേതിക സംവിധാനങ്ങളേക്കാള്‍ കൂടുതല്‍ മൊത്തം ചിലവ് ( മലിനീകരണനിയന്ത്രണവും നടത്തിപ്പും ഉള്‍പ്പടെ )വരുന്ന  ആണവസംവിധാനങ്ങള്‍ക്കായാണ് നാം പണം മുടക്കുന്നത്. സര്‍ക്കാരും ജനങ്ങളും സ്വാതന്ത്ര്യത്തിന്റെ  ഊര്‍ജ്ജമായ ഹരിതഊര്‍ജ്ജത്തെക്കുറിച്ച് ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്താല്‍ മാത്രമേ അടുത്ത തലമുറകള്‍ക്കും വാസയോഗ്യമായി ഈ ഭൂമി ഇതേ പോലെ നിലനില്‍ക്കുകയുള്ളൂ.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-2919638286574930319?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/2919638286574930319/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=2919638286574930319' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/2919638286574930319'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/2919638286574930319'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2009/08/blog-post_15.html' title='സ്വാതന്ത്ര്യത്തിന്റെ ഹരിതകമായി സൌരോര്‍ജ്ജം'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_hkeSPEDPKE4/SoaXt6zsQTI/AAAAAAAAA1E/1l6c85cvxjs/s72-c/solar-cell-array.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-8899999135200508982</id><published>2009-08-07T09:58:00.006+05:30</published><updated>2009-08-07T10:14:05.586+05:30</updated><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><title type='text'>ഹോ ഇതെങ്ങാനും ഭൂമിയില്‍ വീണായിരുന്നെങ്കില്‍....പിന്നെ...</title><content type='html'>&lt;div style="text-align: center;"&gt;&lt;span style="font-weight: bold;font-size:130%;" &gt;ഭൂമിക്കടുത്തു കൂടെ കടന്നു പോയ ഛിന്നഗ്രഹത്തിന് രണ്ട് ഉപഗ്രഹങ്ങള്‍...&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;കഴിഞ്ഞ ജൂണ്‍ 10 ന് ആണ് ഭൂമിയില്‍ നിന്നും 25 ലക്ഷം കിലോമീറ്റര്‍ മാത്രം അകലെയായി ഒരു ഛിന്നഗ്രഹം കടന്നു പോയത്. ഭൂസമീപക ഛിന്നഗ്രഹങ്ങളില്‍ ഒന്നായ 1994 CC ആയിരുന്നു ഇത്. 700 മീറ്റര്‍ മാത്രമാണ് ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം. അതായത് ഏതാണ്ട് ഒരു മുക്കാല്‍ കിലോമീറ്റര്‍ മാത്രം. ഇത്തരം ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുക കൂടുതല്‍ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നിരുന്നാലും ശാസ്ത്രജ്ഞര്‍ ഇതിനേയും വെറുതെ വിട്ടില്ല.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hkeSPEDPKE4/Snut9RDf5TI/AAAAAAAAA0k/Vx4q9vBRoSc/s1600-h/triplet-1994-CC-observation.jpg"&gt;&lt;img style="cursor: pointer; width: 400px; height: 219px;" src="http://2.bp.blogspot.com/_hkeSPEDPKE4/Snut9RDf5TI/AAAAAAAAA0k/Vx4q9vBRoSc/s400/triplet-1994-CC-observation.jpg" alt="" id="BLOGGER_PHOTO_ID_5367074649003779378" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="color: rgb(0, 0, 102); font-style: italic;font-size:130%;" &gt;(2009 ജൂണ്‍ 12 നും ജൂണ്‍ 14 നും നാസയുടെ ഗോള്‍ഡ് സ്റ്റോണ്‍ സോളാര്‍ സിസ്റ്റം എടുത്ത 1994 CC യുടെ റഡാര്‍ ചിത്രങ്ങള്‍. ഉപഗ്രഹങ്ങള്‍ അമ്പ് ചിഹ്നത്താല്‍ സൂചിപ്പിച്ചിരിക്കുന്നു)&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;അപൂര്‍വ്വമായൊരു പ്രത്യേകതയാണ് അവര്‍ ഇതിന് കണ്ടെത്തിയത്. ഒരു കിലോമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിനും രണ്ട് ഉപഗ്രഹങ്ങള്‍!&lt;br /&gt;50 മീറ്ററോളം മാത്രം വ്യാസം വരുന്ന രണ്ട് വസ്തുക്കളാണ് ഈ ഛിന്നഗ്രഹത്തെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. ജൂണ്‍ 10 ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടി കടന്നു പോകുന്നതിനു മുന്‍പ് വളരെ കുറച്ചു മാത്രമേ ഈ ഛിന്നഗ്രഹത്തെക്കുറിച്ച് നമുക്കറിവുണ്ടായിരുന്നുള്ളൂ. നാസയുടെ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരായ Marina Brozovic ഉം Lance Benner ഉം ആണ് ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചത്. നാസയുടെ ഗോള്‍ഡ് സ്റ്റോണ്‍ സോളാര്‍ സിസ്റ്റം റഡാറും അമേരിക്കയിലെ പ്യൂര്‍ട്ടോ റിക്കോയിലെ പ്രശസ്തമായ ആരസിബോ റേഡിയോ ടെലിസ്കോപ്പും നടത്തിയ നിരീക്ഷണങ്ങളുടെ ബലത്തിലായിരുന്നു പഠനം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://www.jpl.nasa.gov/images/asteroid/20090806/neo20090806-516.gif"&gt;&lt;img style="cursor: pointer; width: 226px; height: 170px;" src="http://www.jpl.nasa.gov/images/asteroid/20090806/neo20090806-226.gif" alt="" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="color: rgb(0, 0, 102); font-style: italic;"&gt;(ഛിന്നഗ്രത്തിന്റെ റഡാര്‍ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തു വച്ച് ആനിമേഷന്‍. സൂക്ഷിച്ച് നോക്കിയാല്‍ ഉപഗ്രഹങ്ങളെ ഇടക്ക്  കാണാം. ചിത്രത്തില്‍ ഞെക്കിയാല്‍ വലിയ ചിത്രം ലഭിക്കും. അതില്‍ കുറച്ചു കൂടി വ്യക്തമായി കാണാം)&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഇനി ഈ ഛിന്നഗ്രഹം ഭൂമിയെ സമീപിക്കുന്നത് 2074 ല്‍ മാത്രമായിരിക്കും.&lt;br /&gt;ഏതാണ്ട് നൂറോളം ഭൂസമീപക ഛിന്നഗ്രഹങ്ങളെ നാം കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഇതുവരെ മൂന്നുവസ്തുക്കളുടെ വ്യൂഹമായി കണ്ടെത്തിയ ഛിന്നഗ്രഹങ്ങള്‍ വെറും രണ്ടെണ്ണം മാത്രമാണ്. 2001 SN263 എന്ന ഛിന്നഗ്രഹമാണ് ഇതിനു മുന്‍പ് ഇത്തരത്തില്‍ കണ്ടെത്തിയ മറ്റൊരു വസ്തു. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതും ആരസിബോ ടെലിസ്കോപ്പ് ഉപയോഗിച്ചാണ്. രണ്ടു കിലോമീറ്റര്‍ വലിപ്പമുണ്ടായിരുന്ന ആ വസ്തുവിന് ഒരു കിലോമീറ്ററും 400 മീറ്ററും വലിപ്പമുള്ള രണ്ട് സഹഛിന്നഗ്രഹങ്ങളായിരുന്ന കൂട്ട്. ഇവ പരസ്പരം ചുറ്റിക്കറങ്ങുകയായിരുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 1994 CC യുടെ ഉപഗ്രഹങ്ങള്‍ക്ക് പക്ഷേ അതിനേക്കാളൊക്കെ വലിപ്പം കുറവാണ്.&lt;br /&gt;&lt;br /&gt;ഭൂമിക്കടുത്തു കൂടെ കടന്നു പോകുന്ന ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം വളരെ പ്രാധ്യാന്യമര്‍ഹിക്കുന്നവയാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് ഭൂമിക്ക് വളരെ അടുത്തു കൂടെ കടന്നു പോകുന്നത് പ്രവചിക്കാനാവാത്രത്ത പ്രതിഭാസങ്ങള്‍ക്ക് കാരണമായേക്കാം. ഇത്തരത്തില്‍ ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചതിന്റെ ഫലമായിട്ടാണ് ഡൈനോസോര്‍ വര്‍ഗ്ഗത്തില്‍ പെട്ട ജീവികള്‍ ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടത് എന്നു കരുതുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അവലംബം&lt;/span&gt;&lt;br /&gt;&lt;a href="http://www.jpl.nasa.gov/news/features.cfm?feature=2259"&gt;http://www.jpl.nasa.gov/news/features.cfm?feature=2259&lt;/a&gt;&lt;br /&gt;&lt;a href="http://ssd.jpl.nasa.gov/sbdb.cgi?sstr=2001+SN263"&gt;http://ssd.jpl.nasa.gov/sbdb.cgi?sstr=2001+SN263&lt;/a&gt;&lt;br /&gt;&lt;a href="http://www.astrobio.net/index.php?option=com_news&amp;amp;task=detail&amp;amp;id=2625"&gt;http://www.astrobio.net/index.php?option=com_news&amp;amp;task=detail&amp;amp;id=2625&lt;/a&gt;&lt;br /&gt;&lt;a href="http://deepspace.jpl.nasa.gov/technology/95_20/gold.htm"&gt;http://deepspace.jpl.nasa.gov/technology/95_20/gold.htm&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഓ.ടോ&lt;br /&gt;ഇവയെ ഉപഗ്രഹങ്ങള്‍ എന്നു വിളിച്ചാല്‍ അര്‍ത്ഥം അത്ര ശരിയാകില്ല. വല്ല ഉപഛിന്നഗ്രഹമെന്നോ മറ്റോ വിളിക്കേണ്ടി വരും....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-8899999135200508982?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/8899999135200508982/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=8899999135200508982' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/8899999135200508982'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/8899999135200508982'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2009/08/blog-post_07.html' title='ഹോ ഇതെങ്ങാനും ഭൂമിയില്‍ വീണായിരുന്നെങ്കില്‍....പിന്നെ...'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_hkeSPEDPKE4/Snut9RDf5TI/AAAAAAAAA0k/Vx4q9vBRoSc/s72-c/triplet-1994-CC-observation.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-4709188982640412761</id><published>2009-08-05T14:25:00.003+05:30</published><updated>2009-08-05T14:30:44.058+05:30</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>എയിഡഡ് അധ്യാപരുടെ സര്‍ക്കാര്‍ പ്രൊട്ടക്ഷന്‍ എടുത്ത് കളയുക</title><content type='html'>&lt;span style="font-size:130%;"&gt;സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളിലെ തലയെണ്ണല്‍ കഴിഞ്ഞപ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി കാണുന്നു. ഇത് മൂലം നിരവധി അധ്യാപകരുടെ ജോലി നഷ്ടപ്പെടും എന്നും പറയുന്നു. അതിന് പകരമായി പ്രൊട്ടക്ഷന്‍ അഥവാ ജോലിസംരക്ഷണം അനുവദിക്കണം എന്നാണ് പറയുന്നത്. സര്‍ക്കാര്‍ ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്നും പറയുന്നു. ഇവിടെ ആര്‍ക്കാണ് ജോലി പോവുന്നത് എന്നു കൂടി നോക്കുക. സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാരെ സംരക്ഷിക്കുക എന്നതില്‍ ഒരു ന്യായമുണ്ട്. പക്ഷേ എയിഡഡ് സ്കൂള്‍ ജീവനക്കാരെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറ്റി സംരക്ഷിക്കണം എന്നു പറയുന്നതില്‍ എന്ത് ന്യായമാണുള്ളത് ?.&lt;br /&gt;സര്‍ക്കാര്‍ ജീവനക്കാര്‍ പി.എസ്.സി വഴി സര്‍ക്കാര്‍ നിയമിച്ചവരാണ്. എന്നാല്‍ ഒന്നരലക്ഷത്തോളം വരുന്ന എയിഡഡ് ജീവനക്കാരെ നിയമിച്ചത് സര്‍ക്കാരല്ല എന്നോര്‍ക്കണം. അവരെ നിയമിക്കാനുള്ള അവകാശം മുഴുവന്‍ മാനേജര്‍മാര്‍ കൈയ്യടക്കി വച്ചിരിക്കുകയാണ്. ഓരോ നിയമനത്തിനും അവര്‍ വാങ്ങുന്ന കോഴക്ക് കയ്യും കണക്കുമില്ല എന്നത് പരസ്യമായ രഹസ്യമാണ്. പത്തുലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ നീളുകയാണ് ഈ കൈക്കൂലി.&lt;br /&gt;ഇനി എയിഡഡ് സ്കൂളില്‍ കുട്ടികള്‍ കുറയാനെന്താണ് കാരണം? അതേ മാനേജ്മെന്റുകള്‍ നടത്തുന്ന അണ്‍-എയിഡഡ് സ്ഥാപനങ്ങളല്ലേ? കോഴമേടിച്ച്  അധ്യാപകരെ നിയമിച്ചാല്‍ പിന്നെ അവരുടെ ജോലിയുടെ ഉത്തരവാദിത്വം മുഴുവന്‍ അധ്യാപകര്‍ തന്നെ വഹിക്കണം. എയിഡഡ് സ്കൂളിനോട് ചേര്‍ന്നു തന്നെ അണ്‍-എയിഡഡ് സ്കൂളും തുടങ്ങി അതില്‍ നിന്നും പണം കൊയ്യാനുള്ള ശ്രമത്തിനിടയില്‍ കുട്ടികള്‍ കുറയുന്നത് തൊട്ടടുത്തുള്ള എയിഡഡ് സ്ഥാപനങ്ങളിലാണ്. ഫലമോ വേണ്ടത്ര കുട്ടികളില്ലാതെ അധ്യാപകരും അനധ്യാപകരും പെരുവഴിയിലും.&lt;br /&gt;ഇങ്ങിനെ പെരുവഴിയിലാവുന്ന ജീവനക്കാരെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ മാറ്റി നിയമിച്ച് സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ സകല അധ്യാപക സംഘടനകളും ഇറങ്ങിയിരിക്കുന്നത്. 2000 ത്തിലധികം പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടമാവുമത്രേ. അവരെ സര്‍ക്കാര്‍ മേഖലയിലേക്ക് എടുക്കുക എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം പി.എസ്.സി വഴി ജോലി കിട്ടുമായിരുന്ന 2000 ത്തോളം പേര്‍ക്ക് ജോലി നഷ്ടമായി എന്നാണ്. ഇവരെ നിയമിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയായിരുന്നെങ്കില്‍ ഇങ്ങിനെ സംരക്ഷിക്കുന്നതില്‍ യാതൊരു തടസ്സവും ഇല്ലായിരുന്നു. എന്നാല്‍ നിയമനം മാനേജരും ശമ്പളം സര്‍ക്കാരും എന്ന സ്ഥിതി തുടരുന്നിടത്തോളം ഇത്തരം പ്രൊട്ടക്ഷന്‍ യാതൊരു കാരണവശാലും അനുവദിച്ചു കൂട. അവരെ വേണമെങ്കില്‍ എയിഡഡ് സ്ഥാപനങ്ങളില്‍ തന്നെ മാറ്റി നിയമിക്കാം. പക്ഷേ അതിനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാവുമോ?&lt;br /&gt;സര്‍ക്കാര്‍ വീണ്ടും കെ.എസ്.ടി.പി ജോലിക്കായി ലോകബാങ്കില്‍ നിന്നും 1356 കോടി രൂപ കടമെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എയിഡഡ് സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ക്കായി വാങ്ങുന്ന കോഴ കൂട്ടിനോക്കിയാല്‍ ഇതിന്റെ പത്തിരട്ടിയിലധികം വരും എന്ന് തിരിച്ചറിയുക. യാതൊരു കാരണവശാലും എയിഡഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മേഖലയിലേക്ക് ഇനി പ്രൊട്ടക്ഷന്‍ നല്‍കരുത്.&lt;br /&gt;&lt;br /&gt;1. എയിഡഡ് ജീവനക്കാരെ എയിഡഡ് മേഖലയില്‍ മാത്രം പുനര്‍വിന്യസിക്കുക&lt;br /&gt;2. നിലവില്‍ പ്രൊട്ടക്ഷനില്‍ കഴിയുന്ന നിരവധി ജീവനക്കാര്‍ ഇപ്പോഴും സര്‍ക്കാര്‍ മേഖലയില്‍ ഉണ്ട്. ഇവരേയും ഉടന്‍ എയിഡഡ് മേഖലയിലേക്ക് തിരിച്ചയക്കണം.&lt;br /&gt;3. നിലവില്‍ സര്‍ക്കാര്‍ അധ്യാപകരുടെ എണ്ണം 60000 ല്‍ താഴെ മാത്രമാണ്. അതേ സമയം എയിഡഡ് ജീവനക്കാരുടെ എണ്ണം ഒന്നരലക്ഷത്തോളം വരും. ഏതാണ്ട് മൂന്നിരട്ടിയോളം പേര്‍.&lt;br /&gt;4. എയിഡഡുകാര്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കി യാതൊരു കാരണവശാലും സാധാരണക്കാര്‍ക്ക് കിട്ടേണ്ട ഈ സര്‍ക്കാര്‍ ജോലികള്‍ കൂടി വെള്ളത്തിലാക്കരുത്.&lt;br /&gt;5. എയിഡഡ് മേഖലയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ മേഖലയിലേക്ക് പ്രൊട്ടക്ഷന്‍ നല്‍കുന്നത് പിച്ചപ്പാത്രത്തില്‍ കയ്യിട്ടുവാരുന്നതിന് തുല്യമാണ് എന്ന് മനസ്സിലാക്കുക&lt;br /&gt;6. എത്രയും പെട്ടെന്ന് എയിഡഡ് സ്കൂള്‍-കോളേജ് നിയമനങ്ങള്‍ പരിപൂര്‍ണ്ണമായും പി.എസ്.സി വഴി മാത്രം നടത്തുക.&lt;br /&gt;7. ഇതിനായി കഴിയുമെങ്കില്‍ കേന്ദ്രതലത്തില്‍ തന്നെ നിയമനിര്‍മ്മാണം നടത്തണം.&lt;br /&gt;&lt;br /&gt;&lt;a style="font-weight: bold; font-style: italic; color: rgb(153, 0, 0);" href="http://kizhakkunokkiyandram.blogspot.com/2008/06/blog-post_13.html"&gt;എയിഡഡ് നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം&lt;/a&gt; എന്ന മറ്റൊരു പോസ്റ്റ് ഇതിന് മുന്‍പ് കിഴക്കുനോക്കിയന്ത്രത്തില്‍ ഇട്ടിരുന്നു. അതു കൂടി ഇതോട് ചേര്‍ത്ത് വായിക്കുക&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-4709188982640412761?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/4709188982640412761/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=4709188982640412761' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/4709188982640412761'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/4709188982640412761'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2009/08/blog-post_1546.html' title='എയിഡഡ് അധ്യാപരുടെ സര്‍ക്കാര്‍ പ്രൊട്ടക്ഷന്‍ എടുത്ത് കളയുക'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-4465324231300576215</id><published>2009-08-03T13:55:00.002+05:30</published><updated>2009-08-03T14:04:15.011+05:30</updated><category scheme='http://www.blogger.com/atom/ns#' term='സമകാലികം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><title type='text'>വ്യാഴത്തില്‍ വീണ്ടും ഒരു കൂട്ടിയിടി - ഷൂമാക്കര്‍ ലെവി പോലെ...</title><content type='html'>&lt;span style="font-size:130%;"&gt;വ്യാഴത്തില്‍ മറ്റൊരു കൂട്ടിയിടി...&lt;br /&gt;കഴിഞ്ഞ ജൂലായ് 19 ന് ആസ്ട്രേലിയയിലെ  അമ്വച്വര്‍ ജ്യോതിശാസ്ത്രജ്ഞനായ ആന്റണി വെസ്ലി തന്റെ 14.4 ഇഞ്ച് ടെലിസ്കോപ്പ് ഉപയോഗിച്ച് വ്യാഴത്തെ നിരീക്ഷിക്കുന്നതിനിടയിലാണ് ഒരു കറുത്ത പൊട്ട് വ്യാഴത്തില്‍ ദൃശ്യമായത്. വ്യാഴത്തിന്റെ തെക്കേധ്രുവ്വത്തിലാണ് ഈ മാറ്റം ദൃശ്യമായത്. ആദ്യം ഒരു കൊടുങ്കാറ്റോ മറ്റോ ആയിരിക്കാം എന്നു കരുതിയിരുന്നെങ്കിലും പിന്നീട് അത് ഒരു കൂട്ടിയിടി മൂലം ഉണ്ടായ പാടാണ് എന്ന് തെളിഞ്ഞു. ഷൂമാക്കര്‍ ലെവി പണ്ട് വ്യാഴത്തില്‍ ഇടിച്ചിറങ്ങിയ ദൃശ്യങ്ങള്‍ മനസ്സിലുള്ളതിനാല്‍ ആന്റണിക്ക് ഇത് ഒരു കൂട്ടിയിടിയുടെ അടയാളമാണ് എന്ന് തിരിച്ചറിയാന്‍ അധികനേരം വേണ്ടി വന്നില്ല. മറ്റ് ജ്യോതിശാസ്ത്രജ്ഞരെ അദ്ദേഹം ഈ വിശേഷം അറിയച്ചതോടെ ലോകത്തെ മിക്ക ടെലിസ്കോപ്പുകളും വ്യാഴത്തിലേക്ക് തിരിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://jupiter.samba.org/20090719-155537UTC.jpg"&gt;&lt;img style="cursor: pointer; width: 500px; height: 540px;" src="http://jupiter.samba.org/20090719-155537UTC.jpg" alt="" border="0" /&gt;&lt;/a&gt;&lt;br /&gt;(ആന്റണി വെസ്ലി കൂട്ടിയിടി കണ്ടെത്തിയ ചിത്രം. ചിത്രത്തിന് &lt;i&gt;Anthony Wesley &lt;/i&gt;ട് കടപ്പാട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് &lt;a href="http://jupiter.samba.org/jupiter-impact.html"&gt;http://jupiter.samba.org/jupiter-impact.html&lt;/a&gt; സന്ദര്‍ശിക്കുക)&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;ഏതാനും മീറ്ററുകള്‍ വ്യാസമുള്ള ഒരു വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ ആയിരിക്കാം ഇതെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. ഇത് ഭൂമിയിലാണ് ഇടിച്ചിരുന്നതെങ്കില്‍ വന്‍ നാശത്തിന് വഴി തെളിച്ചേനേ. കടലിലായിരുന്നു വീണതെങ്കില്‍ സുനാമികളുടെ ഒരു ശ്രംഗല തന്നെ ഉണ്ടാകുമായിരുന്നു എന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. പിറ്റേ ദിവസം ഹവായി,  മൌന കിയയിലെ നാസയുടെ മൂന്ന് മീറ്റര്‍ ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണം ചൊവ്വയോളം വരുന്ന ഒരു മേഘത്തെ അവിടെ കണ്ടെത്തി. കൂട്ടിയിടിയുടെ അവശിഷ്ടങ്ങള്‍ ആണ് അന്തരീക്ഷത്തില്‍ ഇത്തരം ഒരു മേഘം ഉണ്ടാക്കിയത്. അന്തരീക്ഷത്തിന്റെ ഉപരിതലത്തില്‍ വച്ചു തന്നെ ഈ വസ്തു ചിതറിപ്പോയിട്ടുണ്ടാകും എന്നു കരുതുന്നു. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം ഈ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://science.nasa.gov/headlines/y2009/images/whathitjupiter/hs-2009-23-a-web_print_strip.jpg"&gt;&lt;img style="cursor: pointer; width: 493px; height: 365px;" src="http://science.nasa.gov/headlines/y2009/images/whathitjupiter/hs-2009-23-a-web_print_strip.jpg" alt="" border="0" /&gt;&lt;/a&gt;&lt;br /&gt;(ഹബിള്‍ ടെലിസ്കോപ്പ് എടുത്ത ചിത്രം. ചിത്രത്തിന് നാസയോട് കടപ്പാട്. കൂടുതല്‍ മികച്ച ചിത്രത്തിന് &lt;a href="http://imgsrc.hubblesite.org/hu/db/images/hs-2009-23-a-print.jpg"&gt;ഇവിടെ പോവുക&lt;/a&gt;)&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;23 ന് ഹബിള്‍ ടെലിസ്കോപ്പും വ്യാഴത്തിന്റെ നേര്‍ക്ക് തന്റെ കണ്ണ് തുറന്നു. കൂടുതല്‍ വ്യക്തമായ ചിത്രം ഹബിള്‍ പുറത്തുവിട്ടു. കൂട്ടിയിടി മൂലം ഉണ്ടായ ശക്തമായ കാറ്റിനാല്‍ ഈ അടയാളം പതിയെ വലുതായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സ്ഥലത്തേക്ക് അവശിഷ്ടങ്ങള്‍ വ്യാപിക്കുന്നുണ്ട്. ഏതാനും ആഴ്ചകള്‍ കൂടി ഈ കാഴ്ച കാണാനാവുമെന്ന് കരുതുന്നു. ശാസ്ത്രജ്ഞര്‍ ഇതിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്താണ് ഇവിടെ ഇടിച്ചിറങ്ങിയതെന്ന് ഈ പഠനങ്ങള്‍ വെളിപ്പെടുത്തും. ഈ ഭാഗത്തുനിന്നും വരുന്ന പ്രകാശം സ്പെക്ട്രോസ്കോപ്പിക്ക് വിശകലനങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. ഈ സ്പെക്ട്രം ജലത്തിന്റെ സാന്നിദ്ധ്യമാണ് സൂചിപ്പിക്കുന്നതെങ്കില്‍ വന്നിടിച്ചത് ഐസ് നിറഞ്ഞ ഒരു വാല്‍നക്ഷത്രമോ മറ്റോ ആയിരിക്കാം.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈയൊരു കൂട്ടിയിടി ആരും പ്രവചിച്ചിരുന്നില്ല. ഷൂമാക്കര്‍ ലെവി പ്രവചിക്കപ്പെട്ടതിനാല്‍ എല്ലാവര്‍ക്കും അങ്ങോട്ട് ശ്രദ്ധ തിരിക്കാന്‍ പറ്റി. ചെറിയ വസ്തുക്കളെ എല്ലാത്തിനേയും കണ്ടെത്തുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയയാണ്. നാളെ ഭൂമിക്ക് നേരേ ഇത്തരം ഒരു വസ്തുവന്നാലും ഇതേ പ്രശ്നം ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണാം....&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1298755399232685939-4465324231300576215?l=kizhakkunokkiyandram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kizhakkunokkiyandram.blogspot.com/feeds/4465324231300576215/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1298755399232685939&amp;postID=4465324231300576215' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/4465324231300576215'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1298755399232685939/posts/default/4465324231300576215'/><link rel='alternate' type='text/html' href='http://kizhakkunokkiyandram.blogspot.com/2009/08/blog-post.html' title='വ്യാഴത്തില്‍ വീണ്ടും ഒരു കൂട്ടിയിടി - ഷൂമാക്കര്‍ ലെവി പോലെ...'/><author><name>ടോട്ടോചാന്‍</name><uri>http://www.blogger.com/profile/06999450345284878837</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_hkeSPEDPKE4/SLALgBtY4xI/AAAAAAAAAUg/z-MTpKa5mI8/S220/orion.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1298755399232685939.post-594415305731906615</id><published>2009-07-22T10:23:00.004+05:30</published><updated>2009-07-22T11:00:36.547+05:30</updated><category scheme='http://www.blogger.com/atom/ns#' term='സമകാലികം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><title type='text'>മാധ്യമങ്ങള്‍ വഴിതെറ്റിച്ച സൂര്യഗ്രഹണം</title><content type='html'>&lt;div style="text-align: center;"&gt;&lt;span style="font-size:130%;"&gt;മാധ്യമങ്ങള്‍ വഴിതെറ്റിച്ച സൂര്യഗ്രഹണം&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;സമ്പൂര്‍ണ്ണസൂര്യഗ്രഹണമായിരുന്നു മധ്യ ഇന്ത്യയില്‍ ഇന്ന് ദൃശ്യമായത്. അതിരാവിലെ തന്നെ തുടങ്ങിയ ഗ്രഹണം മാധ്യമങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു. നല്ലതു തന്നെ അഭിനന്ദവും അര്‍ഹിക്കുന്നു.  പക്ഷേ തികച്ചും തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടിംഗാണ് മിക്ക ദൃശ്യമാധ്യമങ്ങളും നല്‍കിയത്. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം എന്ന തലക്കെട്ട് പലരും നല്‍കിയിരുന്നെങ്കിലും പറഞ്ഞു വന്നപ്പോള്‍ ഇനി 123 വര്‍ഷത്തിനു ശേഷമേ അടുത്ത സൂര്യഗ്രഹണമുള്ളൂ എന്ന അവസ്ഥയിലായി കാര്യങ്ങള്‍. കാക്ക എങ്ങിനെ കൊക്കാകും എന്ന് മാധ്യമങ്ങള്‍ നന്നായി കാണിച്ചു തന്നു. ഏഷ്യാനെറ്റ് ന്യൂസ്, കൈരളി, പീപ്പിള്‍, മനോരമ ന്യൂസ്, ഇന്‍ഡ്യാവിഷന്‍ തുടങ്ങി എല്ലാ വാര്‍ത്താ ചാനലുകളും ഗ്രഹണം റിപ്പോര്‍ട്ട് ചെയ്തു. പലതിലും വന്ന തെറ്റിദ്ധാരണാ ജനകമായി ചില വാര്‍ത്തകള്‍&lt;br /&gt;&lt;br /&gt;1.  സൂര്യഗ്രഹണം ഇനി 123 വര്‍ഷത്തിനു ശേഷം മാത്രം (ചിലര്‍ 134 വര്‍ഷത്തിനു ശേഷവും എന്നും പറഞ്ഞു )&lt;br /&gt;2. ഇപ്പോള്‍ ജനിക്കുന്നവര്‍ക്ക് ഇനി സൂര്യഗ്രഹണം കാണാനേ കഴിയില്ല. (നൂറു വര്‍ഷത്തില്‍ താഴെയല്ലേ മനുഷ്യര്‍ക്ക് ആയുസ്സുള്ളൂ)&lt;br /&gt;3. ഭാഗിക സൂര്യഗ്രഹണം ഇനിയും കാണാമെങ്കിലും സമ്പൂര്‍ണ്ണസൂര്യഗ്രഹണം ഇനി അടുത്ത നൂറ്റാണ്ടിലേ കാണാന്‍ പറ്റൂ&lt;br /&gt;4. സൂര്യനെ നേരിട്ട് നോക്കരുത് പ്രത്യേകിച്ചും സൂര്യഗ്രഹണ സമയത്ത് സൂര്യരശ്മികള്‍ക്ക് ശക്തി കൂടും അത്രേ&lt;br /&gt;5. സൂര്യനെ നേരിട്ട് നോക്കരുത്. എന്നാല്‍ വെല്‍ഡിംഗ് ഗ്ലാസുകള്‍, എക്സ് റേ ഫിലിമുകള്‍, &lt;span style="font-weight: bold; font-style: italic;"&gt;ടെലിസ്കോപ്പുകള്‍&lt;/span&gt; എന്നിവയിലൂടെ ഗ്രഹണം കണ്ടാല്‍ കുഴപ്പമില്ല.&lt;br /&gt;&lt;br /&gt;എന്താണ് സത്യാവസ്ഥ. ഗ്രഹണം എല്ലാ വര്‍ഷവും സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമാണ്. സൂര്യഗ്രഹണം എല്ലാവര്‍ഷത്തിലും രണ്ടും മൂന്നും ഒക്കെ ഉണ്ടാകുന്നുണ്ട്. അതില്‍ കൂടുതലും ഭാഗികഗ്രഹണം ആയിരിക്കും. സമ്പൂര്‍ണ്ണസൂര്യഗ്രഹണവും മിക്ക വര്‍ഷങ്ങളിലും കാണാവുന്നതാണ്. എന്നാല്‍ എല്ലായിടത്തും ഗ്രഹണം കാണാന്‍ കഴിഞ്ഞു എന്ന് വരില്ല. പൂര്‍ണ്ണസൂര്യഗ്രഹണം വളരെ കുറച്ച് സ്ഥലത്ത് മാത്രം വീഴുന്നതിനാല്‍ ചിലയിടങ്ങളില്‍ മാത്രം ദൃശ്യമാവുകയും ചെയ്യും.  മേല്‍പ്പറഞ്ഞ ഓരോ പോയിന്റുകളും നോക്കാം&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;1,2,3 പോയിന്റുകള്‍&lt;/span&gt;&lt;br /&gt;അടുത്ത നൂറ്റാണ്ടിലേ ഇനി ഗ്രഹണം കാണാന്‍ പറ്റൂ എന്ന് ശുദ്ധ അസംബന്ധമാണ്. അടുത്ത വര്‍ഷം ജനുവരി 15 ന്  കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പൂര്‍ണ്ണമായ ഒരു വലയഗ്രഹണം ദൃശ്യമാവുന്നുണ്ട്. ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അല്പം അകന്നിരിക്കുന്നതിനാല്‍ സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ ചന്ദ്രന് കഴിയില്ല. അതിനാല്‍ തന്നെ സൂര്യന്റെ അരികുകള്‍ വ്യക്തമായി കാണാന്‍ കഴിയും. അടുത്ത വര്‍ഷം തന്നെ ജൂലായില്‍ ഒരു പൂര്‍ണ്ണസൂര്യഗ്രഹണം വരുന്നുണ്ട്. അത് ഇന്ത്യയില്‍ ദൃശ്യമല്ല എന്ന് മാത്രം.  &lt;span style="font-weight: bold;"&gt;June 13, 2132 ന് നടക്കുന്ന പൂര്‍ണ്ണസൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം ഇപ്പോള്‍ കഴിഞ്ഞതിലും കൂടുതലാണ് എന്ന് മാത്രം.&lt;/span&gt; സൂര്യനെ പൂര്‍ണ്ണമായും ചന്ദ്രന്‍ മറയക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യമാണ് ഈ പറയുന്നത്. അന്ന് ചന്ദ്രന്‍ കുറേ
